Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

മലയാളി മുതല്‍ ശ്രീലങ്കന്‍ വരെ... മകളേയും മരുമകനേയും ബിസിനസില്‍ കൂട്ടി; ഗീതയില്‍ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

28 MAY 2016 11:20 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. മലയാളി മുതല്‍ കൊല്‍ക്കത്ത ശ്രീലങ്കന്‍ പെണ്‍കുട്ടികളെ വരെ ലഭ്യമാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കസ്റ്റഡിയിലായ ശ്രീകാര്യം സ്വദേശിനി ഗീതയില്‍ നിന്നാണു നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
രാഷ്ട്രീയക്കാരുമായും ചില പൊലീസ് ഓഫീസര്‍മാരുമായും അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളതെന്നും പൊലീസ് പറയുന്നു.
പതിനഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ഗീത തുന്നല്‍ ജോലികള്‍ ചെയ്തും ബ്യൂട്ടി പാര്‍ലറുകളില്‍ സഹായിയായി പോയുമാണ് കുടുംബം പുലര്‍ത്തിയത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് മൂന്ന് ചെറിയ വീടുകളുണ്ടായിരുന്ന അത് വാടകയ്ക്കും നല്‍കിയിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് ഫോണില്‍ മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട ജയനെന്നയാള്‍ മുഖാന്തിരമാണ് താന്‍ പെണ്‍വാണിഭ സംഘവുമായി അടുത്തതെന്നാണ് ഗീത നല്‍കിയിട്ടുള്ള മൊഴി. കൊല്‍ക്കത്തയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കാശുകൊടുത്തു വാങ്ങി ഇവിടെയെത്തിച്ചാണു വാണിഭത്തിനായി ഉപയോഗിച്ചിരുന്നത്.
ഗീതയുമായി അടുപ്പമുണ്ടായിരുന്ന ജയന്‍ പകല്‍ സമയങ്ങളില്‍ ഇവരുടെ വീടുകളില്‍ സ്ത്രീകളുമായി സന്ധിക്കാറുണ്ടായിരുന്നു. ഇതിന് ഗീതയ്ക്ക് അഞ്ഞൂറുമുതല്‍ ആയിരം രൂപവരെ പ്രതിഫലമായും നല്‍കി. ഈ നിലയ്ക്ക് പണം ലഭിച്ചുതുടങ്ങിയതോടെ ഗീത സ്വന്തം നിലയ്ക്ക് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ബ്യൂട്ടിപാര്‍ലറുകളില്‍നിന്നും മറ്റും പെണ്‍കുട്ടികളെ തരപ്പെടുത്തി ആവശ്യക്കാര്‍ക്ക് നല്‍കി പണം സമ്പാദിക്കാന്‍ തുടങ്ങിയ ഇവര്‍ പിന്നീട് ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറ്റി.
വിവാഹം ചെയ്ത് അയച്ച തന്റെ മകളെയും മരുമകനെയും ഗീത ഈ ബിസിനസില്‍ പങ്കാളിയാക്കിയ ഗീതയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍തോതില്‍ സമ്പാദ്യമുണ്ടായതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. താനും മകളും ആരുടെയും മുന്നില്‍ ഇരകളായി പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ഇടനിലക്കാര്‍ മാത്രമായിരുന്നുവെന്നുമാണ് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. ആവശ്യക്കാരായി വിളിക്കുന്നവരുടെ ഫോണ്‍കോളുകള്‍ പലതും ഗീതയുടെ മകളും മരുമകനും അറ്റന്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരും പൊലീസുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ ജോലി നോക്കുന്നവരുമായി ഗീതയ്ക്ക് നല്ല ബന്ധമുള്ളതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഉറകളും സ്ത്രീകള്‍ക്ക് രക്തസ്രാവമുണ്ടായാല്‍ നിലയ്ക്കുന്നതിന് നല്‍കുന്ന ഗുളികകളുമുള്‍പ്പെടെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ തമിഴ് വംശജയും ഗീതയുമായും വര്‍ഷങ്ങളായി നല്ല ബന്ധത്തിലാണ്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഗീതയുടെ വീട്ടില്‍ ഒരു തവണ എത്തിയ ശ്രീലങ്കന്‍ യുവതിയുമായി ആത്മബന്ധം സ്ഥാപിച്ച ഗീത പിന്നീട് സ്വന്തം നിലയ്ക്ക് ഇവളെ ഉപയോഗിച്ചിട്ടുണ്ട്.
വീട്ടുജോലിയ്‌ക്കെന്ന വ്യാജേന ഗീതയുടെ വീട്ടിലെത്തി ആവശ്യക്കാരെ തൃപ്തിപ്പെടുത്തി മടങ്ങിയിരുന്ന ശ്രീലങ്കന്‍ യുവതി തന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടശേഷമാണ് ഈ രംഗത്തെത്തിയത്.
ഇരുപത്തിനാലുകാരിയായ ഇവരെ പിന്നീട് പൊള്ളാച്ചി സ്വദേശി വിവാഹം കഴിച്ചെങ്കിലും തന്റെ ആദ്യത്തെ വകയിലെ രണ്ട് കുട്ടികളുടെ സംരക്ഷണം അയാളെ ഏല്‍പ്പിച്ചശേഷം ജോലിക്കെന്ന പേരില്‍ ഇവിടെ എത്തുകയായിരുന്നു.
സ്‌കൂള്‍, കോളേജ് കാമ്പസുകളില്‍ നിന്ന് കഞ്ചാവും മദ്യവും മയക്കുമരുന്നുകളും നല്‍കി പല പെണ്‍കുട്ടികളെയും സംഘം തങ്ങളുടെ ഇരകളാക്കിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ജുവലറികളിലും ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും ജോലിക്കെന്ന വ്യാജേനയും പെണ്‍കുട്ടികളെ ഇവര്‍ കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. നാലും അഞ്ചും ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയില്‍നിന്ന് കൊണ്ടുവരുന്ന പതിനെട്ട് വയസില്‍താഴെയുള്ള കുട്ടികളെ പല സ്ഥലങ്ങളിലായി മാറ്റി മാറ്റി നിര്‍ത്തി ഇരകള്‍ക്ക് കാഴ്ചവച്ചശേഷം പിന്നീട് ലോക്കല്‍ സംഘങ്ങള്‍ക്ക് അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (1 hour ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (1 hour ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (2 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (4 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (4 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (4 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (4 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (4 hours ago)

സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...  (4 hours ago)

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...  (4 hours ago)

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (6 hours ago)

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്  (6 hours ago)

Malayali Vartha Recommends