Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..

മമതാ ബാനര്‍ജിക്കെതിരെ നടപടി സ്വീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍ രംഗത്ത്.... നാലാം ഘട്ട പോളിംഗ് നടക്കുന്നതിനിടെ നാലുപേരുടെ മരണത്തിനിടയായ സംഭവത്തിലാണ് നടപടി, സീതാല്‍കുച്ചിയില്‍ മമത നടത്തിയ പ്രകോപനമാണ് വ്യാപക അക്രമത്തിലേക്ക് നീങ്ങിയതെന്ന് എഫ്.ഐ.ആറില്‍

17 APRIL 2021 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍

ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോള്‍ കാണാനില്ല

അശ്ലീല ദൃശ്യ വിവാദത്തില്‍ ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍

നയ പ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി..പ്രക്ഷുബദ്ധ രം​ഗങ്ങൾക്കാണ് തമിഴ്നാട് നിയമസഭ സാക്ഷിയായത്..ഗവർണർ സഭ വിട്ടറങ്ങി..

കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവു നാണംകെട്ട് പുറത്തേക്ക്..ഓഫിസിലെത്തിയ സഹപ്രവര്‍ത്തകയെ ചുംബിക്കുന്നതിന്റെയും, കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍..

വോട്ടെടുപ്പ് ഓരോ ഘട്ടം പിന്നിടുമ്പോഴും തൃണമൂലിന് കടുത്ത ആശങ്കയാണ് ഉള്ളത് .മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള അതിശക്തമായ പോരാട്ടമാണ് തൃണമൂലും ബി ജെ പിയും തമ്മില്‍ നടന്നുവരുന്നത് .

ഒരു ജീവന്‍ മരണ പോരാട്ടമായി മമത ഇതിനെ വിലയിരുത്തുന്നുമുണ്ട് .ഇക്കുറി ബി ജെ പിയോട് അടിയറവു പറഞ്ഞാല്‍ പിന്നെ തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ തൃണമൂല്‍ നിലംപരിശാകും എന്ന ഭീതിയാണ് മമതയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് .



പ്രീ പോള്‍ സര്‍വേകളില്‍ പലതിലും ബി ജെ പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നതും മമതയുടെ ഉറക്കം കെടുത്തുന്നു .ഇതിനിടയിലാണ് കൂനിന്മേല്‍ കുരു എന്ന തരത്തില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക പ്രഹരം കൂടി ഉണ്ടായിരിക്കുന്നത് .

മമതാ ബാനര്‍ജിക്കെതിരെ നടപടി സ്വീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍ രംഗത്തെത്തിയത് ഒരു രാഷ്ട്രീയ കോളിളക്കം തന്നെയാണ് . തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുവെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്.

 



നാലാം ഘട്ട പോളിംഗ് നടക്കുന്നതിനിടെ നാലുപേരുടെ മരണത്തിനിടയായ സംഭവത്തിലാണ് നടപടി.സീതാല്‍കുച്ചിയില്‍ മമത നടത്തിയ പ്രകോപനമാണ് വ്യാപക അക്രമത്തിലേക്ക് നീങ്ങിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.സിദ്ദിഖ് അലി മിയ എന്ന വ്യക്തിയാണ് മമതയ്ക്കെതിരെ കമ്മീഷനോട് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ തനിക്കിഷ്ടമില്ലാത്തവരെ ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങളാണ് മമത നടപ്പാക്കുന്നതെന്നും പരാതിയില്‍ പറയുന്നു. മമതയുടെ പ്രകോപനപരമായ പ്രസംഗം തൃണമൂല്‍ അണികളെ ഇളക്കിവിട്ടുവെന്നും പരാതിക്കാരന്‍ ഉന്നയിച്ചു.

 




മാത്രമല്ല വോട്ടു നേടാനായി ഗുരുതരവും കുറ്റകരവുമായ ഗൂഢാലോചനയാണ് മുഖ്യമന്ത്രി കൂടിയായ മമതാ ബാനര്‍ജി നടത്തിയത്. പൊതുപ്രസംഗങ്ങള്‍ അതിതീവ്രവും പ്രകോപനപരവുമാണ്.

കേന്ദ്രസേന കള്‍ക്കും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും നേരെ അക്രമം നടത്താന്‍ മമത ആഹ്വാനം ചെയ്തു. ഇസ്ലാമിക സമൂഹം താമസിക്കുന്ന മേഖലയില്‍ ഭീതി വിതച്ചതാണ് വ്യാപക അക്രമത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ വിശദമാക്കുന്നു.പോളിങ്ങിനോട് അനുബന്ധിച്ച് സ്ത്രീകളോട് പ്രത്യേക ആഹ്വാനവുമായി മമത രംഗത്തെത്തി.

 



നിങ്ങളെല്ലാ സ്ത്രീകളും പോളിംഗ് ബൂത്തിന് സമീപം നിലയുറപ്പിക്കണം. കയ്യില്‍ വടികളും ചൂലും, തവികളും, ചട്ടുകവുമൊക്കെ എടുക്കണം. എല്ലാവരും ഒരുമിച്ച് സുരക്ഷാ സൈനികരെ വളയണം.

സ്ത്രീകളായതിനാല്‍ നിങ്ങളെ അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല. ഈ ബഹളങ്ങള്‍ക്കിടയില്‍ മറ്റുള്ളവര്‍ വോട്ട് ചെയ്യണം എന്ന മമതയുടെ പ്രസംഗവും ലഘുലേഖയും പരാതിക്കാരന്‍ തെളിവായി സമര്‍പ്പിച്ചു.




 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് സ്‌കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (8 minutes ago)

എളമക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടം:ദൃശ്യങ്ങളില്‍ ഉള്ള കാര്‍ അല്ല ദീക്ഷിതയെ ഇടിച്ചത്  (47 minutes ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍  (1 hour ago)

ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോള്‍ കാണാനില്ല  (1 hour ago)

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ  (1 hour ago)

എസ് ഐ ടിക്കും ഒരുമുഴം മുന്നേയെറിഞ്ഞ ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അപകടം മണത്ത് പിണറായി; അറസ്റ്റ് പേടിയുള്ള വമ്പന്മാരൊക്കെ സി എം ഓഫീസില്‍ ഓടിക്കയറി  (1 hour ago)

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും; ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയില്‍ വായിച്ച് മുഖ്യമന്ത്രി  (2 hours ago)

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെ ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍  (2 hours ago)

എംഎല്‍എമാര്‍ നിയമസഭയില്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംഭവത്തില്‍ ബസിലെ ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നു  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; 42 പേർ അറസ്റ്റിൽ; കഞ്ചാവ് , കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു  (2 hours ago)

ശബരിമല കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണം മന്ദഗതിയിലാക്കാനാണ്; ആരോപണവുമായി കെസി വേണുഗോപാല്‍ എംപി  (2 hours ago)

ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യം; യുവജനങ്ങളോട് ഏറെ കരുതൽ വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

Malayali Vartha Recommends