Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..


മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..


സി പി എം പി.ആർ. ഏജൻസിയുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ സംവിധാനം ചെയ്ത സിനിമയോ ? കോൺഗ്രസുകാരിൽ നിന്ന് പരിക്കേറ്റെന്ന് തെളിയിക്കാനുള്ള ഒന്നും കണ്ണൂരിൽ ഉണ്ടായില്ല...


ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം..തെക്കൻ കേരളത്തിലെ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ..


ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നില ഗുരുതരമോ..? പുറത്തുവന്ന ദൃശ്യങ്ങളില്‍ തെളിയാത്ത അതീവ ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറില്‍.. സംസാരിക്കാന്‍ പോലും കഴിയുന്നില്ലെന്നും സി.പി.എം..

ഷാരോണിന്റെ മരണം: അത് പച്ചക്കള്ളമെന്ന് ഡോക്ടര്‍..ക്രൈംബ്രാഞ്ചിനു മുന്നില്‍ വിറങ്ങലിച്ച് പെണ്‍കുട്ടി

30 OCTOBER 2022 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... കെ.എസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർക്ക് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....

മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്

സി പി എം പി.ആർ. ഏജൻസിയുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ സംവിധാനം ചെയ്ത സിനിമയോ ? കോൺഗ്രസുകാരിൽ നിന്ന് പരിക്കേറ്റെന്ന് തെളിയിക്കാനുള്ള ഒന്നും കണ്ണൂരിൽ ഉണ്ടായില്ല...

പാറശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ആശ്വാസത്തിലാണ് ഷാരോണിന്റെ കുടുംബം. കാമുകിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുകയാണ് ക്രൈംബ്രാഞ്ച്. നിവലില്‍ നിരവധി ആരോപണങ്ങള്‍ കാമുകിക്കെതിരെയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പെണ്‍കുട്ടിയെ താലികെട്ടുന്ന കഴിക്കുന്ന ആദ്യ ഭര്‍ത്താവ് മരണപ്പെടും എന്ന ജോത്സ്യന്റെ പ്രവചനം. ആ പ്രവചനമാണ് നാടകീയമായ താലികെട്ടലിനും പിന്നാലെയുണ്ടായ ഈ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് ഷാരോണിന്റെ കുടുംബവും സുഹൃത്തുക്കളും വിശ്വസിക്കുന്നത്.

ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന മനോഭാവവും പെണ്‍കുട്ടിതന്നെയാണ് കുറ്റം ചെയ്തത് എന്നുറപ്പിക്കുന്ന മനോഭാവവും ഉള്ള പ്രേക്ഷകരുണ്ടാകാം. പക്ഷേ ഈ പെണ്‍കുട്ടിയില്‍ ദുരൂഹതയുണ്ട് എന്ന് ഷാരോണിന്റെ കൂട്ടുകാര്‍ ആരോപിക്കുന്നതിന് ചില കാരണങ്ങളുണ്ട്. എന്നും ഷാരോണിനെ കാണാനെത്തുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ നിന്നുതന്നെ ജ്യൂസ് കൊണ്ടുവരുമായിരുന്നു. ഈ ജ്യൂസ് കുടിച്ച് ഒരിക്കല്‍ ഷാരോണിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഉണ്ട്. ഇത്തരത്തില്‍ മുമ്പ് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ച ജ്യൂസിനെക്കുറിച്ചും അന്ന് ഷാരോണിനുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുവരും വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഷാരോണ്‍ വിശ്വസിച്ചിരുന്നില്ലെന്നുള്ളതാണ്. പെണ്‍കുട്ടി നിരപരാധിയാണെന്ന അന്വേഷണ ഉദ്യോഗസ്ഥരടക്കം വാദിച്ചത് ഈ പശ്ചാത്തലത്തിലാണ്.

അതുപോലെ പെണ്‍കുട്ടി ഈ കഷായം തനിക്ക് നല്‍കിയത് വീട്ടില്‍ വന്ന് ചികിത്സിക്കുന്ന ഒരു ഡോക്ടറാണെന്ന് സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു വാട്‌സാപ് ചാറ്റില്‍ അത് വ്യക്തവുമാണ്. ആ ചാറ്റില്‍ തന്നെ പെണ്‍കുട്ടി ഡോക്ടറുടെ നമ്പരും അയച്ച്‌കൊടിത്തിട്ടുണ്ട്. എന്നാല്‍ ആ ഡോക്ടറുമായി മലയാളിവാര്‍ത്ത ബന്ധപ്പെട്ടപ്പോള്‍. അത്തരത്തില്‍ നാന്‍ ഒരു വീട്ടിലും ചെന്ന് ചികിത്സ നല്‍കുന്നില്ലന്നും. താന്‍ ഒന്നര വര്‍ഷം മുമ്പ് അവിടെ നിന്നും മാറി എന്നുമാണ് പറഞ്ഞത്. ഇവിടെ പെണ്‍കുട്ടി പറഞ്ഞത് കള്ളമാണെന്ന് തെളിയുകയാണ്. പെണ്‍കുട്ടി ഇങ്ങനെ ഒരു കള്ളം പറയേണ്ട സാഹചര്യം ദുരൂഹത കൂട്ടുന്നുണ്ട്.

അതുപോലെ തന്നെ പെണ്‍കുട്ടി ഷാരോണിന്റെ കുടുംബത്തോട് പറഞ്ഞ മറ്റൊരു കാര്യം. ഷാരോണിന് നല്‍കിയ ഇതേ ജ്യൂസ് വീട്ടില്‍ വന്ന ഓട്ടോ ഡ്രൈവര്‍ക്കും നല്‍കിയെന്നും അയാള്‍ക്കും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നുമാണ്. എന്നിട്ടും ഈ ജ്യൂസ് വീട്ടിലുള്ളവര്‍ ഒന്ന് രുചിച്ചുപോലും നോക്കിയിരുന്നില്ലെന്നുള്ളതും ദുരൂഹത കൂട്ടുന്നുണ്ട്.

എന്തായാലും ഇതിനെല്ലാം ഉള്ള ഉത്തരമാണ് നിലവില്‍ ക്രൈംബ്രാഞ്ച് തേടുന്നത്. ഇവിടെ പെണ്‍കുട്ടിയും കുടുംബവും ഈ കഷായം വാങ്ങിത് ഒരു കടയില്‍ നിന്നാണെന്ന് പറയുന്നുണ്ട്. ആ കടയിലും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

വനിത സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഷാരോണിന്റെ കാമുകി ഹാജരായപ്പോള്‍ വനിതാ മാതാപിതാക്കളോടും ജ്യൂസ് വാങ്ങി നല്‍കിയ ബന്ധുവിനോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസില്‍ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും.

ഛര്‍ദ്ദിലോടെ ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോണ്‍ ആദ്യം പറഞ്ഞത് ഈ യുവാവിനോടാണ്. എന്നാല്‍ പിന്നീട് ഷാരോണ്‍ വൈകിട്ട് വിളിച്ചപ്പോള്‍ ജ്യൂസ് തന്നുവെന്ന് പറയണമെന്ന് പറഞ്ഞതായും സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.


അതേ സമയം, മരണ കാരണത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ മരണത്തിനിടയാക്കിയ കാരണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. റിപ്പോര്‍ട്ട് വേഗത്തില്‍ ലഭിക്കാന്‍ പൊലീസ് തലത്തില്‍ ഇടപെടലുണ്ടായിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ വീട്ടില്‍ എത്തിയേക്കും.

പാറശാലയിലെ ഷാരോണിന്റെ മരണത്തിന് സമാനമാണ് തമിഴ്‌നാട്ടിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്റെ മരണവും. ആസിഡിന് സമാനമായ വിഷാംശം ശരീരത്തിനുള്ളില്‍ ചെന്നാണ് പതിനൊന്നുകാരന്‍ ചികിത്സയിലിരിക്കെ ഇരുപത്തിനാലാം ദിവസം മരിച്ചത്. സ്‌കൂളില്‍ വച്ച് ശീതളപാനീയം കുടിച്ചിരുന്നുവെന്നാണ് കുട്ടി നല്‍കിയ മൊഴി. എന്നാല്‍ ആരാണ് ശീതള പാനീയം നല്‍കിയതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

പാറശാലയിലെ ഷാരോണിന്റെ ശരീരത്തില്‍ വിഷാംശമെത്തിയെന്ന് സംശയിക്കുന്ന തമിഴ്‌നാട്ടിലെ രാമവര്‍മന്‍ചിറയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് അശ്വിന്‍ എന്ന പതിനൊന്ന് വയസുകാരന് അ!ജ്ഞാതന്‍ വിഷാംശമുള്ള പാനീയം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ആതംകോട് മായകൃഷ്ണ സ്വാമി സ്‌കൂള്‍. രണ്ട് മരണത്തിലും സമാനതകളും ഏറെയാണ്. രണ്ടാള്‍ക്കും ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിഷബാധയേറ്റത്. പാനീയം കുടിച്ച് ഉടനടിയല്ല മരണം സംഭവിച്ചത്. ശരീരത്തില്‍ കാണപ്പെട്ട രോഗലക്ഷണങ്ങളും ഏതാണ്ട് സമാനമായിരുന്നു. രണ്ട് കേസിലും ഉത്തരമില്ലാത്ത ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (40 minutes ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (53 minutes ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (1 hour ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (1 hour ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (1 hour ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (1 hour ago)

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്  (1 hour ago)

RAIN ALERT മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

കുടുംബത്തിൽ സന്തോഷം, തർക്കങ്ങൾ തീരും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സമാധാനദിനം!  (2 hours ago)

കഴുത്തിന് ഓപ്പറേഷൻ..?!  (2 hours ago)

സ്വർണവിലയിൽ നേരിയ കുറവ്...  (2 hours ago)

ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...  (3 hours ago)

ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ആക്രമണമുണ്ടായ സംഭവം; കരിനീല സഫാരി സ്യൂട്ട് ധരിച്ച ഗണ്‍മാന്റെ പണി തെറിക്കുമോ...!!  (3 hours ago)

കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ഹൈദരാബാദ് സ്വദേശി സൗദിയിൽ ചികിത്സയിരിക്കെ മരിച്ചു...  (3 hours ago)

ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി  (3 hours ago)

Malayali Vartha Recommends