Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..


ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: താൻ നിരപരാധിയെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍:- ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

അനാഥാലയത്തില്‍ നിന്നും ഇറ്റാലിയന്‍ ദമ്പതികള്‍ ദത്തെടുത്തു; ഒരിക്കല്‍ അമ്മയെ തേടി കേരളത്തില്‍ എത്തി നിരാശയോടെ മടങ്ങി, പക്ഷേ ഇത്തവണ അമ്മയാരെന്ന് അറിഞ്ഞു!

04 NOVEMBER 2019 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടി ഒടുവില്‍, മൂന്നരപതിറ്റാണ്ട് മുന്‍പ് കോഴിക്കോട്ടുള്ള അനാഥ മന്ദിരത്തില്‍ തന്നെ ഏല്‍പ്പിച്ച് എങ്ങോട്ടോ പോയ അമ്മയെ കണ്ടെത്തി. ഒന്‍പതു വര്‍ഷം മുന്‍പാണ് ആദ്യമായി തന്റെ അമ്മയെത്തേടി ഭര്‍ത്താവിനൊപ്പം നവ്യ കേരളത്തിലെത്തിയത്. എന്നാല്‍ അന്ന് നിരാശയോടെ മടങ്ങി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ തുടക്കമിട്ട അന്വേഷണമാണ് ഇപ്പോള്‍ അമ്മയിലേക്കുള്ള വഴി തുറന്നത്.

ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ റിജേഷ് പ്രമോദും ഈ അന്വേഷണത്തില്‍ നവ്യയ്‌ക്കൊപ്പം നിന്നു. 1984 മാര്‍ച്ച് 31-ന് കോഴിക്കോട്ടുള്ള ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച് അമ്മ മടങ്ങി. ഇതേ സ്ഥാപനത്തിനു കീഴിലുള്ള വയനാട്ടിലെ അനാഥമന്ദിരത്തിലാണു രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. അവിടെ വച്ച് ഇറ്റാലിയന്‍ ദമ്പതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.

തനിക്കെന്താണു മാതാപിതാക്കളുടെ നിറം കിട്ടാത്തതെന്നു ചോദിച്ച ഒന്‍പതു വയസ്സുകാരിയോടു ഇറ്റാലിയന്‍ ദമ്പതികള്‍ തന്നെയാണ് ഈ ദത്തെടുക്കലിന്റെ കഥ പറഞ്ഞത്. നവ്യയുടെ സുഖവിവരങ്ങള്‍ തിരക്കി വയനാട്ടിലെ അനാഥമന്ദിരത്തില്‍ നിന്നു ഇറ്റലിയിലേക്കു കത്തുകളെത്താറുണ്ടായിരുന്നു. ആ കത്തുകളുടെ പിന്നാലെ നടത്തിയ അന്വേഷണമാണ് 9 വര്‍ഷം മുന്‍പ് നവ്യയെ വയനാട്ടിലെത്തിച്ചത്.

പക്ഷേ, തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും പേരുകളും ജനനത്തീയതിയും മാത്രമാണു നവ്യയ്ക്കു ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനാഥമന്ദിരം നടത്തിപ്പുകാര്‍ക്കും പരിമിതികളുണ്ടായിരുന്നു.

ഈ വര്‍ഷം ജൂലൈയിലാണ്, വിവാഹിതയായി ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തില്‍ താമസിക്കുന്ന നവ്യ സമൂഹമാധ്യമങ്ങളിലൂടെ അമ്മയ്ക്കായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചത്. തന്നെക്കുറിച്ചുളള കുറിപ്പും ചെറുപ്പം മുതലുള്ള ചിത്രങ്ങളും ചേര്‍ത്തു തയാറാക്കിയ ലഘുവിഡിയോ മലയാളികള്‍ അംഗങ്ങളായ ഫെയ്‌സ്ബുക് ഗ്രൂപ്പുകളിലെല്ലാം പോസ്റ്റു ചെയ്തു.

 

ഇതു ശ്രദ്ധയില്‍പെട്ട റിജേഷ് നവ്യയെ സഹായിക്കിനിറങ്ങുകയായിരുന്നു. കോഴിക്കോട്ട് അനാഥമന്ദിരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നവ്യയുടെ അമ്മയെ റിജേഷ് കണ്ടെത്തിയത്. ഇവര്‍ക്ക് നവ്യയുമായി സംസാരിക്കാനുള്ള അവസരമൊരുക്കി.

ഇപ്പോള്‍ വയനാട്ടില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം താമസിക്കുകയാണ് നവ്യയുടെ അമ്മ. ഫോണിലാണ് നവ്യ അമ്മയെ ബന്ധപ്പെട്ടത്. അമ്മയുടെ ജീവിതത്തില്‍ താെനാരു പ്രശ്‌നമാകില്ലെന്നും ഈ മകള്‍ ഉറപ്പു നല്‍കി. അമ്മ ഇപ്പോള്‍ മോശം അവസ്ഥയിലാണെങ്കില്‍ സഹായിക്കാനും, പറ്റുമെങ്കില്‍ ഇറ്റലിയിലേക്കു കൊണ്ടുപോകാനുമാണ് താന്‍ ആഗ്രഹിച്ചതെന്നു നവ്യ പറയുന്നു. ' എന്നാല്‍ വിവാഹത്തിനു മുന്‍പ് ഇങ്ങനെയൊരു മകള്‍ ഉണ്ടെന്നു പുറത്തറിയുന്നതാകും ഇപ്പോള്‍ അമ്മയ്ക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടാവുക. ആ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു എന്നു പറഞ്ഞുനിര്‍ത്തി നവ്യ.

എങ്കിലും അധികം വൈകാതെ താന്‍ കേരളത്തിലേക്കു വരുമെന്നു പറഞ്ഞ നവ്യ വരവിന്റെ ഉദ്ദേശ്യവും വെളിപ്പെടുത്തുന്നു. അമ്മയെ കാണാനല്ല, അമ്മയെത്തേടിയുള്ള യാത്രയില്‍ തന്നെ സഹായിച്ചവരെ കാണാനാണ് എത്തുന്നതെന്നും നവ്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...  (19 minutes ago)

. മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (34 minutes ago)

കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്  (57 minutes ago)

ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും....  (1 hour ago)

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (1 hour ago)

എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  (1 hour ago)

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ റിഹേഴ്സലുമായി ബന്ധപ്പെട്ട്‌  (2 hours ago)

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ​ ദാരുണാന്ത്യം  (2 hours ago)

ഇന്ത്യക്ക് 17 റണ്‍സ് വിജയം...  (2 hours ago)

തമിഴ്നാട്ടിൽ വ്യാപകനാശം. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും  (12 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത്ക്രമസമാധാനം പാലിച്ചായിരിക്കണം  (12 hours ago)

ദേശീയ കടുവാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം കേരളത്തിൽ നടക്കുന്നത് ഡിസംബർ 1 മുതൽ 8 വരെ  (12 hours ago)

BJP 2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത്!  (14 hours ago)

Malayali Vartha Recommends