Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ദേശീയ ഗെയിംസിന് ലഭിച്ച 500 ലാപ്‌ടോപുകള്‍ എവിടെ? മുക്കിയത് സര്‍ക്കാരോ അതോ സംഘാടകരോ ?

03 FEBRUARY 2015 11:13 AM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴയ്ക്കു പിന്നാലെ സര്‍ക്കാരിന്റെ മറ്റൊരു അഴിമതി കഥ കൂടി പുറത്ത് വന്നിരിക്കുന്നു. എന്ത് നല്ല പ്രവൃത്തി ചെയ്താലും സര്‍ക്കാരിന് അവിടെയുമുണ്ട് അഴിമതി. ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ് ടോപുകള്‍ മുക്കിയതായാണ് പുതിയ അഴിമതി. ആരാണ് ഇതിന് ഉത്തരവാദി? സര്‍ക്കാരോ? സംഘാടകരോ ? ലാപ് ടോപ്പുകള്‍ മുക്കിയതോടെ രണ്ട് കോടിയുടെ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ലാപ്‌ടോപുകളുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വാഹനം ഗെയിംസ് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും തിരുവനന്തപുരത്ത് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഇപ്പോഴും മൗനമാണ് തുടരുന്നത്.
ലാപ് ടോപുമായി വന്ന വാഹനം അമരവിള ചെക് പോസ്റ്റില്‍ കുടുങ്ങിയെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചത്. അമരവിളയില്‍ നിന്ന് രണ്ട് ദിവസമായിട്ടും ലാപ് ടോപുകള്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അമരവിളയില്‍ എത്തിയ വാഹനം ഇതുവരെ തിരുവനന്തപുരത്ത് എത്താത്തതാണ് സംശയം ഉണ്ടാക്കിയത്. വാഹനവിവിധ ജില്ലകളിലെ മീഡിയ സെന്ററുകളില്‍ ഉപയോഗിക്കാനും സംഘാടകര്‍ക്കും ഉപയോഗിക്കാനുമാണ് ഇത്രയും മാത്രം ലാപ് ടോപുകള്‍ക്ക് ഓര്‍ഡര്‍ നല്കിയതെന്നാണ് വാദം. ചൈനീസ് നിര്‍മ്മിത ലാപ്‌ടോപുകള്‍ ഡല്‍ഹിയിലെത്തിയതായി നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു.
സൈനിക വാഹനങ്ങള്‍ക്കുള്ള പരിഗണനയാണ് ദേശീയ ഗെയിംസിനുള്ള സാമഗ്രികളെത്തിക്കുന്ന വാഹനങ്ങള്‍ക്ക് നല്കിയത്. ദേശീയ ഗെയിംസ് സാമഗ്രികളുമായി വരുന്ന വാഹനങ്ങളെ ഒരു ചെക്‌പോസ്റ്റിലും തടഞ്ഞിട്ടില്ല എന്നാണ് ഇപ്പോള്‍ അറിയുന്നത്. 500 ലാപ് ടോപുകളില്‍ 50 എണ്ണം ഡല്‍ഹിയില്‍ വച്ച് തന്നെ മുക്കിയതായാണ് അറിയുന്നത്. 450 എണ്ണം പുറപ്പെട്ടുവെന്നും പറയുന്നു. 150 എണ്ണം പ്രധാന മീഡിയ സെന്ററിലേക്ക്. ബാക്കി 300 എണ്ണം ഒഫീഷ്യലുകള്‍ക്കും വിവിധ ജില്ലകളിലെ മീഡിയ സെന്ററുകള്‍ക്കും. തിരുവനന്തപുരം മീഡിയ സെന്ററിനുളള ലാപ് ടോപ് നേരത്തെ കൈമാറിയെന്നും ഐസിടി സെല് ചുമതല വഹിക്കുന്ന സുരേഷ് പറയുന്നു.
വാങ്ങിയ ഉപകരണങ്ങള്‍ മുങ്ങിയ ശേഷം മീഡിയ സെന്ററില്‍ വാടക സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നതിന് പിന്നിലും അഴിമതിയുണ്ടെന്നാണ് വ്യക്തമാകുന്നത്. ലാപ് ടോപിന് മാത്രമല്ല മറ്റ് അനാവശ്യ ചിലവുകള്‍ക്കും സര്‍്ക്കാര്‍ പാഴാക്കിയത് വലിയ തുകയാണ്. ഉദ്ഘാടന വേദിയുടെ ലൈറ്റിങ് ഉപകരണങ്ങളുടെ വാടക 2.65 കോടി രൂപയാണ്. അത് കൂടാതെ, എല്ഇഡി ഡിസ്‌പ്ലേയ്ക്ക് വാടക 2.26 കോടിയാണ്. എല്ഇഡികള് 300 രൂപ വാടകയ്ക്ക് ലഭിക്കും. പുതുതായി വാങ്ങുന്നതിന് പോലും ഇത്രയും രൂപ ആകില്ല. ഉദ്ഘാടനത്തിന് കരിമരുന്ന് പ്രയോഗത്തിന് മാത്രം 1.25 കോടി രൂപ ചെലവഴിച്ചു എന്നാണ് വ്യക്തമാകുന്നത്.
ദേശീയ ഗെയിംസ് അഴിമതി കൂടി പുറത്ത് വന്നതോടെ സര്‍ക്കാര്‍ പൂര്‍ണമായും നാണം കെട്ടുവെന്നു വേണം പറയാന്‍. സംഘാടനം പൊളിഞ്ഞതിനു പിന്നാലെ തൊട്ടതിലെല്ലാം കോടികളുടെ അഴിമതി നടത്തിയ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് മാത്രം 20 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ട് കോടി രൂപ കലാപരിപാടികള്‍ക്ക് മാത്രം. കേരളത്താരങ്ങള്ക്ക് പരിശീലനത്തിന് 30 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്തുവെന്നാണ് പറയുന്നത്. അതില് അഞ്ച് കോടി രൂപയുടെ ഉപകരണങ്ങള്‍ പോലും കിട്ടിയിട്ടില്ല. ഉപകരണങ്ങള്‍ വാങ്ങുന്നതിന് വന്‍ കമ്മീഷന്‍ ഇടപാടാണ് നടന്നതെന്നുമാണ് പറയുന്നത്.
ഭക്ഷണക്കരാര്‍ ജമ്മു കശ്മീരിലെ കമ്പനിയ്ക്കു നല്കിയതിന് പിന്നിലും വന്‍ക്രമകേട് തന്നെ നടന്നുവെന്നാണ് സൂചന. ഗെയിംസ് അഴിമതി ഉദ്യോഗസ്ഥരില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതെല്ലാം കൂടാതെ ഗെയിംസില്‍ പ്രധാന മീഡിയ സെന്റര്‍ തുടങ്ങാന്‍ അനുവദിച്ച രണ്ട് കോടിയും പാഴായി. മോഹന്‍ലാലിന്റെ പേരും കുംഭകോണം നടത്താന്‍ സര്‍ക്കാര്‍ ഉപയോഗിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഏതായാലും ഗെയിംസിന്റെ അഴിമതി കൂടി പുറത്ത് വന്നതോടെ സര്‍ക്കാരിന് മേലുള്ള വിശ്വാസത്തിന് വിള്ളല്‍ വീണിരിക്കുന്നു എന്ന് വേണം പറയാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (3 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (3 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (4 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (4 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (5 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (5 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (5 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (5 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (5 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (5 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (5 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (6 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (7 hours ago)

Malayali Vartha Recommends