Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഞങ്ങളും മനുഷ്യരാണ് ; രോഗം പരത്തുന്ന വൈറസ് അല്ല; നിവർത്തിയില്ലാത്തതിനാൽ പ്രവാസിയായി പോയതാണ് ; നിങ്ങളുടെ സമീപനം വിഷ പ്പിമിക്കുന്നു ; ഹൃദയ ഭേദകം ഈ വാക്കുകൾ

14 MARCH 2020 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

ഇറ്റലിയിൽ നിന്നുമെത്തിയ മലയാളികൾക്ക് കൊവിഡ് സ്ഥിതീക്കരിച്ചതോടെ അവിടെയുള്ളവരുടെ ബുദ്ധിമുട്ട് നാം അറിയാതെ പോകരുത്. ഇറ്റലിയിൽ നിന്നെത്തുന്നവരോടുള്ള കേരളത്തിന്റെ സമീപനത്തിൽ തന്നെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നുള്ള ഒരു യുവാവിന്റെ കുറിപ്പ് ഹൃദയ ഭേദകമായിരുന്നു. ഞാൻ മലയാളിയാണ് പേടിക്കേണ്ട നാട്ടിലേക്ക് വരുന്നില്ല. എന്ന വാക്ക് ഏറെ വിഷമിപ്പിക്കുന്നതുമാണ് . എന്നാൽ അവിടയുള്ളവർ പറയുന്നത് ഞങ്ങളും മനുഷ്യരാണ്. മറ്റു നിവർത്തിയില്ലാത്തതിനാൽ പ്രവാസിയായി പോയതാണ് എന്നാണ് മാത്രമല്ല . ഞങ്ങൾ രോഗം പരത്തുന്ന വൈറസുകളല്ല എന്നും അവർ സങ്കടത്തോടെ പറയുന്നു .

ചൈനയ്ക്ക് പിന്നാലെ ഇറ്റലിയിലും കോവിഡ് വ്യാപിച്ചിരുന്നു. കോവിഡ് മരണങ്ങൾ ഇറ്റലിയിൽ 1000 കവിഞ്ഞതോടെ മലയാളികൾ കടുത്ത ആശങ്കയാണ് . ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ നിരവധിപ്പേർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് . എന്നാൽ അവിടെ കുടുങ്ങിയ അവരുടെ അവസ്ഥ ഇപ്പോൾ പുറത്ത് വരികയാണ്. ഇറ്റലിയിലെ സോർളിയിൽ നിന്നും ട്രാവൽ ഏജൻസി ഉടമ അജിമോൻ മൂർത്തിക്കൽ വിവരിക്കുന്നത് ഇങ്ങനെയാണ് . അവിടുത്തെ റോഡുകൾ വിജനമാണ്. സൂപ്പർ മാർക്കറ്റുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്‌ . എങ്ങും അനിശ്ചിതാവസ്ഥ തുടരുന്നു . വിദ്യാർഥികൾ ഉൾപ്പെടെയുള്ള അവിവാഹിതരാണ് ഏറെ പ്രയാസത്തിൽ അകപ്പെട്ടിരിക്കുന്നത് . ഇവരുടെ താമസസ്ഥലങ്ങളിലേറെയും നഷ്ടമായി . പലരുടെയും ജോലി നഷ്ടമായി. അത്കൊണ്ട് തന്നെ ഇവിടെ തങ്ങാനും കഴിയാത്ത അവസ്ഥ . അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . സൂപ്പർ മാർക്കറ്റുകളിലെത്തി സാധനങ്ങൾ വാങ്ങാൻ കുടുംബത്തിലെ ഏതെങ്കിലും ഒരാൾക്കേ സാധിക്കൂ . , ഒരു സമയം 5 പേർക്കു മാത്രമേ കടയിൽ പ്രവേശിക്കാൻ സാധിക്കൂ . ആശുപത്രി ഉൾപ്പെടെ അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കു മാത്രമാണു ജോലി ചെയ്യാൻ അനുമതിയുള്ളതും .

ഇവർ നിർദിഷ്ട ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി കയ്യിൽ സൂക്ഷിചിരിക്കണം. ഈ രേഖ ഇല്ലാതെ പിടിക്കപ്പെട്ടാൽ 260 യൂറോ (ഏകദേശം 26,390 രൂപ) പിഴ അല്ലെങ്കിൽ 3 മാസം തടവാണു ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത് . നാട്ടിലേക്കു മടങ്ങാനും വയ്യ, ഇവിടെ തുടരാനും വയ്യ എന്ന അവസ്ഥയാണ് അവിടെ ഉള്ളവർ നേരിടുന്നത് . അസുഖമില്ലാത്തവരെ പരിശോധിക്കുകയോ മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കുകയോ ചെയ്യുന്ന പതിവ് ഇറ്റലിയിലില്ല. അതിനാൽ ഇന്ത്യൻ സർക്കാർ ആവശ്യപ്പെടുന്ന ഈ രേഖ കിട്ടുവാൻ ബുദ്ധിമുട്ടുമാണ് . ഇതു നൽകാൻ രാജ്യത്തു നിന്നുള്ള മെഡിക്കൽ സംഘം റോ മിൽ എത്തിയിരുന്നു. എന്നാൽ വലിയ പ്രയോജനമില്ല. കാരണം, തലസ്ഥാനമായ റോം ഉൾപ്പെടുന്ന ഇറ്റലിയുടെ തെക്കൻ മേഖലയേക്കാൾ മിലാൻ പോലെയുള്ള വടക്കൻ പ്രവിശ്യകളിലാണ് കോവിഡ് ബാധ രൂക്ഷം എന്ന കാര്യം ശ്രദ്ധേയം . മലയാളികൾ ഏറെയുള്ള പ്രദേശങ്ങളും ഇവയാണ്. ആ സ്ഥലത്ത് നിന്നു റോം വരെയെത്തി പരിശോധനയ്ക്കു വിധേയരാവുക എളുപ്പമുള്ള കാര്യമല്ല . പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനാവില്ല. രോഗം പകരാനുള്ള സാധ്യതയേറെയും ഈ യാത്രയിലാണ് ഉണ്ടാകുന്നത് .

ഈ വിവരങ്ങൾ പറയാനായി ഇന്ത്യൻ എംബസിയിലേക്കു വിളിക്കുന്നു. എന്നാൽ 4 ദിവസമായി വിളിച്ചിട്ടും . ആരും ഫോൺ എടുക്കുന്നില്ല എന്ന പരാതി അവർ ഉയർത്തുകയാണ് . എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണു അവർ അവിടെ ആയിരിക്കുന്നത് . ഇന്ത്യൻ ഭരണകൂടം അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന അവസ്ഥ . ഇറ്റലിയിൽ ഇത് വേനലിന്റെ തുടക്കം കൂടിയാണ് . ചില പ്രത്യേക തരം പൂക്കൾ വിരിയുന്ന കാലമാണിത് . ഇവയുടെ പൂമ്പൊടി കടുത്ത അലർജിയുണ്ടാക്കുന്നവയാണ്. ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്കു തുമ്മൽ കലശലാകുന്ന സമയമാണ് ഇപ്പോൾ ഇറ്റലി . തുമ്മിയാൽ കോവിഡ് ആണെന്ന സംശയം മറ്റുള്ളവർക്കു പെട്ടെന്നുണ്ടാകുന്നു. മാത്രമല്ല ഇത് പ്രശ്നമാവുകയും ചെയ്യുന്നു. അതിനേക്കാൾ ഉപരി അവരെ വിഷമത്തിലാക്കുന്നത് ഇറ്റലിയിൽ നിന്നെത്തുന്നവരോടുള്ള കേരളത്തിന്റെ സമീപനമാണ് . . ഞങ്ങളും മനുഷ്യരാണ്. മറ്റു നിവർത്തിയില്ലാത്തതിനാൽ പ്രവാസിയായി പോയതാണ് എന്നാണ് അവർ പറയുന്നത് മാത്രമല്ല . ഞങ്ങൾ രോഗം പരത്തുന്ന വൈറസുകളല്ല’– അജിമോൻ സങ്കടത്തോടെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (16 minutes ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (43 minutes ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (50 minutes ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (6 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (7 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (7 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (7 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (7 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (8 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (8 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (8 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (9 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (9 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (10 hours ago)

Malayali Vartha Recommends