Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

ആദ്യം സ്വന്തം ഭാര്യയെ പറ്റിച്ചു; പോരാത്തതിന് പ്രവാസ ലോകത്തോട് വിട പറഞ്ഞ് നാട്ടിൽ എത്തി നിരവധി യുവതികളെ പറ്റിച്ചു; ഒടുവിൽ മാട്രിമോണിയൽ വീരൻ പോലീസിസ് വലയിൽ; അതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം

12 NOVEMBER 2019 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപ് അടങ്ങും പക്ഷേ നെതന്യാഹു അടങ്ങില്ല..! ഇസ്രായേൽ വിടാൻ ഉദ്ദേശിച്ചിട്ടില്ല..!ലെബനാൻ ഭും.. യുദ്ധം..! ഇറാൻ വളഞ്ഞ ചാവേറുകൾ...!

നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

പാലക്കാട് ബിജെപിക്കെതിരെ വീണ്ടും വോട്ട് കോഴ ആരോപണം

പണം കൊടുത്ത സ്ത്രീയെ എനിക്ക് അറിയില്ലെന്ന് ആരോപണത്തില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രന്‍

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..

പണം തട്ടിയെടുക്കൽ, കബളിപ്പിക്കൽ. പീഡിപ്പിക്കൽ. ഒടുവിൽ പോലീസ് കയ്യോടെ പൊക്കി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയ യുവാവ് ചെയ്ത് കൂട്ടിയത് ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ. വിവാഹ വാഗ്ദാനം നൽകി രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു. മാത്രമല്ല പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി ഇവ മാത്രമല്ല ചെയ്തു കൂട്ടിയത്. പാലക്കാട് വിസ തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പീഡനക്കേസിൽ റിമാൻഡിലായിട്ടുള്ള വ്യക്തിയാണ് ഇയാൾ. കലൂർ പൊറ്റക്കുഴിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തടിയമ്പാട് വാഴത്തോപ്പ് തേങ്ങാപുരയ്ക്കൽ വീട്ടിൽ എർവിൻ ടി. ജോയിക്കെതിരെയാണ് (31) പാലക്കാട് പൊലീസ് വിസ തട്ടിപ്പ് കേസെടുത്തത്. കുവൈറ്റിൽ ജോലി ചെയ്തിട്ടുള്ള എർവിൻ അവിടെ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്തത്തിരുന്നു. ഇത് കേസായി. ഈ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു തുടർന്നുള്ള കുറ്റങ്ങൾ ചെയ്തത്. യുവതികളെ കബളിപ്പിക്കലായിരുന്നു അടുത്ത പണി . സ്വന്തം ഭാര്യ അടക്കം പല സ്ത്രീകളെ ഇയാൾ കബളിപ്പിച്ചു. താൻ വലിയൊരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെന്നായിരുന്നു ഇയാൾ പറഞ്ഞ് പരത്തിയത്. ഇങ്ങനെ ഇയാൾ സ്വന്തം ഭാര്യയെയും കബളിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു . ഇടുക്കിക്കാരനായ ഇയാൾ കച്ചവടത്തിനെന്ന വ്യാജേനയായിരുന്നു കുടുംബ സമ്മേതം മക്കൾക്കുമൊപ്പം കലൂർ പൊറ്റക്കുഴിയിൽ വാടക വീടെടുത്ത് താമസിച്ചിരുന്നത്.

ഇവിടെ താമസിച്ചായിരുന്നു തട്ടിപ്പുകളുടെ പദ്ധതി തയാറാക്കിയത്. വാടകക്കെടുക്കുന്ന ആഢംബര വാഹനത്തിൽ സഞ്ചാരം. നക്ഷത്ര ഹോട്ടലുകളിൽ നിന്ന് ആഹാരം കഴിക്കൽ. അങ്ങനെയാണ് ഇയാൾ കഴിഞ്ഞിരുന്നത്. തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ഇതിനൊക്കെ ഉപയോഗിച്ചു . ട്രാവത്സുകളിൽ ടൂറിസ്റ്റ് കാറുകളുടെ ഡ്രൈവറായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. മൂന്ന് പെൺകുട്ടികളുടെ പിതാവായ പ്രതി ഇത് മറച്ചുവച്ച് പറവൂർ സ്വദേശി റോൺ എന്ന കള്ള പേരിൽ ഡിവോഴ്‌സ് മാട്രിമോണിയലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്താണ് യുവതികളെ കബളിപ്പിച്ചത്. വിവാഹ മോചിതനാണെന്ന വ്യാജേന വിവാഹബന്ധം വേർപ്പെടുത്തിയ യുവതികളുമായി ഓൺലൈനിൽ സൗഹൃദം സ്ഥാപിച്ചു. വിദേശത്ത് ജോലിയുള്ള ഇടുക്കിയിലും നിലമ്പൂരിലുമുള്ള രണ്ട് യുവതികളെ ഈ വർഷം തന്നെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചത്. ഇവരെ വിദേശത്തു നിന്നും വിളിച്ചുവരുത്തി നെടുമ്പാശേരിയിലെ ലോഡ്ജിൽ മുറിയെടുത്ത ശേഷം ലൈംഗികമായി പീഡിപ്പിച്ചു. പണത്തിന്റെ അത്യാവശ്യം പറഞ്ഞ് അവരുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണവും, സ്വർണാഭരണങ്ങളും തട്ടിയെടുത്തു.

ഇടുക്കി സ്വദേശിനിയെ ഫെബ്രുവരിയിലും നിലമ്പൂർ സ്വദേശിനിയെ ഏപ്രിലിലും നെടുമ്പാശേരിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു . ഇടുക്കി സ്വദേശിനി നൽകിയ കേസിൽ പിടിയിലായതോടെ പ്രതിയുടെ ചിത്രം മാദ്ധ്യമങ്ങളിൽ കണ്ട് നിലമ്പൂർ സ്വദേശിനിയും പരാതിയുമായി എത്തി ത്. പറവൂരിലെ ഒരു വ്യാജ വിലാസമാണ് പ്രതി ഓൺലൈനിൽ നൽകിയിരുന്നത്. വിവാഹം കഴിഞ്ഞ ആറാം മാസം ഭാര്യ രോഗം ബാധിച്ച് മരിച്ചെന്നാണ് പ്രതി യുവതികളെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ ഞാറയ്ക്കൽ പൊലീസിലും സമാനമായ കേസുണ്ട്.അങ്ങനെ പലരെയും പറ്റിച്ച് നടന്ന വ്യക്തി പോലീസ് പിടിയിലായപ്പോൾ പുറത്ത് വന്നത് വമ്പൻ തട്ടിപ്പ് വിവരങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപ് അടങ്ങും പക്ഷേ നെതന്യാഹു അടങ്ങില്ല..! ഇസ്രായേൽ വിടാൻ ഉദ്ദേശിച്ചിട്ടില്ല..!ലെബനാൻ ഭും.. യുദ്ധം..! ഇറാൻ വളഞ്ഞ ചാവേറുകൾ...!  (10 minutes ago)

നാളെ പോളിങ് ബൂത്തിലേക്ക്  (11 minutes ago)

പാലക്കാട് ബിജെപിക്കെതിരെ വീണ്ടും വോട്ട് കോഴ ആരോപണം  (16 minutes ago)

പണം കൊടുത്ത സ്ത്രീയെ എനിക്ക് അറിയില്ലെന്ന് ആരോപണത്തില്‍ പ്രതികരിച്ച് ശോഭാ സുരേന്ദ്രന്‍  (25 minutes ago)

GOLD RATE സ്വർണത്തെ ഇനി പിടിച്ചാൽ കിട്ടില്ല;  (27 minutes ago)

ആ വമ്പന്‍ ട്വിസ്റ്റ് ഇങ്ങനെ  (1 hour ago)

NIKESH KUMAR നികേഷിനെ കണ്ടം വഴി ഓടിച്ചു..  (2 hours ago)

ധനനേട്ടവും മംഗള കർമ്മങ്ങളും! തുലാം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

NATIONAL കൽപ്പാക്കത്ത് ഇന്ത്യൻ ആണവ വിസ്മയം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം...  (3 hours ago)

യു.എസിൽ വാഹനമിടിച്ച് 14 മാസത്തോളമായി കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി  (3 hours ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യഹർ‌ജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും വാദം തുടരും... ഹർജി തള്ളണമെന്നും രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ  (3 hours ago)

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു  (3 hours ago)

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും  (3 hours ago)

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്  (4 hours ago)

Malayali Vartha Recommends