Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്

22 AUGUST 2019 07:02 PM IST
മലയാളി വാര്‍ത്ത

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

കശ്മീര്‍ താഴ്‌വരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണ് കശ്മീരി പണ്ഡിറ്റുകൾ .. കാശ്മീർ താഴ്‌വരയിലെ ആദ്യകാല നിവാസികളിൽ ഇപ്പോഴും നിലവിലുള്ള ഒരേയൊരു ഹിന്ദു ജനവിഭാഗമാണ് ഇവർ. നിരവധി കൂട്ടക്കൊലകളുടേയും വംശീയഉന്മൂലനാശനങ്ങളുടെയും ഫലമായി കാശ്മീർ താഴ്‌വരയിൽ നിന്നും ആട്ടിയിറക്കപ്പെട്ട ഇവർ ഇപ്പോൾ ജമ്മുവിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലുമായി അഭയാർത്ഥികളെപോലെ കഴിയുകയാണ്

അക്ബറിനു മുൻപ് 14-ആം നൂറ്റാണ്ടുവരേയും ഹിന്ദുമതവും ബുദ്ധമതവുമാണ് കാശ്മീരിൽ ഉണ്ടായിരുന്നത് . 14-ആം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്കുള്ള ഇസലാം മതം കടന്നുവരുന്നത് . ആദ്യകാലങ്ങളിൽ ഇസ്ലാം മതത്തിലുള്ളവരും ഹിന്ദു ബുദ്ധമതക്കാരും സൗഹൃദത്തിൽ കഴിഞ്ഞെങ്കിലും പിന്നീട് താളപ്പിഴകൾ ഉണ്ടായിത്തുടങ്ങി .
ലോഹ്റ രാജവംശത്തിന്റെ ഭരണത്തിൽ പ്രഭുക്കന്മാരുടേയും മാടമ്പിമാരുടേയും സ്വാധീനം ഏറി വരികയും കാലക്രമേണ താഴ്വര ഇസ്ലാമിക ഭരണാധികാരികളുടെ കയ്യിലാവുകയും ചെയ്തു.

ചില മുസ്ലീം ഭരണാധികാരികൾ ഹിന്ദു സമൂഹത്തോട് നീതിപുലർത്തിയെങ്കിലും പലരും ജനങ്ങളെ നിർബന്ധിതമായും അല്ലാതെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും കാലക്രമേണ താഴ്‌വര മുസ്ലീം ഭൂരിപക്ഷസമൂഹമായി പരിണമിക്കുകയും ചെയ്തു

1989-നും 90-നും ഇടയിലെ വിവിധ അക്രമസംഭവങ്ങളിലായി ഏകദേശം 300 കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു 1990-കളുടെ ആദ്യത്തിൽ "അഫ്താബ്", "അൽ സഫ" എന്നീ പ്രാദേശിക പത്രങ്ങൾ മുസ്ലീങ്ങളെ ഇന്ത്യക്കെതിരേ ജിഹാദ് നടത്താൻ പ്രേരിപ്പിച്ചു.. താഴ്‌വരയിലെ താമസക്കാരായ എല്ലാ ഹിന്ദുക്കളേയും നാടുകടത്താൻ പത്രത്തിലൂടെ ആഹ്വനം ചെയ്തു ..

ഇത്തരം പ്രവർത്തികളെ ഒരിക്കൽപോലും ഭരണ കൂടം ചോദ്യം ചെയ്തില്ല എന്ന് മാത്രമല്ല തുടർന്നുള്ള ദിനങ്ങളിൽ മുഖം‌മൂടിക്കാരായ അക്രമികൾ എ.കെ. 47 തോക്കുകൾ കൊണ്ട് പലായനം ചെയ്യാത്ത ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങുകയും ചെയ്തു..വീടുകളിലെ സ്ത്രീകളെ ഉപേക്ഷിച്ചു പുരുഷന്മാരോട് ഓടിപോകാനായിരുന്നു ആജ്ഞ. പോകാത്തവരെ കൊന്നൊടുക്കി.
24 മണിക്കൂറിനകം നാടുവിടാനും ഇല്ലെങ്കിൽ മരിക്കാനും തയ്യാറാകാൻ പറഞ്ഞുകൊണ്ടുള്ള ലഘുലേഖകൾ ഹിന്ദുക്കളുടെ വീടുകളിൽ പതിച്ചു..1990 മാർച്ച് മാസത്തിന് ശേഷം മാത്രം 2,50,000-നും 3,00,000-നും ഇടയിൽ പണ്ഡിറ്റുകൾ കശ്മീരിൽ നിന്നും നിഷ്കാസിതരായി എന്നാണു റിപ്പോർട്ടുകൾ

കലാപകലുഷിതമായ കാലങ്ങളിൽ കശ്മീരിൽ നിന്നും നിഷ്കാസിതരായവരിൽ തിരിച്ചു കൊണ്ടുവന്ന് കശ്മീരിൽ പുനരധിവസിപ്പിക്കുന്നതിന് ജവഹർലാൽ നെഹ്‌റു ഉൾപ്പടെ കാലാകാലങ്ങളിലെ ഇന്ത്യാ ഗവണ്മെന്റ് പരിശ്രമിച്ചിട്ടുണ്ട്

കശ്മീരിലേക്ക് പണ്ഡിറ്റുകള്‍ തിരിച്ചുവരുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. അവര്‍ ഒരിടം നല്‍കുക എന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുല്‍വാമയിലോ അതെല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തോ അത് കണ്ടെത്താവുന്നതാണ്. ആ സ്ഥലം അവര്‍ക്ക് ഫ്രീയായി വിട്ടുകൊടുക്കുകയും വേണം എന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിട്ടുണ്ട്

കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 62,000 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നത്. ഭീകരവാദം ശക്തിപ്രാപിച്ച 1989 കാലഘട്ടത്തിലാണ് ഇവര്‍ ജമ്മു, ദല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളിലേക്ക് സ്വത്തുവകകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. 2015-16ലെ കേന്ദ്ര പൊതുബജറ്റില്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 580 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്

ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരിനും അവിടത്തെ ജനതയ്ക്കും പ്രധാന്യമുണ്ടാകണം. ജന്മനാട്ടില്‍ നിന്ന് ഇനിയാരും പലായനം ചെയ്യാനിടവരരുത്. ജീവഭയത്താല്‍ ഓടിപ്പോയവര്‍ തിരികെയെത്തണം. സ്വന്തം മണ്ണില്‍ അഭിമാനത്തോടെ കഴിയാന്‍ ഓരോ കശ്മീരിക്കും അവകാശമുണ്ട്. ഈ അവകാശമാണു ബിജെപി ലക്ഷ്യമിട്ടത്.

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

കശ്മീര്‍ താഴ്‌വരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണ് കശ്മീരി പണ്ഡിറ്റുകൾ .. കാശ്മീർ താഴ്‌വരയിലെ ആദ്യകാല നിവാസികളിൽ ഇപ്പോഴും നിലവിലുള്ള ഒരേയൊരു ഹിന്ദു ജനവിഭാഗമാണ് ഇവർ. നിരവധി കൂട്ടക്കൊലകളുടേയും വംശീയഉന്മൂലനാശനങ്ങളുടെയും ഫലമായി കാശ്മീർ താഴ്‌വരയിൽ നിന്നും ആട്ടിയിറക്കപ്പെട്ട ഇവർ ഇപ്പോൾ ജമ്മുവിലും ഇന്ത്യയുടെ വിവിധഭാഗങ്ങളിലുമായി അഭയാർത്ഥികളെപോലെ കഴിയുകയാണ്

അക്ബറിനു മുൻപ് 14-ആം നൂറ്റാണ്ടുവരേയും ഹിന്ദുമതവും ബുദ്ധമതവുമാണ് കാശ്മീരിൽ ഉണ്ടായിരുന്നത് . 14-ആം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്കുള്ള ഇസലാം മതം കടന്നുവരുന്നത് . ആദ്യകാലങ്ങളിൽ ഇസ്ലാം മതത്തിലുള്ളവരും ഹിന്ദു ബുദ്ധമതക്കാരും സൗഹൃദത്തിൽ കഴിഞ്ഞെങ്കിലും പിന്നീട് താളപ്പിഴകൾ ഉണ്ടായിത്തുടങ്ങി .
ലോഹ്റ രാജവംശത്തിന്റെ ഭരണത്തിൽ പ്രഭുക്കന്മാരുടേയും മാടമ്പിമാരുടേയും സ്വാധീനം ഏറി വരികയും കാലക്രമേണ താഴ്വര ഇസ്ലാമിക ഭരണാധികാരികളുടെ കയ്യിലാവുകയും ചെയ്തു.

ചില മുസ്ലീം ഭരണാധികാരികൾ ഹിന്ദു സമൂഹത്തോട് നീതിപുലർത്തിയെങ്കിലും പലരും ജനങ്ങളെ നിർബന്ധിതമായും അല്ലാതെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും കാലക്രമേണ താഴ്‌വര മുസ്ലീം ഭൂരിപക്ഷസമൂഹമായി പരിണമിക്കുകയും ചെയ്തു

1989-നും 90-നും ഇടയിലെ വിവിധ അക്രമസംഭവങ്ങളിലായി ഏകദേശം 300 കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു 1990-കളുടെ ആദ്യത്തിൽ "അഫ്താബ്", "അൽ സഫ" എന്നീ പ്രാദേശിക പത്രങ്ങൾ മുസ്ലീങ്ങളെ ഇന്ത്യക്കെതിരേ ജിഹാദ് നടത്താൻ പ്രേരിപ്പിച്ചു.. താഴ്‌വരയിലെ താമസക്കാരായ എല്ലാ ഹിന്ദുക്കളേയും നാടുകടത്താൻ പത്രത്തിലൂടെ ആഹ്വനം ചെയ്തു ..

ഇത്തരം പ്രവർത്തികളെ ഒരിക്കൽപോലും ഭരണ കൂടം ചോദ്യം ചെയ്തില്ല എന്ന് മാത്രമല്ല തുടർന്നുള്ള ദിനങ്ങളിൽ മുഖം‌മൂടിക്കാരായ അക്രമികൾ എ.കെ. 47 തോക്കുകൾ കൊണ്ട് പലായനം ചെയ്യാത്ത ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങുകയും ചെയ്തു..വീടുകളിലെ സ്ത്രീകളെ ഉപേക്ഷിച്ചു പുരുഷന്മാരോട് ഓടിപോകാനായിരുന്നു ആജ്ഞ. പോകാത്തവരെ കൊന്നൊടുക്കി.
24 മണിക്കൂറിനകം നാടുവിടാനും ഇല്ലെങ്കിൽ മരിക്കാനും തയ്യാറാകാൻ പറഞ്ഞുകൊണ്ടുള്ള ലഘുലേഖകൾ ഹിന്ദുക്കളുടെ വീടുകളിൽ പതിച്ചു..1990 മാർച്ച് മാസത്തിന് ശേഷം മാത്രം 2,50,000-നും 3,00,000-നും ഇടയിൽ പണ്ഡിറ്റുകൾ കശ്മീരിൽ നിന്നും നിഷ്കാസിതരായി എന്നാണു റിപ്പോർട്ടുകൾ

കലാപകലുഷിതമായ കാലങ്ങളിൽ കശ്മീരിൽ നിന്നും നിഷ്കാസിതരായവരിൽ തിരിച്ചു കൊണ്ടുവന്ന് കശ്മീരിൽ പുനരധിവസിപ്പിക്കുന്നതിന് ജവഹർലാൽ നെഹ്‌റു ഉൾപ്പടെ കാലാകാലങ്ങളിലെ ഇന്ത്യാ ഗവണ്മെന്റ് പരിശ്രമിച്ചിട്ടുണ്ട്

കശ്മീരിലേക്ക് പണ്ഡിറ്റുകള്‍ തിരിച്ചുവരുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. അവര്‍ ഒരിടം നല്‍കുക എന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുല്‍വാമയിലോ അതെല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തോ അത് കണ്ടെത്താവുന്നതാണ്. ആ സ്ഥലം അവര്‍ക്ക് ഫ്രീയായി വിട്ടുകൊടുക്കുകയും വേണം എന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞിട്ടുണ്ട്

കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 62,000 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നത്. ഭീകരവാദം ശക്തിപ്രാപിച്ച 1989 കാലഘട്ടത്തിലാണ് ഇവര്‍ ജമ്മു, ദല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളിലേക്ക് സ്വത്തുവകകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. 2015-16ലെ കേന്ദ്ര പൊതുബജറ്റില്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 580 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്

ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കശ്മീരിനും അവിടത്തെ ജനതയ്ക്കും പ്രധാന്യമുണ്ടാകണം. ജന്മനാട്ടില്‍ നിന്ന് ഇനിയാരും പലായനം ചെയ്യാനിടവരരുത്. ജീവഭയത്താല്‍ ഓടിപ്പോയവര്‍ തിരികെയെത്തണം. സ്വന്തം മണ്ണില്‍ അഭിമാനത്തോടെ കഴിയാന്‍ ഓരോ കശ്മീരിക്കും അവകാശമുണ്ട്. ഈ അവകാശമാണു ബിജെപി ലക്ഷ്യമിട്ടത്.

തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വാക്ക് ബിജെപി പാലിച്ചിരിക്കുന്നു. ഇതോടെ നരേന്ദ്രമോദി സര്‍ക്കാര്‍, ലക്ഷോപലക്ഷം കശ്മീരിപണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കു തിളക്കം കൂട്ടിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (14 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (19 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (23 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (32 minutes ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends