Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

യുഎഇയില്‍ സ്വര്‍ണത്തിന് നികുതിയില്ല; കേരളത്തില്‍ ഗ്രാമിന് 4835 രൂപയാകുമ്പോള്‍ യുഎഇയില്‍ 4707 രൂപയേ വരുന്നുള്ളൂ; മികച്ച സ്വര്‍ണം മാത്രമേ യുഎഇയില്‍ വില്‍ക്കൂ; എന്തുകൊണ്ടാണ് സ്വര്‍ണം വാങ്ങുന്നവരുടെ ആകര്‍ഷണ കേന്ദ്രമായി യുഎഇ മാറുന്നത്? ഉത്തരം ഇതാ

24 NOVEMBER 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നത് പതിവാണ്. സ്വര്‍ണ നാണയം എങ്കിലും കൊണ്ടുവരാത്ത പ്രവാസികളുണ്ടാകില്ല. പ്രത്യേകിച്ചും ദുബായില്‍ ജോലി ചെയ്യുന്നവര്‍. എന്തുകൊണ്ടാണ് സ്വര്‍ണം വാങ്ങുന്നവരുടെ ആകര്‍ഷണ കേന്ദ്രമായി യുഎഇ മാറുന്നത്.

ദുബായ് ഗോള്‍ഡിന്റെ കണക്കുകള്‍ പ്രകാരം 21 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഏകദേശ വില 189.5 ദിര്‍ഹവും 18 കാരറ്റ് ഗ്രാമിന് 162.5 ദിര്‍ഹവുമാണ്. ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ഏകദേശ മാർക്കറ്റ് നിലവാരം ഇങ്ങനെയാണ്. അങ്ങനെ വരുമ്പോൾ കേരളത്തില്‍ ഗ്രാമിന് 4835 രൂപയാകുമ്പോള്‍ യുഎഇയില്‍ 4707 രൂപയേ വരുന്നുള്ളൂ. ഇതുതന്നെയാണ് മലയാളികള്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാനുള്ള ഒരു കാരണം.

രണ്ടാമത്തെ കാരണം പറയുകയാണെങ്കിൽ യുഎഇയില്‍ സ്വര്‍ണത്തിന് നികുതിയില്ല എന്നതും മറ്റൊരു ആകർഷണമാണ് . യുഎഇയില്‍ വാങ്ങുന്ന സ്വര്‍ണത്തിന് ആ രാജ്യത്ത് നികുതി അടയ്‌ക്കേണ്ടതില്ല. കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കണം. ആഭരണത്തിന്റെ കാര്യത്തിലാണെങ്കില്‍, വാങ്ങിയ സ്വര്‍ണവും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.

അങ്ങനെ വരുമ്പോൾ സ്വർണത്തിന്റെ മാർക്കറ്റ് വില കണ്ട സ്വർണം വാങ്ങാൻ പോയ നമ്മൾ ഉദ്ദേശിച്ചിലും കുറവ് സ്വർണ്ണമെടുത്ത് തൃപ്തിപ്പെടേണ്ടിവരും ,അല്ലെങ്കിൽ കൂടുതൽ കാശു കൊടുക്കണം യുഎഇ സ്വര്‍ണത്തിന്റെ മറ്റൊരു പ്രത്യേകത ഗുണമേന്മയാണ്. മികച്ച സ്വര്‍ണം മാത്രമേ യുഎഇയില്‍ വില്‍ക്കാന്‍ സാധിക്കൂ. ദുബായിലെ സ്വര്‍ണ വിപണി സമ്പൂര്‍ണമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നതും സംഘടിതവുമാണ്. അതുകൊണ്ടുതന്നെ തട്ടിപ്പ് സാധ്യമല്ല.

മറ്റൊരു പ്രധാന ഗുണം യുഎഇയില്‍ വ്യത്യസ്തമായ ഡിസൈനുകളില്‍ സ്വര്‍ണം ലഭിക്കുമെന്നതാണ്. ഒട്ടേറെ ജ്വല്ലറികള്‍ വിവിധ സ്‌കീമുകള്‍ അവതരിപ്പിക്കുന്നതും പ്രവാസികളെ സ്വർണം വാങ്ങാൻ സഹായിക്കുന്നുണ്ട് . ലീവിൽ നാട്ടിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് തന്നെ അനുയോജ്യമായ സ്കീമുകളിൽ ചേർന്ന് സ്വർണം വാങ്ങുന്നവർ പ്രവാസികൾക്കിടയിൽ ഏറെയുണ്ട്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരണമെങ്കില്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ നികുതി കൊടുക്കണം. കൂടാതെ ഒരു വര്‍ഷത്തില്‍ എത്ര തവണ, എത്ര അളവില്‍ കൊണ്ടുവരാം എന്നതിനും മാനദണ്ഡമുണ്ട്. ആഭരണങ്ങള്‍ വാങ്ങി നാട്ടിലേക്ക് വരുന്നവര്‍ മതിയായ സുരക്ഷയുണ്ടോ എന്ന കാര്യവും ഉറപ്പാക്കണം.

ഒരു വർഷത്തിൽ അധികം ദുബായിൽ താമസിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാൻ സാധിക്കും. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് & കസ്റ്റംസ് (CBIC) ആണ് ഈ പരിധികൾ നിശ്ചയിച്ചിരിക്കുന്നത്. പുരുഷൻമാര്‍ക്ക് പരമാവധി 20 ഗ്രാം സ്വര്‍ണാഭരണങ്ങൾ നികുതി ഇല്ലാതെ കൊണ്ടു വരാൻ സാധിക്കും. 2500 ദിർഹം അതായത് ഇന്ത്യയിൽ 50,000 രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മാത്രമാണ് കൊണ്ടുവരാൻ കഴിയുക.‌ അതേസമയം സ്ത്രീകൾക്ക് 5,000 ദിർഹം അതായത് 100,000 രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (4 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (5 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (5 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (5 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (6 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (6 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (6 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (7 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (7 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (7 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends