Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

തലയില്‍ കൈവച്ച് ഇഷ്ടക്കാര്‍... വീട്ടുകാരും നാട്ടുകാരും അറിയാതെ ആ ക്യാമറയില്‍ എല്ലാം പതിഞ്ഞു; പൊന്നാമറ്റം തറവാട്ടില്‍ വന്നു പോയ വിശിഷ്ട വ്യക്തികള്‍ ക്രൈം ബ്രാഞ്ചിന്റെ രഹസ്യ ക്യാമറയില്‍ കുടുങ്ങി

13 OCTOBER 2019 09:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഹരിവരാസനം പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം... നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു... രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ കേസന്വേഷണം പുരോഗമിക്കുന്നതിനിടെ പല കാര്യങ്ങളും ഒന്നൊന്നായി പുറത്താകുകയാണ്. മുഖ്യ പ്രതി ജോളി ജോസഫ് താമസിച്ചിരുന്നത് മരണപ്പെട്ട ടോം തോമസിന്റെ പൊന്നാമറ്റം തറവാട്ടിലാണ്. ഈ തറവാട്ടില്‍ വെച്ചാണ് ടോം തോമസ് ഉള്‍പ്പെടെ മൂന്നു പേരുടെ ജീവന്‍ കുടുംബത്തിലെ മരുമകളായ ജോളി എടുത്തത്. അതിനാല്‍ തന്നെ പരാതി ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം ഈ വീട്ടിലാണ് ആരോരുമറിയാതെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പരാതി ലഭിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം സ്ഥാപിച്ചത് പൊന്നാമറ്റം തറവാടിനു മുന്നിലൊരു ക്യാമറ ആയിരുന്നു. ആ ക്യാമറയാണ് ജോളിയെ കുടുക്കാനുള്ള പിടിവള്ളി സമ്മാനിച്ചത്.

പൊന്നാമറ്റം തറവാടിന്റെ പരിസരത്ത് അതിവിദഗ്ധമായാണ് അന്വേഷണസംഘം സിസിടിവി സ്ഥാപിച്ചത്. ജോളി താമസിക്കുന്ന ഈ വീട്ടില്‍ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയാനായിരുന്നു അന്വേഷണസംഘത്തിന്റെ ഈ നീക്കം. എന്നാല്‍ ഈ കാര്യം വീട്ടുകാരോ നാട്ടുകാരോ പോലും അറഞ്ഞില്ല. അതുകൊണ്ട് തന്നെ ഈ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ക്യാമറ ദൃശ്യത്തിലൂടെ പോലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്. അത് പലരുടേയും പങ്ക് തെളിയിക്കാന്‍ സഹായകരമാകും.

അതേസമയം 17 വര്‍ഷം മുമ്പ് തുടങ്ങിയ കൊലപാതക പരമ്പര അന്വേഷിക്കുന്നതു കേരള പോലീസിന് വെല്ലുവിളിയാണ്. കൂടത്തായി കൊലക്കേസില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ വിദേശത്ത് ഫൊറാന്‍സിക് പരിശോധന നടത്തൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. പൊന്നാമറ്റം വീടടില്‍ ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ് എന്നിവര്‍ മരിച്ചു കിടന്ന സ്ഥലങ്ങളും ഡിജിപി ഇന്നലെ പരിശോധിച്ചിരുന്നു.

ജോളി ജോസഫുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനും കുരുക്ക് മുറുകിയിട്ടുണ്ട്. ജോളിക്ക് ഫോണും അതിലിടാനുള്ള സിമ്മും വാങ്ങി നല്‍കിയത് ജോണ്‍സനെന്ന് വ്യക്തമായിട്ടുണ്ട്. ജോളിയുമായി അടുത്ത സൗഹൃദം മാത്രമാണെന്നായിരുന്നു ജോണ്‍സണ്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇരുവരും തമ്മില്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതും തമ്മില്‍ ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തിയതുമെല്ലാം സൗഹൃദത്തില്‍ പേരിലായിരുന്നുവെന്നായിരുന്നു ജോണ്‍സന്റെ മൊഴി.

എന്നാല്‍ ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ 'അരുതാത്ത ബന്ധം' തന്നെ ഉണ്ടായിരുന്നതെന്ന നിഗമനത്തിലേയ്ക്ക് പോലീസ് എത്തിയിരിക്കുന്നത്. ജോളി ഫോണില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചത് ജോണ്‍സനെ ആണന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ജോളിക്കൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും ജോണ്‍സന്‍ മൊഴി നല്‍കിയിരുന്നു. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ വിനോദയാത്രയും നടത്തിയിരുന്നു. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളുരുവിിലും ജോണ്‍സനെ കാണാന്‍ പോയിട്ടുണ്ടെന്നും പോലീസ് ടവര്‍ ഡംപ് ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഒടുവില്‍ ഷാജുവിനെ ഇല്ലാതാക്കി ജോണ്‍സനെ വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (7 minutes ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (20 minutes ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (26 minutes ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (29 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ  (39 minutes ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (1 hour ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (1 hour ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (1 hour ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (1 hour ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (1 hour ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (2 hours ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (2 hours ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (2 hours ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (2 hours ago)

Malayali Vartha Recommends