Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി മംഗളം സിനിമാവാരിക

13 MARCH 2017 01:23 PM IST
മലയാളി വാര്‍ത്ത

പൊലീസ് പിടികൂടിയ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. പല്ലിശേരിയെഴുതിയ ലേഖനത്തിലാണ് പള്‍സര്‍ സുനിയ്ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ പ്രതികൂട്ടിലാക്കുന്നതാണ് പുതിയ ലേഖനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം എല്ലാ അര്‍ത്ഥത്ഥത്തിലും അട്ടിമറിക്കപ്പെട്ടുവെന്നുമാണ് പല്ലിശേരി സമര്‍ത്ഥിക്കുന്നത്. പീഡിപ്പിക്കപ്പെട്ട നടിയുടെ പേരും പടവും സഹിതമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതില്‍ പള്‍സര്‍ സുനിയേയും ദിപീലിനേയും ബന്ധിപ്പിക്കുന്ന ഭാഗമാണ് കേരളത്തില്‍ ഭൂകമ്പത്തിന് വഴിയൊരുക്കുന്നത്.

പള്‍സര്‍ സുനിയുടെ ബന്ധുവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. സിനിമ ലോകവുമായി അടുത്ത ബന്ധമാണോ പള്‍സര്‍ സുനിക്ക് എന്ന ചോദ്യത്തോടാണ് ഈ സൂചനകളുള്ള ഉത്തരം കിട്ടിയതെന്ന് പല്ലിശ്ശേരി കുറിക്കുന്നു. കൂടുതല്‍ കാര്യം എനിക്ക് അറിഞ്ഞു കൂടാ. എന്നാല്‍ നടന്‍ ദിലീപുമായി വര്‍ഷങ്ങളായി നല്ല അടുപ്പത്തിലാണ്. നല്ല യജമാനനായിട്ടാണ് സുനില്‍കുമാര്‍ ദിലീപിനെ കണ്ടിരുന്നത്. പള്‍സര്‍ സുനി യജമാന ഭക്തിയുള്ള ഗുണ്ടയാണ്. ഗുണ്ട എന്നു പറഞ്ഞാല്‍ ജോലി ഏല്‍പ്പിക്കുന്നവരുടെ താല്‍പ്പര്യം മാത്രം നോക്കുന്ന ഗുണ്ട. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട പല്ലിശേരി കുറിക്കുന്നു.

നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ മൂന്ന് സ്ഥലത്തുണ്ട്. എല്ലാം കഴിഞ്ഞ ശേഷം പ്രതി സന്തോഷത്തോടെ ഫോണ്‍ ചെയ്തതും ഭംഗിയായി കലാശിച്ചെന്നും പറഞ്ഞത് ആരോടാണ്? ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആദ്യം കൈമാറിയത് രക്ഷകനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. രക്ഷകന്റെ കൈയില്‍ ഇരയുടെ ദൃശ്യങ്ങള്‍ ഭദ്രമാണ്. ദൃശ്യങ്ങളുപയോഗിച്ച് പലരും കാശുണ്ടാക്കി കഴിഞ്ഞു. അന്വേഷണം പ്രഹസനമാക്കാതെ ഇതെല്ലാം കണ്ടെത്തണമെന്നാണ് പല്ലിശേരിയുടെ ആവശ്യം. പ്രതികളുടെ അറസ്റ്റ് നാടകമാണെന്നും ഉന്നതര്‍ അറിഞ്ഞുള്ള തിരക്കഥാ രചനായാണ് നടന്നതെന്നും പല്ലിശ്ശേരി വിശദീകരിക്കുന്നു. പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ എല്ലാം പുറത്തുവരുമെന്നും വിശദീകരിക്കുന്നു.

പള്‍സര്‍ സുനിയെ രക്ഷകന്‍ കൈവിടില്ലെന്നും പല്ലേശ്ശേരി പറയുന്നു. കൈവിട്ടാല്‍ രേഖകളുമായി പള്‍സറിന്റെ ആളുകള്‍ പുറത്തുണ്ട്. അവ മാധ്യമങ്ങള്‍ക്ക് കിട്ടും. അതുകൊണ്ട് നടിയുടെ കേസ് പുലിവാല് പിടിച്ചിരിക്കുകയാണ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ഇരുട്ടാണെന്ന് പറഞ്ഞ് കണ്ണടച്ചവര്‍ കോടികളാണ് ചെലവഴിച്ചത്. ഇതിന്റെ പങ്ക് പലരീതിയില്‍ പലര്‍ക്കും കിട്ടി. ഇരയുടെ അമ്മയുമായി സംസാരിച്ചത് ഭാഗ്യലക്ഷ്മി പുറത്തു പറഞ്ഞപ്പോള്‍ ഇരയുടെ സഹോദരന്‍ ഉടന്‍ അതെല്ലാം നിഷേധിച്ചു. ഇതില്‍ ദുരൂഹതകാണുകയാണ് പല്ലിശ്ശേരി. സിനിമാ രംഗത്ത് കാലുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇരയുടെ സഹോദരന്‍ ഡേറ്റ് നല്‍കിയും നിര്‍മ്മാതാവിനെ നല്‍കിയുമെല്ലാം സഹായിക്കാന്‍ ആളുകളുണ്ടെന്ന് പല്ലിശ്ശേരി കുറിക്കുന്നു.

എന്നാല്‍ മഞ്ജുവാര്യരും ഭാഗ്യലക്ഷ്മിയും സംയുക്താവര്‍മ്മയും പൂര്‍ണ്ണിമാ ഇന്ദ്രജിത്തും ഇരയ്ക്ക് പിന്തുണയുമായി ഇപ്പോഴുമുണ്ട്. താര സംഘടനയായ അമ്മ ഇരയെ സംരക്ഷിക്കാനോ നീതി നല്‍കാനോ ഉള്ള ശ്രമം നടത്തിയില്ലെന്ന പരാതി സജീവാണ്. പള്‍സര്‍ സുനിയുടെ കരാള ഹസ്തത്തില്‍പ്പെട്ട നിരവധി നടിമാരും നടന്മാരുമുണ്ട്. പലരുടേയും സ്ത്രീപുരുഷ ബന്ധങ്ങളുടെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടേയും കൂട്ടാളികളുടേയും കൈവശമുണ്ട്. ഈ സാഹചര്യത്തില്‍ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നടിയെ ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കണം. അല്ലാത്ത പക്ഷം ഒന്നും തെളിയില്ലെന്നാണ് പല്ലിശേരി വിശദീകരിക്കുന്നത്.

അതേസമയം, കേസില്‍ ഗൂഢാലോചനയുണ്ടോ എന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ഇതുവരെ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. നടിയെ പള്‍സര്‍ സുനി മാത്രമാണ് ഉപദ്രവിച്ചതെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ഉപദ്രവിച്ച സമയത്ത് മണികണ്ഠനാണ് കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയോട് തനിക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സ്വന്തം താല്‍പര്യപ്രകാരം പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായാണ് ആക്രമിച്ചതെന്നുമാണ് പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഈ മൊഴിയുമായി കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.

ഇതിനിടെ തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കെതിരായ ഗൂഢാലോചനയാണ് നടന്നതെന്നാണ് ദിലീപ് പറയുന്നത്. ഇതിനിടെയാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടുമെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (34 minutes ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (39 minutes ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (48 minutes ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (1 hour ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (2 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (3 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (3 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (3 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (3 hours ago)

സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...  (3 hours ago)

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...  (3 hours ago)

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (4 hours ago)

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്  (5 hours ago)

Malayali Vartha Recommends