Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

സാമൂഹിക മാധ്യമത്തിലൂടെ പൂത്തുലഞ്ഞ പ്രണയം; കാമുകിയെ കാണാൻ തൃശ്ശൂരിൽനിന്ന് സമ്മാനങ്ങളുമായി ബേക്കൽ കോട്ടയുടെ സമീപത്ത് പാഞ്ഞെത്തിയ കാമുകൻ; പർദ്ദ മാറ്റി യുവതിയുടെ മുഖം കണ്ടതോടെ യുവാവിന്റെ കൺട്രോൾ പോയി ; നാട്ടുകാർ കണ്ട കാഴ്ച്ച ഭയാനകം; പോലീസ് വന്നതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ

21 SEPTEMBER 2020 01:29 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യമാധ്യമങ്ങളിലൂടെ പൊരിഞ്ഞ പ്രണയം... വിരൽത്തുമ്പുകളിലെ പൂത്തുലഞ്ഞ ആ പ്രണയം ഒടുവിൽ നേരിൽ കാണണമെന്ന് ആശയിൽ എത്തി... ഒട്ടും വൈകാതെ തന്റെ കാമുകിയെ കാണാൻ എത്തിയ യുവാവ് പിന്നെ ഞെട്ടിത്തരിച്ചു. സാധാരണ സാമൂഹ്യമാധ്യമങ്ങളുടെ പ്രണയം എങ്ങനെയാണ് അവസാനിക്കുന്നത് അതേപോലെ സംഭവം തന്നെയാണ് ഉദുമയിലും ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മെസ്സേജുകളും ചാറ്റുകളും മാത്രം വിരിഞ്ഞ പ്രണയം നേരിൽ കണ്ടപ്പോൾ കത്തിക്കുത്തിൽ കലാശിക്കേണ്ടുന്നത് ആയിരുന്നു... സംഭവം ഇങ്ങനെയാണ്


യുവതിയായ' കാമുകിയെ കാണാൻ തൃശ്ശൂരിൽനിന്ന് സമ്മാനങ്ങളുമായി ബേക്കൽ കോട്ടയുടെ സമീപത്ത് കാമുകനും സുഹൃത്തും എത്തിയപ്പോഴായിരുന്നു കബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞത്. ഇരുപതുകാരിയെന്ന വ്യാജേന കാസർകോട് കുമ്പളയിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീ യുവാവിനെ പറ്റിക്കുകയായിരുന്നു.. യുവതിയും തൃശ്ശൂരിലെ യുവാവും സാമൂഹികമാധ്യമത്തിലൂടെയായിരുന്നു പരിചയപ്പെട്ടത്. അങ്ങനെ ആ പരിചയം പതുക്കെ പ പ്രണയത്തിലേക്ക് വളരുകയും ചെയ്തു ഇതിനിടയിൽ യുവതി പണി തുടങ്ങിയിരുന്നു. കുമ്പളക്കാരി യുവാവിൽനിന്ന് പലപ്പോഴായി പണം കൈപ്പറ്റൽ ആരംഭിച്ചു. എന്നാൽ ബന്ധം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ യുവാവിന് കാമുകിയെ നേരിൽ കാണാൻ കൊതിയായി. അങ്ങനെയാണ് യുവാവും സുഹൃത്തും ബൈക്കിൽ തൃശ്ശൂരിൽനിന്ന് കാസർകോട്ടേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടത്.

ബേക്കൽ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്ന മുൻ ധാരണ പ്രകാരം കുമ്പളക്കാരിയും അവിടെ എത്തുകയും ചെയ്തു. പർദയണിഞ്ഞെത്തിയ എന്നാൽ അവിടെയും ട്വിസ്റ്റ്‌ ഉണ്ടായിരുന്നു. പർദ്ദ അണിഞ്ഞായിരുന്നു കാമുകി എത്തിയത്.. എന്നാൽ കാമുകിയുടെ മുഖം കാണണമെന്ന് യുവാവ് വാശി പിടിച്ചു... ഒടുവിൽ ഗതിക്കെട്ട യുവതി തന്റെ പർദ്ദ പൊക്കി കാണിച്ചു... ഇതോടെ കാമുകന്റെ പ്രതീക്ഷ തകർന്നടിയുകയായിരിന്നു .താൻ പറ്റിക്കപെടുകയായിരുന്നു എന്നും യുവാവിന് മനസിലായി.. 50 കഴിഞ്ഞ് പല്ലുകൾ കൊഴിഞ്ഞ് അമ്മയാകാൻ പ്രായമുള്ള സ്ത്രീ ആയിരുന്നു ആ കാമുകി... തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പലപ്പോഴായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി ചോദിക്കുകയും ചെയ്തു.

ഇതേ ചൊല്ലിയുള്ള വാക്തർക്കത്തിനിടയിൽ യുവാവ് കത്തി വീശുകയായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ബേക്കൽ എസ്.ഐ. പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ യുവാക്കളുടെ പേരിൽ മുഖാവരണം ധരിക്കാത്തതിനടക്കം കേസെടുത്ത് വിട്ടയക്കുകയായിരുന്നു. സ്ത്രീയെ വനിതാ പോലീസിനെ കൂട്ടി വീട്ടിലേക്കുമയച്ചുകബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞ ഉടൻ തന്നെ കത്തി വീശുകയായിരുന്നു യുവാവു . വിവരമറിഞ്ഞെത്തിയ ബേക്കൽ പോലീസ് കാമുകൻ കൊണ്ടുവന്ന വിശേഷപ്പെട്ട സമ്മാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അതിനു ശേഷം പകർച്ചവ്യാധിനിയന്ത്രണ നിയമമനുസരിച്ച് കേസെടുത്ത് താക്കീതും നൽകി വിട്ടയക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രണയത്തിലായി ഇത്തരത്തിൽ പറ്റിക്കപെടുന്ന എത്രയോ വാർത്തകൾ നാം കേട്ടിരിക്കുന്നു. കൂടുതലും പുരുഷന്മാരാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഒരുക്കി കാത്തിരുന്നിട്ട് ഉള്ളത്... യുവാവ് എന്ന വ്യാജേന 60 കാരനും 70 കാരനും ഒക്കെ പെൺകുട്ടികളെ വലയിൽ വീഴഴ്തുന്ന നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്.. എന്നാൽ ഇവിടെ ഒരു 50 കാരിയായ സ്ത്രീയാണ് ഒരു യുവാവിനെ പറ്റിച്ച് പ്രണയം എന്ന വ്യാജേനെ പണം തട്ടി കൊണ്ടിരുന്നത്.... നിരവധി തവണ ഇവർ ഒരുപാട് പണം തട്ടുകയും ചെയ്തു. ഇത്തരത്തിലുള്ള അബദ്ധങ്ങൾ പറ്റാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ  (35 minutes ago)

പേരാവൂരില്‍ 15 കാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍  (43 minutes ago)

അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം;അധ്യാപികയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (48 minutes ago)

മുണ്ടക്കൈപുനരധിവാസം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം  (1 hour ago)

പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും  (1 hour ago)

വിവാഹ ചടങ്ങിനിടെ വധുവിന് വയറുവേദന|: ആശുപത്രിയില്‍ എത്തിച്ച വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി  (1 hour ago)

ദേശീയപാത ഉപരോധത്തില്‍ ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (2 hours ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (2 hours ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (2 hours ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (3 hours ago)

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു  (3 hours ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (3 hours ago)

ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു;  (3 hours ago)

Malayali Vartha Recommends