Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി കളിയാക്കിയിട്ടില്ല മറുപടിയുമായി ദിലീഷ് പോത്തന്‍

16 FEBRUARY 2016 01:30 AM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി അവതരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മഹേഷിന്റെ പ്രതികാരം സംവിധായകന്‍ ദിലീഷ് പോത്തന്‍. മോഹല്‍ ലാല്‍ ഫാന്‍സാണ് അത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് ദിലീഷ് മോഹന്‍ലാലിനെ താന്‍ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഞാന്‍ ലാലേട്ടന്റ ഫാനാ കാരണം മമ്മൂക്കാ എല്ലാ ടൈപ്പ് വേഷവും ചെയ്യും, പൊലീസ് രാജാവ്, പൊട്ടന്‍, എല്ലാം,, പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇതുവിട്ടൊരു കളിയില്ല.. എന്ന സൗബിന്‍ ഷഹീറിന്റെ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായത്.
മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി ചിത്രീകരിച്ചു എന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ ദിലീഷ് മമ്മൂട്ടിയും മോഹന്‍ലാലും മഹാന്മാരായ നടന്മാരാരാണെന്നും പറഞ്ഞു. ഇവരുടെ സിനിമ കണ്ടാണ് താന്‍ വളര്‍ന്നതും സിനിമയോടുള്ള അഭിനിവേശം ഉണ്ടായതെന്നു ദിലീഷ് വ്യക്തമാക്കു. ചിത്രത്തില്‍ സൗബിന്റെ കഥാപാത്രമായ ക്രിസ്പിന്‍ പറയുന്ന ഡയലോഗായിരുന്നു വിവാദത്തിന് ഇടായാക്കിയത്. ഈ ഡയലോഗ് സിനിമയില്‍ വന്നതിനെ കുറിച്ചും ദിലീഷ് മനസു തുറന്നു. സിനിമയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നടന്ന സംഭാഷണം അതേപടി സിനിമയിലേക്ക് ചിത്രീകരിക്കുകയാണ് ചെയ്തത്.
സിനിമയില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ സീന്‍ ആണ്. ആ കഥാപാത്രത്തിന്റെ ചിന്താധാരണ ബോധ്യപ്പെടുത്താനാണ് ആ ഡയലോഗിലൂടെ ശ്രമിച്ചതെന്നും പറഞ്ഞു. സിനിമയില്‍ നിന്നും മനകള്‍ കുടിയിറക്കപ്പെട്ടു എന്ന് ആഷിഖിന്റെ ധാരണ തന്നെ സ്വാധീച്ചിട്ടില്ലെന്നും ദിലീഷ് പറയുന്നു. എനിക്ക് തോന്നിയ കാര്യങ്ങള്‍ വളരെ ഓപ്പണായി പറയാനാണ് ശ്രമിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലും ഇത്തരം ഒരു സീനുണ്ട്. എന്നാല്‍ ഇത് താരങ്ങളെ അധിക്ഷേപിക്കാനായിട്ടല്ല. സിനിമയിലെ ചില പരമ്പരാഗത ക്ലീഷേകളെ വിമര്‍ശിക്കാനാണെന്നും ദിലീഷ് വ്യക്തമാക്കി. മലയാളികള്‍ക്ക് എല്ലാം അറിയുന്നവരാണ് ആരും മണ്ടന്മാര്‍ അല്ലല്ലോ? അതുകൊണ്ട് താന്‍ ഉദ്ദേശിച്ചതിനെ അതേ സെന്‍സില്‍ എടുക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.
ആഷിഖ് അബുവിനൊപ്പം നാലഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ സംവിധായകന്റെ ടച്ച് മഹേഷിന്റെ പ്രതികാരത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും ദിലീഷ് പറയുന്നു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ സിനിമയാണ് തന്നെ സ്വീധീനിച്ചിട്ടുറള്ളത്. ഇവരുടെ സിനിമകളാണ് സിനിമാ താല്‍പ്പര്യം വളര്‍ത്തിയതെന്നും ദിലീഷ് പറയുന്നു. മഹേഷിന്റെ പ്രതികാരം സിനിമ ചെയ്യുന്നതിനായി ശ്യാം പുഷ്‌ക്കരനും താനും മൂന്ന് മാസക്കാലം പ്രകാശ് സിറ്റിയില്‍ താമസിച്ചെന്നും ദിലീഷ് പറയുന്നു. സിനിമയില്‍ സ്‌ക്രീപ്ടിന് പുറമേ സാധാരണ നടന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ദിലീഷ് വ്യക്തമാക്കി. മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി കളിയാക്കിയിട്ടില്ല മറുപടിയുമായി ദിലീഷ് പോത്തന്‍
മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി അവതരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മഹേഷിന്റെ പ്രതികാരം സംവിധായകന്‍ ദിലീഷ് പോത്തന്‍. മോഹല്‍ ലാല്‍ ഫാന്‍സാണ് അത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലാണ് ദിലീഷ് മോഹന്‍ലാലിനെ താന്‍ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഞാന്‍ ലാലേട്ടന്റ ഫാനാ കാരണം മമ്മൂക്കാ എല്ലാ ടൈപ്പ് വേഷവും ചെയ്യും, പൊലീസ് രാജാവ്, പൊട്ടന്‍, എല്ലാം,, പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇതുവിട്ടൊരു കളിയില്ല.. എന്ന സൗബിന്‍ ഷഹീറിന്റെ ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായത്.
മോഹന്‍ലാലിനെ സവര്‍ണ്ണ ഹൈന്ദവ ബിംബമാക്കി ചിത്രീകരിച്ചു എന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ ദിലീഷ് മമ്മൂട്ടിയും മോഹന്‍ലാലും മഹാന്മാരായ നടന്മാരാരാണെന്നും പറഞ്ഞു. ഇവരുടെ സിനിമ കണ്ടാണ് താന്‍ വളര്‍ന്നതും സിനിമയോടുള്ള അഭിനിവേശം ഉണ്ടായതെന്നു ദിലീഷ് വ്യക്തമാക്കു. ചിത്രത്തില്‍ സൗബിന്റെ കഥാപാത്രമായ ക്രിസ്പിന്‍ പറയുന്ന ഡയലോഗായിരുന്നു വിവാദത്തിന് ഇടായാക്കിയത്. ഈ ഡയലോഗ് സിനിമയില്‍ വന്നതിനെ കുറിച്ചും ദിലീഷ് മനസു തുറന്നു. സിനിമയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നടന്ന സംഭാഷണം അതേപടി സിനിമയിലേക്ക് ചിത്രീകരിക്കുകയാണ് ചെയ്തത്.
സിനിമയില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ സീന്‍ ആണ്. ആ കഥാപാത്രത്തിന്റെ ചിന്താധാരണ ബോധ്യപ്പെടുത്താനാണ് ആ ഡയലോഗിലൂടെ ശ്രമിച്ചതെന്നും പറഞ്ഞു. സിനിമയില്‍ നിന്നും മനകള്‍ കുടിയിറക്കപ്പെട്ടു എന്ന് ആഷിഖിന്റെ ധാരണ തന്നെ സ്വാധീച്ചിട്ടില്ലെന്നും ദിലീഷ് പറയുന്നു. എനിക്ക് തോന്നിയ കാര്യങ്ങള്‍ വളരെ ഓപ്പണായി പറയാനാണ് ശ്രമിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലും ഇത്തരം ഒരു സീനുണ്ട്. എന്നാല്‍ ഇത് താരങ്ങളെ അധിക്ഷേപിക്കാനായിട്ടല്ല. സിനിമയിലെ ചില പരമ്പരാഗത ക്ലീഷേകളെ വിമര്‍ശിക്കാനാണെന്നും ദിലീഷ് വ്യക്തമാക്കി. മലയാളികള്‍ക്ക് എല്ലാം അറിയുന്നവരാണ് ആരും മണ്ടന്മാര്‍ അല്ലല്ലോ? അതുകൊണ്ട് താന്‍ ഉദ്ദേശിച്ചതിനെ അതേ സെന്‍സില്‍ എടുക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.
ആഷിഖ് അബുവിനൊപ്പം നാലഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ സംവിധായകന്റെ ടച്ച് മഹേഷിന്റെ പ്രതികാരത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും ദിലീഷ് പറയുന്നു. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ സിനിമയാണ് തന്നെ സ്വീധീനിച്ചിട്ടുറള്ളത്. ഇവരുടെ സിനിമകളാണ് സിനിമാ താല്‍പ്പര്യം വളര്‍ത്തിയതെന്നും ദിലീഷ് പറയുന്നു. മഹേഷിന്റെ പ്രതികാരം സിനിമ ചെയ്യുന്നതിനായി ശ്യാം പുഷ്‌ക്കരനും താനും മൂന്ന് മാസക്കാലം പ്രകാശ് സിറ്റിയില്‍ താമസിച്ചെന്നും ദിലീഷ് പറയുന്നു. സിനിമയില്‍ സ്‌ക്രീപ്ടിന് പുറമേ സാധാരണ നടന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ദിലീഷ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?  (2 minutes ago)

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡി.എ, ഡി ആര്‍ അനുവദിച്ചു  (20 minutes ago)

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (36 minutes ago)

ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് വി ഡി സതീശന്‍  (45 minutes ago)

വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള ധനസഹായം കൂട്ടി  (58 minutes ago)

വിജയ്‌യെക്കുറിച്ച് ചോദ്യങ്ങളുമായി പാപ്പരാസികള്‍  (1 hour ago)

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി സിപിഐഎം  (2 hours ago)

വിശ്വാസികളുടെ വികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത് :ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനെന്ന് രമേശ് ചെന്നിത്തല  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി  (3 hours ago)

മരണം മുന്നില്‍ കണ്ട അനുഭവം ആരാധകരോട് പങ്കിട്ട് കാര്‍ത്തിക് സൂര്യ  (3 hours ago)

ക്‌ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (4 hours ago)

സംസ്ഥാനത്ത് 312 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍;4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്  (4 hours ago)

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19 -ന് !!  (6 hours ago)

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക  (6 hours ago)

ജനങ്ങൾ സൂക്ഷിക്കുക  (6 hours ago)

Malayali Vartha Recommends