Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

മലയാളി മുതല്‍ ശ്രീലങ്കന്‍ വരെ... മകളേയും മരുമകനേയും ബിസിനസില്‍ കൂട്ടി; ഗീതയില്‍ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

28 MAY 2016 11:20 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. മലയാളി മുതല്‍ കൊല്‍ക്കത്ത ശ്രീലങ്കന്‍ പെണ്‍കുട്ടികളെ വരെ ലഭ്യമാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കസ്റ്റഡിയിലായ ശ്രീകാര്യം സ്വദേശിനി ഗീതയില്‍ നിന്നാണു നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
രാഷ്ട്രീയക്കാരുമായും ചില പൊലീസ് ഓഫീസര്‍മാരുമായും അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളതെന്നും പൊലീസ് പറയുന്നു.
പതിനഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ഗീത തുന്നല്‍ ജോലികള്‍ ചെയ്തും ബ്യൂട്ടി പാര്‍ലറുകളില്‍ സഹായിയായി പോയുമാണ് കുടുംബം പുലര്‍ത്തിയത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് മൂന്ന് ചെറിയ വീടുകളുണ്ടായിരുന്ന അത് വാടകയ്ക്കും നല്‍കിയിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് ഫോണില്‍ മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട ജയനെന്നയാള്‍ മുഖാന്തിരമാണ് താന്‍ പെണ്‍വാണിഭ സംഘവുമായി അടുത്തതെന്നാണ് ഗീത നല്‍കിയിട്ടുള്ള മൊഴി. കൊല്‍ക്കത്തയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കാശുകൊടുത്തു വാങ്ങി ഇവിടെയെത്തിച്ചാണു വാണിഭത്തിനായി ഉപയോഗിച്ചിരുന്നത്.
ഗീതയുമായി അടുപ്പമുണ്ടായിരുന്ന ജയന്‍ പകല്‍ സമയങ്ങളില്‍ ഇവരുടെ വീടുകളില്‍ സ്ത്രീകളുമായി സന്ധിക്കാറുണ്ടായിരുന്നു. ഇതിന് ഗീതയ്ക്ക് അഞ്ഞൂറുമുതല്‍ ആയിരം രൂപവരെ പ്രതിഫലമായും നല്‍കി. ഈ നിലയ്ക്ക് പണം ലഭിച്ചുതുടങ്ങിയതോടെ ഗീത സ്വന്തം നിലയ്ക്ക് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ബ്യൂട്ടിപാര്‍ലറുകളില്‍നിന്നും മറ്റും പെണ്‍കുട്ടികളെ തരപ്പെടുത്തി ആവശ്യക്കാര്‍ക്ക് നല്‍കി പണം സമ്പാദിക്കാന്‍ തുടങ്ങിയ ഇവര്‍ പിന്നീട് ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറ്റി.
വിവാഹം ചെയ്ത് അയച്ച തന്റെ മകളെയും മരുമകനെയും ഗീത ഈ ബിസിനസില്‍ പങ്കാളിയാക്കിയ ഗീതയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍തോതില്‍ സമ്പാദ്യമുണ്ടായതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. താനും മകളും ആരുടെയും മുന്നില്‍ ഇരകളായി പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ഇടനിലക്കാര്‍ മാത്രമായിരുന്നുവെന്നുമാണ് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. ആവശ്യക്കാരായി വിളിക്കുന്നവരുടെ ഫോണ്‍കോളുകള്‍ പലതും ഗീതയുടെ മകളും മരുമകനും അറ്റന്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരും പൊലീസുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ ജോലി നോക്കുന്നവരുമായി ഗീതയ്ക്ക് നല്ല ബന്ധമുള്ളതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഉറകളും സ്ത്രീകള്‍ക്ക് രക്തസ്രാവമുണ്ടായാല്‍ നിലയ്ക്കുന്നതിന് നല്‍കുന്ന ഗുളികകളുമുള്‍പ്പെടെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ തമിഴ് വംശജയും ഗീതയുമായും വര്‍ഷങ്ങളായി നല്ല ബന്ധത്തിലാണ്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഗീതയുടെ വീട്ടില്‍ ഒരു തവണ എത്തിയ ശ്രീലങ്കന്‍ യുവതിയുമായി ആത്മബന്ധം സ്ഥാപിച്ച ഗീത പിന്നീട് സ്വന്തം നിലയ്ക്ക് ഇവളെ ഉപയോഗിച്ചിട്ടുണ്ട്.
വീട്ടുജോലിയ്‌ക്കെന്ന വ്യാജേന ഗീതയുടെ വീട്ടിലെത്തി ആവശ്യക്കാരെ തൃപ്തിപ്പെടുത്തി മടങ്ങിയിരുന്ന ശ്രീലങ്കന്‍ യുവതി തന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടശേഷമാണ് ഈ രംഗത്തെത്തിയത്.
ഇരുപത്തിനാലുകാരിയായ ഇവരെ പിന്നീട് പൊള്ളാച്ചി സ്വദേശി വിവാഹം കഴിച്ചെങ്കിലും തന്റെ ആദ്യത്തെ വകയിലെ രണ്ട് കുട്ടികളുടെ സംരക്ഷണം അയാളെ ഏല്‍പ്പിച്ചശേഷം ജോലിക്കെന്ന പേരില്‍ ഇവിടെ എത്തുകയായിരുന്നു.
സ്‌കൂള്‍, കോളേജ് കാമ്പസുകളില്‍ നിന്ന് കഞ്ചാവും മദ്യവും മയക്കുമരുന്നുകളും നല്‍കി പല പെണ്‍കുട്ടികളെയും സംഘം തങ്ങളുടെ ഇരകളാക്കിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ജുവലറികളിലും ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും ജോലിക്കെന്ന വ്യാജേനയും പെണ്‍കുട്ടികളെ ഇവര്‍ കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. നാലും അഞ്ചും ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയില്‍നിന്ന് കൊണ്ടുവരുന്ന പതിനെട്ട് വയസില്‍താഴെയുള്ള കുട്ടികളെ പല സ്ഥലങ്ങളിലായി മാറ്റി മാറ്റി നിര്‍ത്തി ഇരകള്‍ക്ക് കാഴ്ചവച്ചശേഷം പിന്നീട് ലോക്കല്‍ സംഘങ്ങള്‍ക്ക് അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (2 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends