Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

രാജ്യത്തിന്റെ തലവരതന്നെ മാറ്റികൊവിദ്യെഴുതിയ ടിവി അഭിമുഖം; കൊവിഡിനെ പിടിച്ചുകെട്ടിയ രീതിയും; ഇന്ത്യ രീതി പരീക്ഷിച്ച് സമ്പുര്‍ണ വിജയം; പുതിയ കൊറോണ കേസില്ലാതെ സ്ലൊവാക്യയുടെ ജൈത്രയാത്ര

10 MAY 2020 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കൊവിഡ് യൂറോപ്പിനെ വരിഞ്ഞു മുറുക്കുമ്പോഴും രണ്ടുമാസത്തിനിടെ ആദ്യമായി കൊറോണ വൈറസ് കേസില്ലാതെ മധ്യ യൂറോപ്യന്‍ രാജ്യമായിമാറി മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്യ. മാര്‍ച്ച് 10ന് ശേഷം ആദ്യമായി രാജ്യത്തു പുതിയ കോവിഡ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 5.5 ദശലക്ഷം ജനസംഖ്യയുള്ള സ്ലൊവാക്യയില്‍ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ കേസുകളും മരണങ്ങളും കുറവാണ്. 1,455 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 915 പേര്‍ക്കു സുഖപ്പെട്ടു, 26പേരാണ് ഇവിടെ ആകെ മരിച്ചത്. ഈ രാജ്യം കവിഡിനെ പിടിച്ചുകെട്ടിയതിനുപിന്നില്‍ ഒരു മാതൃകാപരമായ കഥയുണ്ട്.

നമുക്കറിയാം രോഗമില്ലാത്തവര്‍ മാസ്‌ക് ധരിക്കുന്നത് തെറ്റ്ധാരണകള്‍ക്ക് ഇടയാക്കും എന്നും അതുകൊണ്ടുതന്നെ എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യകത ഇല്ല എന്ന് ലോകാരോഗ്യ സംഘടന ഉത്തരവിറക്കിയിട്ടും അത് പാലിക്കാതെ ഇന്ത്യ മാസ്‌ക് ധരിച്ചും ആവശ്യത്തിന് മാസ്‌ക് വീടുകളില്‍ തന്നെ ഉണ്ടാക്കിയും ലോകത്തിന് മാതൃകയായത്. ഐസിഎമം ആറിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു അത്. ഇതേ രീതി കര്‍ശനമായി പിന്തുടര്‍ന്നതിനാലാണ് സ്ലോവാക്യ എന്ന ഈ രാജ്യത്തിന് കൊറോണയെ തുരത്താനായത്. ഇനി ആ പ്രചോദനമായ കഥ പറയാം.

മാര്‍ച്ച് 13ന് രാജ്യത്തെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായ സ്ലാറ്റിക്ക പുസ്‌കരോവ, പ്രധാനമന്ത്രി ഇഗോര്‍ മാറ്റോവിച്ചിനെയും ആരോഗ്യമന്ത്രിയെയും പങ്കെടുപ്പിച്ച് അഭിമുഖം നടത്തി. രണ്ടു പേര്‍ക്കും മാസ്‌ക് കൈമാറി, എന്തുകൊണ്ട് ഉദാഹരണം കാണിച്ചു ജനങ്ങളെ നയിച്ചു കൂടാ എന്നു ചോദിച്ചാണ് പുസ്‌കരോവ അഭിമുഖം ആരംഭിച്ചത്. ഇരുവരും ഉടനടി അനുസരിച്ചു. പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞതിനു പിന്നാലെ അടുത്ത ദിവസം മുതല്‍ രാജ്യം മുഴുവന്‍ സ്വമേധയാ മുഖാവരണം ധരിക്കാന്‍ തുടങ്ങി എന്നുള്ളതാണ്. ഈ രീതി രാജ്യത്തിന് അവരുടെ ജീവിതം തന്നെ തിരിച്ചു നല്‍കി.

ഇത്തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ മഹാമാരി നിയന്ത്രണത്തിലായെന്ന ആത്മവിശ്വാസത്തില്‍ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, മ്യൂസിയങ്ങള്‍, ഗാലറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ ബുധനാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. പരിമിതമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് മതപരമായ പരിപാടികളും വിവാഹങ്ങളും അനുവദിച്ചു. സ്‌കൂളുകള്‍ തുറന്നിട്ടില്ല. രാജ്യാന്തര യാത്രക്കാരുടെ യാത്രയും സാധ്യമല്ല. വിദേശത്തുനിന്നു മടങ്ങി എത്തിയവര്‍ 14 ദിവസത്തേക്ക് സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയണമെന്നതും നിര്‍ബന്ധമാണ്.
ആരോഗ്യ സൂചികയില്‍ പിന്നില്‍. ലക്ഷക്കണക്കിന് സ്ലൊവാക്യക്കാരാണു യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്. അയല്‍രാജ്യമായ ഓസ്ട്രിയയിലെ മുതിര്‍ന്നവരെ പരിചരിക്കുന്നവരായി 20,000 സ്ലൊവാക്യക്കാര്‍ ദിവസേന യാത്ര ചെയ്യുന്നു. കൊറോണ സാരമായി ബാധിച്ച രാജ്യമാണ് ഓസ്ട്രിയ. മൊബൈല്‍ ഡേറ്റ അനുസരിച്ച്, ഫെബ്രുവരി രണ്ടാം പകുതിയിലും മാര്‍ച്ച് ആദ്യത്തിലും 50,000 സ്ലൊവാക്യക്കാരാണു കൊറോണ ബാധിച്ച വടക്കന്‍ ഇറ്റലിയിലേക്കു യാത്ര ചെയ്തത്. അവര്‍ തിരിച്ചെത്തിയശേഷവും സ്ലൊവാക്യയില്‍ അപകടകരമായി തോതില്‍ രോഗവ്യാപനം ഉണ്ടായില്ല.

യൂറോപ്യന്‍ യൂണിയന്‍ അംഗമാണെങ്കിലും, 2019 ലെ ആഗോള ആരോഗ്യ സുരക്ഷാ സൂചികയില്‍ സ്ലൊവാക്യ ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടില്ല. ആരോഗ്യ സുരക്ഷാ ഭീഷണി കണ്ടെത്താനുള്ള കഴിവില്‍ എഴുപതാം സ്ഥാനത്തും അത്തരമൊരു വെല്ലുവിളിയോടു പ്രതികരിക്കാനുള്ള കഴിവില്‍ 105ാം സ്ഥാനത്തുമാണു രാജ്യം. ഇതേ പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു ജര്‍മനി, രോഗ പ്രതികരണത്തിന് 28ാം സ്ഥാനവും. പക്ഷേ നിലവില്‍ 1.70 ലക്ഷം രോഗികളുമായി കോവിഡ് പട്ടികയില്‍ ഏഴാമതാണു ജര്‍മനിയുള്ളത്. മരിച്ചത് 7510 പേര്‍. ഇവിടെയാണു സ്ലൊവാക്യയുടെ വിജയമന്ത്രം ശ്രദ്ധേയമാകുന്നത്.

പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ രാജ്യത്തെ പൊതുജനാരോഗ്യ രംഗത്തു വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും പരിശോധനാ കിറ്റുകളുടെയും ശേഖരം പരിമിതമായിരുന്നു. പരിശോധനയും കോണ്‍ടാക്റ്റ് ട്രേസിങ്ങും നടത്താന്‍ കുറച്ചു സംഘങ്ങള്‍ മാത്രം. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ സ്ലൊവാക് പതിപ്പ് പോലെയായിരുന്നു ഇവര്‍. ഇപ്പോള്‍ പോലും, സ്ലൊവാക്യയില്‍ മൊബൈല്‍ ട്രാക്കിങ് ആപ്ലിക്കേഷനോ വിദഗ്ധമായ ക്വാറന്റീന്‍ സംവിധാനമോ ഇല്ല. എന്നിട്ടും സ്ലൊവാക്യ കൊറോണ വൈറസിനെ മറികടന്നു എന്നതാണ് അതിശയം.
വിദഗ്ധര്‍ മൂന്ന് പ്രധാന ഘടകങ്ങളാണ് ഇതിന് ഉത്തരമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യം ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷം മാര്‍ച്ച് 16 മുതല്‍ ദേശീയ ലോക്ഡൗണ്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ അടിയന്തര തീരുമാനമായിരുന്നു ഇതില്‍ പ്രധാനം. പലചരക്ക് കടകള്‍, ഫാര്‍മസികള്‍, ബാങ്കുകള്‍ ഒഴികെ സ്‌കൂളുകളും റസ്റ്റോറന്റുകളും ബാറുകളും കടകളും അടച്ചിട്ടു. പൊതുവായ എല്ലാ പരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിദേശത്തു നിന്ന് മടങ്ങുന്ന പൗരന്മാര്‍ക്കു നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി. എന്നാല്‍ വ്യക്തികളുടെ സഞ്ചാരത്തിനു കാര്യമായ നിയന്ത്രണം കൊണ്ടുവന്നതുമില്ല. അല്ലാതെതന്നെ ഈ രാജ്യത്തെ പൂര്‍ണ്ണമായും കൊവിഡ് മുക്തമാകാന്‍ സഹായിച്ചത് മാസ്‌കുകളുടെ ഉപയോഗമാണ് എന്ന് 100% പറയാം
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (34 minutes ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (47 minutes ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (2 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (3 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (3 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (3 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (3 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (3 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (3 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (4 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (4 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (4 hours ago)

‘അപ്രത്യക്ഷ’നായി മോദി;  (4 hours ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (4 hours ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (4 hours ago)

Malayali Vartha Recommends