Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം സ്വന്തം ഭാര്യയെ പറ്റിച്ചു; പോരാത്തതിന് പ്രവാസ ലോകത്തോട് വിട പറഞ്ഞ് നാട്ടിൽ എത്തി നിരവധി യുവതികളെ പറ്റിച്ചു; ഒടുവിൽ മാട്രിമോണിയൽ വീരൻ പോലീസിസ് വലയിൽ; അതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം

12 NOVEMBER 2019 06:30 PM IST
മലയാളി വാര്‍ത്ത

പണം തട്ടിയെടുക്കൽ, കബളിപ്പിക്കൽ. പീഡിപ്പിക്കൽ. ഒടുവിൽ പോലീസ് കയ്യോടെ പൊക്കി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയ യുവാവ് ചെയ്ത് കൂട്ടിയത് ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ. വിവാഹ വാഗ്ദാനം നൽകി രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു. മാത്രമല്ല പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി ഇവ മാത്രമല്ല ചെയ്തു കൂട്ടിയത്. പാലക്കാട് വിസ തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പീഡനക്കേസിൽ റിമാൻഡിലായിട്ടുള്ള വ്യക്തിയാണ് ഇയാൾ. കലൂർ പൊറ്റക്കുഴിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തടിയമ്പാട് വാഴത്തോപ്പ് തേങ്ങാപുരയ്ക്കൽ വീട്ടിൽ എർവിൻ ടി. ജോയിക്കെതിരെയാണ് (31) പാലക്കാട് പൊലീസ് വിസ തട്ടിപ്പ് കേസെടുത്തത്. കുവൈറ്റിൽ ജോലി ചെയ്തിട്ടുള്ള എർവിൻ അവിടെ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്തത്തിരുന്നു. ഇത് കേസായി. ഈ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു തുടർന്നുള്ള കുറ്റങ്ങൾ ചെയ്തത്. യുവതികളെ കബളിപ്പിക്കലായിരുന്നു അടുത്ത പണി . സ്വന്തം ഭാര്യ അടക്കം പല സ്ത്രീകളെ ഇയാൾ കബളിപ്പിച്ചു. താൻ വലിയൊരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെന്നായിരുന്നു ഇയാൾ പറഞ്ഞ് പരത്തിയത്. ഇങ്ങനെ ഇയാൾ സ്വന്തം ഭാര്യയെയും കബളിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു . ഇടുക്കിക്കാരനായ ഇയാൾ കച്ചവടത്തിനെന്ന വ്യാജേനയായിരുന്നു കുടുംബ സമ്മേതം മക്കൾക്കുമൊപ്പം കലൂർ പൊറ്റക്കുഴിയിൽ വാടക വീടെടുത്ത് താമസിച്ചിരുന്നത്.

ഇവിടെ താമസിച്ചായിരുന്നു തട്ടിപ്പുകളുടെ പദ്ധതി തയാറാക്കിയത്. വാടകക്കെടുക്കുന്ന ആഢംബര വാഹനത്തിൽ സഞ്ചാരം. നക്ഷത്ര ഹോട്ടലുകളിൽ നിന്ന് ആഹാരം കഴിക്കൽ. അങ്ങനെയാണ് ഇയാൾ കഴിഞ്ഞിരുന്നത്. തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ഇതിനൊക്കെ ഉപയോഗിച്ചു . ട്രാവത്സുകളിൽ ടൂറിസ്റ്റ് കാറുകളുടെ ഡ്രൈവറായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. മൂന്ന് പെൺകുട്ടികളുടെ പിതാവായ പ്രതി ഇത് മറച്ചുവച്ച് പറവൂർ സ്വദേശി റോൺ എന്ന കള്ള പേരിൽ ഡിവോഴ്‌സ് മാട്രിമോണിയലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്താണ് യുവതികളെ കബളിപ്പിച്ചത്. വിവാഹ മോചിതനാണെന്ന വ്യാജേന വിവാഹബന്ധം വേർപ്പെടുത്തിയ യുവതികളുമായി ഓൺലൈനിൽ സൗഹൃദം സ്ഥാപിച്ചു. വിദേശത്ത് ജോലിയുള്ള ഇടുക്കിയിലും നിലമ്പൂരിലുമുള്ള രണ്ട് യുവതികളെ ഈ വർഷം തന്നെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചത്. ഇവരെ വിദേശത്തു നിന്നും വിളിച്ചുവരുത്തി നെടുമ്പാശേരിയിലെ ലോഡ്ജിൽ മുറിയെടുത്ത ശേഷം ലൈംഗികമായി പീഡിപ്പിച്ചു. പണത്തിന്റെ അത്യാവശ്യം പറഞ്ഞ് അവരുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണവും, സ്വർണാഭരണങ്ങളും തട്ടിയെടുത്തു.

ഇടുക്കി സ്വദേശിനിയെ ഫെബ്രുവരിയിലും നിലമ്പൂർ സ്വദേശിനിയെ ഏപ്രിലിലും നെടുമ്പാശേരിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു . ഇടുക്കി സ്വദേശിനി നൽകിയ കേസിൽ പിടിയിലായതോടെ പ്രതിയുടെ ചിത്രം മാദ്ധ്യമങ്ങളിൽ കണ്ട് നിലമ്പൂർ സ്വദേശിനിയും പരാതിയുമായി എത്തി ത്. പറവൂരിലെ ഒരു വ്യാജ വിലാസമാണ് പ്രതി ഓൺലൈനിൽ നൽകിയിരുന്നത്. വിവാഹം കഴിഞ്ഞ ആറാം മാസം ഭാര്യ രോഗം ബാധിച്ച് മരിച്ചെന്നാണ് പ്രതി യുവതികളെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ ഞാറയ്ക്കൽ പൊലീസിലും സമാനമായ കേസുണ്ട്.അങ്ങനെ പലരെയും പറ്റിച്ച് നടന്ന വ്യക്തി പോലീസ് പിടിയിലായപ്പോൾ പുറത്ത് വന്നത് വമ്പൻ തട്ടിപ്പ് വിവരങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends