Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

മോഹന്‍ലാലിനെ കൂവി, സഹിക്കാന്‍ വയ്യാതെ താരം തെറിവിളിച്ചു

16 SEPTEMBER 2015 10:18 PM IST
മലയാളി വാര്‍ത്ത.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം, മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ മനോജ് കെ.ജയന്‍ കോട്ടയം നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുകയാണ്. തൊട്ടടുത്ത ബസേലിയോസ് കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നറിഞ്ഞ് ഏറെ ക്ലേശപ്പെട്ട് താരം അവിടെ കടന്നു. പക്ഷേ ഏറെ നിരാശപ്പെടുത്തുന്നതും ദുഃഖിപ്പിക്കുന്നതുമായിരുന്നു അവിടുത്തെ അന്തരീക്ഷം. മോഹന്‍ലാല്‍ ഓരോ വാക്കുകള്‍ പറയുമ്പോഴും കുട്ടികള്‍ നിര്‍ത്താതെ കൂവുകയായിരുന്നു. അത് അദ്ദേഹത്തോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല. അവിടുത്തെ രാഷ്ട്രീയ പ്രശ്‌നമായിരുന്നു കാരണം. 

മോഹന്‍ലാലിനെ അവിടെ കൊണ്ടുവന്നതിലുള്ള പ്രതിഷേധം എതിര്‍ക്ഷിക്കാര്‍ കൂക്കി വിളിച്ചാണ് തീര്‍ത്തത്. അതിനെതിരെ മോഹന്‍ലാല്‍ ശക്തമായി പ്രതികരിച്ചിരുന്നെങ്കിലെന്ന് മനോജ് കെ.ജയന്‍ ആഗ്രഹിച്ചു. പക്ഷേ എന്തോ അധികം സംസാരിക്കാന്‍ നിന്നില്ല. പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങി. ചീത്തവിളികളുമായി വിദ്യാര്‍ത്ഥിക്കൂട്ടം അദ്ദേഹത്തിന് പിറകെ പാഞ്ഞു. സഹികെട്ട് ലാലേട്ടനും വിട്ടുകൊടുത്തില്ല. നല്ല പച്ച തെറിയഭിഷേകം കൊണ്ടവരെ നേരിട്ടു. പിന്നെ ക്ഷോഭത്തോടെ കാറില്‍ കയറിപോയി. ആ ഹീറോയിസം കണ്ട് മനോജ് കെ.ജയന്റെ മനസ്സ് നിറഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് ശേഷം മനോജ് കെ.ജയന്‍ നടനായി. പെരുന്തച്ഛനും ദളപതിയും പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. സര്‍ഗ്ഗത്തോടെ അത് സ്‌റ്റെഡിയായി. പിന്നെ തുടരെ ചിത്രങ്ങള്‍. നായകനായും ഉപനായകനായും വില്ലനായുമൊക്കെ. അപ്പോഴും ഒരു മോഹന്‍ലാല്‍ ചിത്രം അന്യമായിരുന്നു. 2001 ലാണ് അത് യാഥാര്‍ത്ഥ്യമാകുന്നത്. സംവിധായകന്‍ രഞ്ജിത്താണെന്നെ വിളിച്ചത്. ഒരു ചെറിയ വേഷമാണ്, അത് മനോജ് കെ.ജയന്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്. സെറ്റില്‍ ജോയിന്‍ ചെയ്ത ദിവസം ലാലേട്ടനോടൊപ്പമുള്ള കോമ്പിനേഷന്‍ സീനായിരുന്നു. മനോജിനെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു. മോനെ, നമ്മള്‍ ഇതിനുമുമ്പ് സിനിമ ചെയ്തിട്ടില്ല അല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (3 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (30 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (35 minutes ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (38 minutes ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (57 minutes ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (57 minutes ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (1 hour ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (8 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (8 hours ago)

Malayali Vartha Recommends