Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

മുല്ലപ്പള്ളിയെ മൂലയിലിരുത്തി എല്ലാം രമേശ് കൈപ്പിടിയിലൊതുക്കി, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും മുല്ലപ്പള്ളിയില്ല ; വിട്ടുകൊടുക്കില്ലെന്ന് എ ഗ്രൂപ്പും

12 FEBRUARY 2019 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി. കോണഗ്രസിന്റെയുള്‍പ്പെടെ യു.ഡി.എുഫിന്റെ നേതൃത്വം ഒന്നാകെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും കൈയടക്കി. എ ഗ്രൂപ്പും പുറത്ത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ പുതിയ തലവേദന തലപൊക്കുന്നു.
തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ സാധാരണ നയിക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണ്. യു.ഡി.എഫിനുള്ളിലും എല്ലാ തീരുമാനങ്ങളും കെ.പി.സി.സിപ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കൈക്കൊള്ളുന്നത്. എന്നാല്‍ ഇവിടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ജനമഹായാത്രയെന്ന പേരില്‍ വിട്ടിട്ട് നിയമസഭാകക്ഷിയുടെയും പാര്‍ട്ടിയുടെയും മൊത്തം കടിഞ്ഞാണ്‍ രമേശ് ചെന്നിത്തല കൈയിലാക്കി, ഏകപക്ഷീയമായി നീങ്ങുന്നുവെന്ന പരാതിയാണ് ശക്തമായിരിക്കുന്നത്.
ജനമഹായാത്രയിലായതുകൊണ്ട് തന്നെ നേരത്തെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ നിന്ന് മുല്ലപ്പള്ളിയെ ഒഴിവാക്കിയിരുന്നു. ചര്‍ച്ച മുഴുവനും രമേശ് ചെന്നിത്തലയാണ് നടത്തുന്നത്. ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തനമണ്ഡലം കേരളത്തില്‍ നിന്ന് മാറ്റിയതോടെ രമേശിനെ എതിര്‍ക്കാന്‍ എ ഗ്രൂപ്പിനും ശക്തിയില്ലാതായിട്ടുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന പേരില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ബെന്നിബഹനാന്‍ ഉണ്ടെങ്കിലും മുന്നണി തീരുമാനങ്ങള്‍ പത്രസമ്മേളനം നടത്തി മാധ്യമപ്രവര്‍ത്തകരെ അറിയിക്കാന്‍ പേലും രമേശ് ചെന്നിത്തല സമ്മതിക്കുന്നില്ല. നേരത്തെതന്നെ കെ.പി.സി.സി അദ്ധ്യക്ഷനോ, അതുപോലെ മറ്റ് നേതാക്കളോ പത്രസമ്മേളനം വിളിച്ചാല്‍ അതിന് പിന്നാലെ അവര്‍ക്കും മുമ്പേ പത്രസമ്മേളനം നടത്തി എല്ലാ ശ്രദ്ധയും തന്നിലേക്ക് ആക്കാന്‍ രമേശ് ചെന്നിത്തല ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റിനെപ്പോലും ഒഴിവാക്കുന്ന നടപടി.
ഉഭയകക്ഷി ചര്‍ച്ചകളിലെന്നപോലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലും കെ.പി.സി.സി പ്രസിഡന്റിന് ഒരു സ്ഥാനവുമുണ്ടാവില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളലെ തര്‍ക്കം. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ വിളിച്ച പി.സി.സിയുടെ അദ്ധ്യക്ഷന്‍മാരുടെ യോഗത്തിന് പോയതും രമമശ് ചെന്നിത്തലയാണ്. കെ.പി.സി.സി പ്രസിഡന്റ് ജനമഹായാത്രയിലാതുകൊണ്ട് പോകാന്‍ കഴിയില്ലായിരുന്നുവെന്നാണ് വിശദീകരണം.കെ.പി.സി.സി പ്രസിഡന്റിനെപ്പോലെ തന്നെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കാനും ഇടപെടാനുമാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്ന പദവി ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഇതിന് മറുപക്ഷം നല്‍കുന്ന മറുപടി. കെ.പി.സി.സി അദ്ധ്യക്ഷന്റെ അഭാവത്തില്‍ അവരായിരുന്നു ചര്‍ച്ചയ്ക്ക് പോകേണ്ടിയിരുന്നത്. അതിന് പകരം രമമശ് ചെന്നിത്തല ആ സ്ഥാനം ഏറ്റെടുത്തത് ദുരുദ്ദേശപരമാണ്.
മാത്രമല്ല, കഴിഞ്ഞദിവസത്തെ യോഗത്തിന്റെ തീരുമാനം ിീ മാസം 25ന് മുമ്പ് സ്ഥാനാര്‍ത്ഥി പട്ടിക നല്‍കണമെന്നാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ യാത്ര ഈ മാസം 28ന് മാത്രമേ അവസാനിക്കുകയുള്ളു. ആ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ ചര്‍ച്ചകളിലും അദ്ദേഹത്തിന് പങ്കുണ്ടാവില്ലെന്നാണ് ലഭിക്കുന്ന സൂചനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അല്‍പ്പം ശക്തിയുള്ഌസാഹചര്യത്തില്‍ ഇവിടുത്തെ പാര്‍ലമെന്ററി പാര്‍ട്ടിയെ തകര്‍ക്കരുതെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് പൊതുവേ എല്ലാവര്‍ക്കും നല്‍കാറുണ്ട്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അന്നും നിയമസഭാകക്ഷിക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ച്. ആ നിര്‍ദ്ദേശം ഇപ്പോള്‍ മുല്ലപ്പള്ളിക്കും സ്വാഭാവികമായിനല്‍കിയിരിക്കും. അത് ദുരുപയോഗം ചെയ്തുകൊണ്ട് പാര്‍ട്ടിയെ പൂര്‍ണ്ണമായി കൈപ്പിടിയിലൊതുക്കി തന്റെ താല്‍പര്യം നടപ്പാക്കാനാണ് രമേശ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ഇക്കാര്യത്തില്‍ എ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ രമമശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസി(എം)ല്‍ നിന്നും പിണങ്ങിവന്നാല്‍ മുന്നണിയിലെ ഘടകകക്ഷിയാക്കി നിര്‍ത്താനാവിലെന്ന് ഉമ്മന്‍ചാണ്ടി തന്നെ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. മുന്നണിയിലേക്ക് മടങ്ങിവന്നെങ്കിലും കെ.എം. മാണിക്ക് ഇപ്പോഴും രമേശ് ചെന്നിത്തലയോട് അത്രപ്രിയം പോര. രമേശിന് തിരിച്ചും അങ്ങനെയാണ്. അമതസമയം പി.ജെ. ജോസഫിനെയാണ് രമേശ് ആരഗഹിക്കുന്നത്. മാണി കോണ്‍ഗ്രസില്‍ നിന്നും പിണങ്ങിവന്നാല്‍ അദ്ദേഹത്തിന് ഇടുക്കി സീറ്റ് നല്‍കുന്നതുപോലും രമമശ് പരിഗണിക്കുമെന്നാണ് മുന്നണിയിലെ അഭിപ്രായം. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസി(എം)ലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ രമേശ് ആണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുപോലെ ഇപ്പോള്‍ മുന്നണിയെ തനിക്ക് അനുകൂലമാക്കി മറ്റുള്ളവരെയൊക്കെ നിഷ്പ്രഭരാക്കിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ബെന്നിബഹനാന്‍ യു.ഡി.എഫ് കണ്‍വീനറായിട്ടുണ്ടെങ്കിലും മുന്നണിയിലെ ഭൂരിപക്ഷം കക്ഷികളെയും ഒപ്പം കൂട്ടി രമേശ് ശക്തനായിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ എ ഗ്രൂപ്പ് തയാറല്ല, അതുകൊണ്ടുതന്നെ പുതിയ കക്ഷികളെ മുന്നണിയില്‍ എടുക്കുമ്പോള്‍ എ ഗ്രൂപ്പ് നിലപാട് കടുപ്പിക്കും.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (15 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (27 minutes ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (45 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (3 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (8 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (9 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

Malayali Vartha Recommends