Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

ചൈനയുടെ കളിപ്പാവയായിട്ടാണ് ലോകാരോഗ്യ സംഘട പ്രവര്‍ത്തിക്കുന്നത്; ചൈനന പറയുന്നതെല്ലാം അവര്‍ ശരി വയ്ക്കുന്നു; ഇങ്ങനെപോയാല്‍ ആ നിര്‍ണായക തീരുമാനം കൈക്കൊള്ളും; മുന്നറിയിപ്പുമായി യുഎസ്

10 MAY 2020 12:14 AM IST
മലയാളി വാര്‍ത്ത

More Stories...

പൗരത്വ അപേക്ഷകർക്കായി പുതിയ ടെസ്റ്റ് അവതരിപ്പിച്ച് യുഎസ് ഇമിഗ്രേഷൻ അതോറിറ്റി; പരീക്ഷ ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും

ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു

ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ

റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍

റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

ലോകജനതയുടെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ നായകത്വം വഹിക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും ഐക്യരാഷ്ട്ര സഭയ്ക്കും അതിന്റെ പ്രത്യേക ഏജന്‍സിയായ ലോകാരോഗ്യ സംഘടനയ്ക്കും ആണെന്നത് പകല്‍പോലെ വ്യക്തമാണ്. എങ്കിലും ഈ ഇടെയായി ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. മൗനമായിട്ടാണെങ്കിലും പല രാജ്യങ്ങള്‍ക്കും ആ നിലപാട് തന്നെയാണ്. ഇ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയെ ചൈനയുടെ കളിപ്പാവയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടന്‍ തന്നെ ഈ വിഷയത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈനയുടെ പക്ഷത്ത് നില്‍ക്കുകയാണെന്നും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താത്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.

'പ്രത്യേക ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചതായിരിക്കില്ല. എന്നാല്‍ കഴിവില്ലായ്മ കൊണ്ടുണ്ടായതാണ്. എങ്ങനെയോ പുറത്തെത്തിയതാണ്. എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്കറിയില്ല.' ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ചൈനക്കാരെ സഹായിക്കണമെന്ന് ആ?ഗ്രഹമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ അങ്ങോട്ട് പോകുന്നതില്‍ അവര്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ലോകാരോ?ഗ്യ സംഘടനയ്ക്ക് ഓരോ വര്‍ഷവും 500 മില്യണ്‍ യുഎസ് ഡോളറാണ് ഞങ്ങള്‍ കൊടുക്കുന്നത്. ഉടന്‍ തന്നെ അക്കാര്യത്തില്‍ ഒരു പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കാരണം ചൈനയുടെ കളിപ്പാവയായിട്ടാണ് ലോകാരോ?ഗ്യ സംഘടനയുടെ ഇപ്പോഴത്തെ നിലപാട്. ചൈന പറയുന്നതെല്ലാം അവര്‍ ശരി വയ്ക്കുന്നു. ചൈനയില്‍ നിന്നും 38 മില്യണ്‍ യുഎസ് ഡോളറാണ് അവര്‍ക്ക് ലഭിക്കുന്നത്.' ട്രംപ് വിശദീകരിച്ചു. ഞങ്ങള്‍ 450 മില്യണ്‍ കൊടുക്കുമ്പോള്‍ ചൈന കൊടുക്കുന്നത് വെറും 38 മില്യണ്‍ ഡോളറാണ്. എന്നാല്‍ എന്ത് ചെയ്യണമെന്ന് പറയുന്നത് ചൈനയാണ്. അതെങ്ങനെ ശരിയാകും? ട്രംപ് ചോദിക്കുന്നു. ചൈനയുമായി വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


1945ല്‍ രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രത്യേക ഏജന്‍സിയായി 1948 ഏപ്രില്‍ ഏഴാം തീയതിയാണ് ലോകാരോഗ്യസംഘടന നിലവില്‍ വന്നത്. അന്നു മുതല്‍ ഏപ്രില്‍ ഏഴാം തീയതി ലോകാരോഗ്യദിനമായി ആചരിച്ചുവരുന്നു. 194 അംഗങ്ങളാണ് ലോകാരോഗ്യസംഘടനയില്‍ നിലവില്‍ ഉള്ളത്. സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ഈ അന്താരാഷ്ട്ര സംഘടന രൂപീകൃതമായിട്ട് 72 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ലോകത്തെ ഗ്രസിച്ച കോളറയുടെയും പ്ലേഗിന്റെയും കാലഘട്ടം മുതല്‍ ഒരു അന്താരാഷ്ട്ര ആരോഗ്യസംഘടന എന്ന ആഗ്രഹം ലോകം മുന്നോട്ട് വച്ചിരുന്നു. 19, 20 നൂറ്റാണ്ടുകളില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും വിജയത്തില്‍ എത്തിയില്ല. 1902ല്‍ ആരംഭിച്ച പാന്‍ അമേരിക്കന്‍ സാനിറ്ററി ബ്യൂറോ, 1907ലെ ഓഫീസ് ഓഫ് ഇന്റര്‍നാഷണല്‍ ഡിഹൈജിന്‍ പബ്ലിക്ക്, 1920ലെ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ദി ലീഗ് ഓഫ് നേഷന്‍ എന്നിവ ആ ആഗ്രഹങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും  (5 minutes ago)

ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം.  (17 minutes ago)

പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ്  (23 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (33 minutes ago)

ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് സമ്മതിച്ച്  (1 hour ago)

ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്  (1 hour ago)

നാളെ ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും  (1 hour ago)

വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം... ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചന  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (2 hours ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (2 hours ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (2 hours ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (2 hours ago)

66 കോടി രൂപയുടെ കരാറിൽ  (2 hours ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (2 hours ago)

Malayali Vartha Recommends