സിസിടിവിയിലൂടെ വനത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ഉടുമ്പിനെ ബലാത്സംഗം ചെയ്ത് നാലുപേർ; മേലാകെ തരിച്ച ഉദ്യോഗസ്ഥർ ഉടനടി ചെയ്തത്; അപൂർവമായ സംഭവത്തിൽ നടുങ്ങിത്തരിച്ച് രാജ്യം

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് മഹാരാഷ്ട്രയിലെ ഗോഥാനെ ഗ്രാമത്തിൽ നിന്നും പുറത്ത് വരുന്നത്. സഹ്ദാരി കടുവാ സങ്കേതത്തിൽ നാലുപേർ ഉടുമ്പിനെ ബലാത്സംഗം ചെയ്തിരിക്കുകയാണ്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പ്രതികൾ ഗൊഥാനെയിലെ ഗാഭ മേഖലയിലെ സഹ്ദാരി കടുവാ സങ്കേതത്തിന്റെ കോർ സോണിൽ പ്രവേശിച്ചപ്പോഴായിരുന്നു ബലാത്സംഗം നടന്നിരിക്കുന്നത്.
സന്ദീപ് തുക്രം, പവാർ മങ്കേഷ്, ജനാർദൻ കാംടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് പ്രതികൾ. പ്രതികളുടെ മൊബൈൽ ഫോൺ മഹാരാഷ്ട്ര വനം വകുപ്പ് പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതികൾ മോണിറ്റർ പല്ലിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർ തന്നെ കണ്ടെടുത്തു. പ്രതികൾ വനത്തിനുള്ളിൽ അലയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോഴായിരുന്നു ഇവരുടെ മൊബൈൽ ഫോൺ നോക്കിയത്.
അപ്പോഴാണ് ഉടുമ്പിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ വിവരങ്ങൾ പുറത്ത് വന്നു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം ബംഗാൾ മോണിറ്റർ ലിസാർഡ് സംരക്ഷിത വർഗത്തിൽ പെട്ടതാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനായി കോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം വേണ്ടുന്ന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .
https://www.facebook.com/Malayalivartha






















