Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

എന്തുകൊണ്ട് വീണ്ടും രതിനിർവേദം? ആ കടംവീട്ടലിനെക്കുറിച്ച് സംവിധായകൻ...

18 JULY 2019 12:48 PM IST
മലയാളി വാര്‍ത്ത

ക്ലാസിക്കുകളുടെ സംവിധായകന്‍, ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ്. ടി.കെ രാജീവ് കുമാര്‍. ചാണക്യന്‍, പവിത്രം, കണ്ണെഴുതിപൊട്ടും തൊട്ട്, ശേഷം, ജലമര്‍മ്മരം തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച രാജീവ് കുമാര്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ് . നിത്യ മേനോന്‍ , രഞ്ജി പണിക്കര്‍, രോഹിണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കോളാമ്ബി എന്നി ചിത്രത്തിലൂടെയാണ് ടികെ രാജീവിന്റെ മടങ്ങി വരവ്.

സിനിമയ്ക്കൊപ്പം സഞ്ചരിച്ച കലാകാരനാണ് ടികെ രാജീവ് കുമാര്‍. സിനിമയുടെ ജനറേഷന്‍ മാറിയിട്ടും ഇന്നും മലയാള ചലച്ചിത്ര ലോകവും ആരാധകരും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് 1978 ല്‍ പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ രതിനിര്‍വേദം. ചിത്രത്തിന്റെ രണ്ടാം ഭാഗം 2011 ല്‍ രാജീവ് കുമാര്‍ ഒരിക്കിയിരുന്നു. ശ്വേത മോനോന്‍, ശ്രീജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം വീണ്ടുമുണ്ടായതിന് പിന്നിൽ ഒരു കഥയുണ്ട്. അത് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ടി.കെ.

ടി.കെ രാജീവ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ... താനും പപ്പേട്ടനും തമ്മിലുളള ഒരു കടത്തിന്റെ ഭാഗമായിട്ടാണ് രതിനിര്‍വേദത്തിന്റെ റീമേക്ക് ഉണ്ടാകുന്നത്. ഒരു പ്രത്യേക അവസ്ഥ ഞങ്ങളുടെ രണ്ടാളുടേയും കരിയറില്‍ ഉണ്ടായിരുന്നു. ഗന്ധര്‍വ്വം എന്ന ടൈറ്റിലില്‍ യക്ഷികളെ പശ്ചാത്തലമാക്കി ഒരു ഫാന്‍സി സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഐതിഹ്യമാലയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കാന്‍ വിചാരിച്ചിരുന്നത്. അതൊരു ഗ്രാഫിക്സ് അതിഷ്ഠിതമായ ചിത്രമായിരുന്നു. തിരക്കഥ എഴുതി പൂര്‍ത്തിയായി സങ്കേതിക പ്രവര്‍ത്തകരെയെല്ലാം തീരുമാനിച്ചിരുന്നു. ഛായഗ്രാഹകനായി തിരുമാനിച്ചിരുന്നത് വേണുവിനെയായിരുന്നു.

ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിന് പോകാന്‍ തുടങ്ങുമ്ബോഴാണ് വേണുവിന്റെ ഫോണ്‍ വരുന്നത്.. രജീവ് ഒരു പ്രശ്നമുണ്ട്. , ഒരു ഭയങ്കര കോ ഇന്‍സിഡന്‍സ്..ഇന്നലേ പത്മരാജന്‍ സര്‍ എന്നെ വിളിച്ചിട്ട് ഒരു കഥ പറഞ്ഞു, അതിന് രാജീവിന്റെ സിനിമയുമായി വളരെ അടുത്ത സാമ്യമുണ്ട്.ഒരു വ്യത്യാസമേയുള്ളൂ സാറിന്റെ സിനിമയില്‍ ഗന്ധര്‍വ്വന്‍ ആണ്, രാജീവിന്റേത് യക്ഷിയാണ്. പക്ഷേ രണ്ടിന്റെയും തീം ഒന്നാണ്. അതുകൊണ്ട് ഞാന്‍ ആ സിനിമയും ചെയ്യുന്നില്ല. അങ്ങനെ റെക്കോര്‍ഡിങ്ങിന് പോകാനിരുന്ന ഞങ്ങള്‍ അതിന് പോയില്ല.

തുടര്‍ന്ന് പപ്പേട്ടനെ കണ്ടു. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് നിന്റെ പ്രയാസം മനസിലാക്കാന്‍ പറ്റും അതുകൊണ്ട് ഞാന്‍ നിനക്ക് ഇപ്പോള്‍ വാക്ക് തരുന്നു. ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന സിനിമ ചെയ്തിട്ട് അടുത്ത പടം ചെയ്യുന്നതിന് മുന്‍പ് നിനക്കൊരു തിരക്കഥ ഞാന്‍ എഴുതി തരും. നിനക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും പൂര്‍ണമായ ഒരു തിരക്കഥ ഞാന്‍ നിനക്ക് നല്‍കും. എന്നിട്ടേ ഞാന്‍ എന്റെ അടുത്ത സിനിമ ചെയ്യുള്ളു'. എന്ന്.

ഞാന്‍ ഗന്ധര്‍വ്വന്‍ റിലീസ് ചെയ്തതതിനു പിന്നാലെ ആകസ്മികമായി അദ്ദേഹത്തിന്റെ മരണവും സംഭവിക്കുകയായിരുന്നു. അന്ന് ഞാനും പപ്പേട്ടനും തമ്മില്‍ സംസാരിച്ച വിവരം വേറെ ആരും അറിയാന്‍ സാധ്യതയില്ലാത്തതു കൊണ്ട് ഞാനും അത് മറന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ രാധാലക്ഷ്മി ചേച്ചി, പൂജപ്പുര രാധാകൃഷ്ണനെ എന്റെ അടുത്തേക്ക് പറഞ്ഞയച്ചു.പപ്പേട്ടന്‍ മരിക്കുന്നതിനൊക്കെ മുന്‍പ് പറഞ്ഞിരുന്നുവത്രെ എനിക്കൊരു കടമേയുള്ളൂ അത് രാജീവ് കുമാറിന് ഒരു തിരക്കഥ കൊടുക്കാനുള്ളതാണ്. പക്ഷേ തിരക്കഥ പോലൊന്നും പപ്പേട്ടന്‍ എഴുതിയതില്‍ ഇല്ല. ഒരു കഥ ഉണ്ട്.അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏതു കഥയും സിനിമയാക്കാം എന്ന പെര്‍മിഷന്‍ ഉണ്ടെ'ന്ന് പറഞ്ഞു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രതിനിര്‍വേദം റീമേക്ക് ചെയ്യാന്‍ സുരേഷ് കുമാര്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിനായി രാധാലക്ഷ്മി ചേച്ചിയെ സമീപിച്ചപ്പോള്‍ പപ്പേട്ടന് ഇങ്ങനൊരു കടമുണ്ട്, രാജീവ് കുമാര്‍ ചെയ്യുകയാണെങ്കില്‍ അത് റീമേക്ക് ചെയ്യാനുള്ള അനുവാദം തരാമെന്നും പറഞ്ഞു. അങ്ങനെ രതിനിര്‍വേദം എന്ന ചിത്രം വീണ്ടും പിറന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (34 minutes ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (35 minutes ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (1 hour ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (1 hour ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (1 hour ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (1 hour ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (2 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (2 hours ago)

മന്ത്രിക്കുള്ള മറുപടി പാട്ടിലൂടെ; മന്ത്രി സജി ചെറിയാന് വേടന്റെ മുന്നറിയിപ്പ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും ഈടാക്കും  (2 hours ago)

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍  (2 hours ago)

55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി  (2 hours ago)

'നമ്പർ പ്ലേറ്റ് മാത്രം മതി, എംപി ബോർഡ് വണ്ടിയിൽ വെച്ചിട്ട് ഓടേണ്ട' ; വടകരയിലെ ഭിന്നശേഷിക്കാർക്കായി നൽകുന്ന സ്കൂട്ടറിൽ എംപി ബോർഡ് വച്ചതിനെതിരെ ഷാഫി പറമ്പിൽ എം പി  (2 hours ago)

വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ  (2 hours ago)

Malayali Vartha Recommends