Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ലോക്ക്ഡൗണില്‍ പെട്ട് പെരുവഴിയിലായ പണ്ടത്തെ ചങ്ക് കൂട്ടുകാരനെ വീട്ടില്‍ കയറ്റി താമസിപ്പിച്ചു; ഭര്‍ത്താവ് ഉറങ്ങിക്കഴിഞ്ഞാല്‍ കൂട്ടുകാരനുമായി ഭാര്യയുടെ കാമകേളി; സംശയത്തില്‍ ഫോണ്‍ തുറന്നുനോക്കിയ ഭര്‍ത്താവ് ഞെട്ടി; പിന്നെ ലോക്ക്ഡൗണിലും ഒളിച്ചോട്ടം അതും രണ്ടുവട്ടം മൂവാറ്റുപുഴയില്‍ നടന്നത്;

23 MAY 2020 01:13 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

ലോക്ക് ഡൗണില്‍ മൂവാറ്റു പുഴയിലാണ് സംഭവം നടക്കുന്നത്. ആദ്യവട്ടത്തെ ഒളിച്ചോട്ടത്തില്‍ തന്നെ ഇത് വാര്‍ത്തയായതാണ് വീണ്ടും ഒരു ഒളിച്ചോട്ടത്തോടെയാണ് ഈ സംഭവത്തിന്റെ ഉള്ളുകളികള്‍ പുറത്തുവരുന്നത് എറണാകുളത്ത് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാവ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ് സ്വദേശമായ മൂന്നാറിലേക്ക് യാത്രതിരിക്കുന്നത്. അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ മൂവാറ്റുപുഴയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഇയാളുടെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ മൂവാറ്റുപുഴയില്‍ താമസക്കാരനുമായ യുവാവിന്റെ നമ്പര്‍ ലഭിക്കുന്നത്

തന്റെ കുട്ടിക്കാലത്തെ ചങ്ക് കൂട്ടുകാരനും എല്ലാമെല്ലാമായിരുന്ന സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞതോടെ ഒരു മടുയും കൂടാതെ കൂട്ടുകാരന്‍ കാറുമായെത്തി മൂന്നാര്‍ അവനെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഒരു കുറവും വരുത്താതെ വീട്ടില്‍ താമസിപ്പിച്ചു, നാല് നേരം ഭക്ഷണവും തുണിയും എല്ലാം നല്‍കി. പക്ഷേ, ഇതിനിടെ മൂന്നാര്‍ സ്വദേശിയും സുഹൃത്തിന്റെ ഭാര്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഭര്‍ത്താവ് ഉറങ്ങിക്കഴിഞ്ഞാല്‍ ഭാര്യ പിന്നെ ചെന്ന് കിടക്കുന്നത് കൂട്ടുകാരന്റെ കൂടെയാണ്. മാത്രമല്ല അവരുടെ കാമ കേളികള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാര്‍ സ്വദേശി നാട്ടിലേക്ക് തിരികെപോകാന്‍ കൂട്ടാക്കാതിരുന്നതോടെ ഭര്‍ത്താവിന് ഒരു സംശയം രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന്. കാരണം തനിക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കരുതല്‍ കൂട്ടുകാരന്‍ ഭാര്യ നല്‍കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സുഹൃത്തിനൊപ്പമുള്ള സ്വകാര്യചിത്രങ്ങളും കണ്ടുകിട്ടിയതോടെ എല്ലാം ഭര്‍ത്താവിന് എല്ലാം മനസ്സിലായി. ഉടന്‍ തന്നെ ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ആദ്യവട്ടം ഒളിച്ചോടുന്നു.

അന്ന് ഒട്ടോറിക്ഷയിലാണ് ഇരുവരും വീട്ടില്‍നിന്ന് ഒളിച്ചോടിയത്. സംഭവമറിഞ്ഞ ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി പരാതി അറിയിച്ചു. ഉടന്‍തന്നെ ഓട്ടോക്കാരനെ വിളിച്ച് വിവരമറിയിക്കുകയും ഒളിച്ചോടിയ യുവാവിനെയും യുവതിയെയും തിരികെ എത്തിക്കുകയും ചെയ്തു. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതോടെ യുവതി അയഞ്ഞു. എല്ലാംമറന്ന് ഭാര്യയെ സ്വീകരിക്കാന്‍ ഭര്‍ത്താവും തയ്യാറായി. തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് തന്നെ മടങ്ങി.

പക്ഷേ, വീട്ടില്‍ തിരിച്ചെത്തിയ യുവതി ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കാമുകനൊപ്പം ഒളിച്ചോടി. ഇത്തവണ കുട്ടികളെയും വീട്ടിലുണ്ടായിരുന്ന കാറും സ്വര്‍ണവും കൊണ്ടായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. രണ്ടാമതും പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയ ഭര്‍ത്താവ് മക്കളില്‍ അവകാശമുണ്ടെന്ന് അറിയിച്ചതോടെ യുവതിയും കാമുകനും വീണ്ടും സ്‌റ്റേഷനിലേക്ക് വരേണ്ടിവന്നു. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തിയ യുവതിയും കാമുകനും കുട്ടികളെ ഭര്‍ത്താവിന് കൈമാറിയത്. കുട്ടികളെ കൈമാറിയ ശേഷം യുവതി മൂന്നാര്‍ സ്വദേശിക്കൊപ്പം എറണാകുളത്തേക്ക് പോവുകയും ചെയ്തു. എന്തായാലും ഭാര്യ പോയെങ്കിലും മക്കളെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഭര്‍ത്താവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends