Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..

ഫുകുഷിമ നിലയത്തിലെ മലിന ജലം കടലിൽ ഒഴുക്കുമെന്ന് ജപ്പാൻ; എതിർത്ത് അയൽരാജ്യങ്ങളും പരിസ്ഥിതി സംഘടനകളും, പിന്തുണയുമായി അമേരിക്ക, ആശങ്കയിൽ ജനങ്ങൾ

14 APRIL 2021 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

എഴുപതാം ജന്മദിനത്തില്‍ ദൈവത്തിനും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ....

ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..

നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ സൈന്യം: രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിയുന്നു...

ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും

 

ഒരു പതിറ്റാണ്ട് മുമ്പുണ്ടായ സുനാമിയിൽ കേടുപാടുകൾ വന്ന ഫുകുഷിമ ആണവ നിലയത്തിലെ 1.25 ദശലക്ഷം ടൺ മലിന ജലമാണ് ജപ്പാൻ സർക്കാർ കടലിലൊഴുക്കാനൊരുങ്ങുന്നത്. ആണവ നിലയം തണുപ്പിക്കാൻ ഉപയോഗിച്ച ജലവും മഴ വെള്ളവും ഭൂഗർഭ ജലവും ഉൾപ്പെടെയാണ് ഒഴുക്കിക്കളയുന്നത്.

അയൽ രാജ്യങ്ങളെയും ഫുകുഷിമയിലെ മത്സ്യബന്ധന വ്യവസായത്തെയും പ്രതിസന്ധിയിലാക്കിയ തീരുമാനമാണിത്. നിലയം പൂർണമായി പൊളിച്ചു മാറ്റാനുള്ള ഏക വഴി ഇതാണെന്ന് മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു.

 

 

ഒളിമ്പിക്സ് അടുത്തിരിക്കെയാണ് ജപ്പാനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന ഈ പുതിയ നീക്കം. ചെറിയ അളവിലെങ്കിൽ അത്ര അപകടകരമല്ലാത്ത ട്രിറ്റിയം എന്ന റേഡീയോ ആക്ടീവ് വസ്തു അടങ്ങിയതാണ് ഈ ജലം. ഇതോടൊപ്പം ആണവ വികിരണ ശേഷിയുള്ള മറ്റു വസ്തുക്കളുമുണ്ട്.

എന്നാൽ, മറ്റുള്ളവ നീക്കം ചെയ്യുകയോ വേർപിരിച്ചെടുക്കുകയോ ചെയ്യാമെങ്കിലും ട്രിറ്റിയം വേർതിരിച്ചെടുക്കൽ എളുപ്പമല്ലെന്ന് ആണവ നിലയം ഉടമകളായ ടെപ്കോ പറഞ്ഞു.

 

 

സംസ്കരണം പൂർത്തിയാക്കിയ ശേഷമേ ജലം പുറത്തേക്ക് കളയൂ എന്ന് സർക്കാർ അറിയിക്കുന്നുണ്ടെങ്കിലും നീക്കത്തിനെതിരെ ആഗോളതലത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ആണവ നിലയത്തിനകത്ത് 12.5 ലക്ഷം ടൺ മലിന ജലമാണ് അടിഞ്ഞു കൂടിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

കടലിലൊഴുക്കും മുമ്പ് സംസ്കരണം നടത്തി അപകടകരമായ ഐസോടോപ്പുകൾ വേർതിരിച്ചെടുക്കണം. ഓരോ ദിവസവും 140 ടൺ എന്ന കണക്കിൽ വർദ്ധിച്ചു വരുന്ന റേഡിയോ ആക്റ്റീവ് ജലം 1,000 ടാങ്കുകളിലായാണ് സംഭരിച്ചു വച്ചിരിക്കുന്നത്. നിരന്തരം ഇവ കൂടി വരുന്ന സാഹചര്യത്തിൽ മാസങ്ങൾക്കുള്ളിൽ നിറയുമെന്നതിനാലാണ് കടലിൽ ഒഴുക്കുന്നത്.

 

അതേസമയം, ജപ്പാന്റെ തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകളും ഫുകുഷിമ നിവാസികളും  അയൽരാജ്യങ്ങളും രംഗത്തെത്തി. ഫുകുഷിമയിലെ ജനങ്ങളെ ജപ്പാൻ സർക്കാ‌ർ‌ ഒരിക്കൽ കൂടി പരാജയപ്പെടുത്തിയെന്ന് ഗ്രീൻപീസ് ജപ്പാൻ പ്രതികരിച്ചു. 

 

 

റേഡിയോ ആക്ടീവ് മാലിന്യങ്ങളെ കൊണ്ട് പസഫിക് സമുദ്രം മലിനീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ജപ്പാൻ നടത്തുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാവില്ല. 

ഈ മലിനജലം സംഭരിച്ച് വിവിധ പ്രക്രിയകളിലൂടെ റേഡിയേഷന്റെ പ്രത്യാഘാതങ്ങൾ കുറച്ചു കൊണ്ടുവരാനുള്ള സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ അവർ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം തേടിയിരിക്കുകയാണ് - ഗ്രീൻപീസ് പ്രതിനിധിയായ കസുവേ സുസുകി പറഞ്ഞു.

 

 

ജപ്പാന്റെ നീക്കത്തിനെതിരെ സമർപ്പിക്കുന്ന നിവേദനത്തിൽ ജപ്പാനിൽ നിന്നും അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ നിന്നും രണ്ട് ലക്ഷത്തിലേറെ പേർ ഒപ്പ് വച്ചതായും ഗ്രീൻപീസ് അറിയിച്ചു. 

 

 

 

 

 

 

 

 

 

 

 

 

 

ചൈന, തായ്‌വാൻ  എന്നീ രാജ്യങ്ങളും ജപ്പാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജപ്പാന്റെ നീക്കം ഐക്യരാഷ്ട്ര സംഘടനയുമായി  ഒപ്പ് വച്ച (United Nations Convention on the Law of the Sea -UNCLOS) കരാറുകളുടെ ലംഘനമാണെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും ഗ്രീൻപീസ് കൂട്ടിച്ചേർത്തു.

മലിനജലം സംഭരണികളിൽ സൂക്ഷിക്കുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്ന പ്രശ്‌നം തന്നെയാണെങ്കിലും കടലിൽ ഒഴുക്കിവിടുന്നത് സ്വീകാര്യമായ നടപടിയല്ലെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ പറഞ്ഞിരുന്നു. ഫുകുഷിമയിലെ മലിനജലം കടലിലേക്ക് ഒഴുക്കി വിടുന്നത് മത്സ്യസമ്പത്തിനെ തകർക്കുമെന്നും അതിനാൽ ഈ നടപടിയിൽ നിന്നും സർക്കാർ പിന്മാറമാണെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ നാളുകളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.

 

 

എന്നാൽ, ജപ്പാന് പിന്തുണയുമായി അമേരിക്ക രംഗത്തുണ്ട്. ഇൻറ്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് ജപ്പാൻ മലിനജലം ഇത്രയും വർഷങ്ങൾ സംഭരിച്ചു പോന്നതെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. 

വലിയ വെല്ലുവിളിയുയർത്തുന്ന ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനുള്ള എല്ലാ സാദ്ധ്യതകളും ജപ്പാൻ വിശദമായി പരിശോധിച്ചിട്ടുണ്ട്. സുതാര്യമായാണ് എല്ലാ തീരുമാനങ്ങളും അവർ സ്വീകരിച്ചിട്ടുള്ളത്. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടാണ് ജപ്പാൻ ഈ മാർഗം സ്വീകരിച്ചിരിക്കുന്നതെന്ന് തന്നെയാണ് കരുതുന്നത് - നെഡ് പ്രൈസ് കൂട്ടിച്ചേർക്കുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചയായി ഇന്ത്യ വിഷൻ 2047  (8 minutes ago)

സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടു....  (16 minutes ago)

സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം കവര്‍ന്നത് 1250 പവന്‍  (23 minutes ago)

ആന്റി-സബ്മറൈന്‍ യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറി....  (32 minutes ago)

പമ്പയിലെ സ്‌പോട്ട് ബുക്കിംഗില്‍ ഇതുവരെ നിയന്ത്രണമില്ല...  (50 minutes ago)

മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ്  (1 hour ago)

പ്രിയപ്പെട്ടവരുമായി പുണ്യ സ്ഥലങ്ങളിലേക്കോ വിനോദയാത്രകള്‍ക്കോ പോകാന്‍ അവസരം... ഇന്നത്തെ ദിവസഫലമിങ്ങനെ....  (1 hour ago)

വഴക്കിനൊടുവില്‍ കൊലപാതകം....  (1 hour ago)

പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...  (2 hours ago)

ലിയോ പതിനാലാമന്‍ മാര്‍പാപ്പ....  (2 hours ago)

മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ്...  (2 hours ago)

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താനായി ശ്രമിച്ച ശേഷം ഭര്‍ത്താവ്  (2 hours ago)

സിക്‌സറടിച്ചാണ് സൂര്യ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്  (3 hours ago)

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍  (10 hours ago)

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി  (10 hours ago)

Malayali Vartha Recommends