Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

മൂന്നു മണിക്കൂർ മതിയെന്നു വെല്ലുവിളിച്ച റഷ്യൻ സേന നാലാം ദിവസവും കീവ് കീഴടക്കാനാവാതെ കിതയ്ക്കുന്നു; രണ്ട് ദിവസം കൊണ്ട് കീവ് പിടിച്ചെടുക്കാം എന്ന പുടിന്റെ കണക്കുകൂട്ടൽ പൊളിച്ചടുക്കി യുക്രൈൻ! നാറ്റോ സഖ്യം നേരിട്ട് യുദ്ധത്തിലേക്ക് എത്തുന്നില്ല എന്ന് കേട്ടപ്പോൾ സന്തോഷിച്ച പുടിന് തെറ്റി, പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ... റഷ്യയുടെ ഏഴ് വെബസൈറ്റുകൾ പൂർണമായും പ്രവർത്തനരഹിതമാക്കി സൈബർ ആക്രമണം ശക്തം, ഇനി യുദ്ധ ഗതി മാറും...

27 FEBRUARY 2022 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

മൂന്നു മണിക്കൂർ മതിയെന്നു വെല്ലുവിളിച്ച റഷ്യൻ സേന നാലാം ദിവസവും കീവ് കീഴടക്കാനാവാതെ ആക്രമണം തുടരുകയാണ്. തോക്കുകളും പെട്രോൾ ബോംബുകളുമായി സാധാരണ ജനങ്ങളും റഷ്യൻ ടാങ്കുകളെയും കവചിത വാഹനങ്ങളെയും നേരിടുകയാണ്. ട്രാഫിക്ക് സിഗ്നലുകൾ ഓഫാക്കിയും ‌പാലങ്ങൾ തകർത്തും യുക്രൈൻ റഷ്യൻ സേനയുടെ വഴിമുടക്കുകയാണ് ഇവർ.. 

നിലവിൽ തലസ്ഥാനമായ കീവ് വളഞ്ഞിരിക്കുകയാണ് റഷ്യൻ സൈന്യം. ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം കരമാർഗം ഖാര്‍കീവിലേക്ക് കടനിരക്കുകയാണ്. വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് ഖാർകീവ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ കനത്ത വ്യോമാക്രമണമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ജനവാസകേന്ദ്രങ്ങളിൽ പുലർച്ചയടക്കം സ്ഫോടനങ്ങളുണ്ടായിരിക്കുകയാണ്. എന്നാൽ ഇതൊക്കെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അമിത ആത്മവിശവാസത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് പുടിന് വിനയായി തീർന്നിരിക്കുകയാണ്. വളരെ നിഷ്പ്രയാസം യുക്രൈനെ പിടിച്ചെടുക്കാമെന്ന അഹങ്കാരം യുദ്ധത്തിൽ എത്തി നിൽക്കുകയാണ്.

രണ്ട് ദിവസം കൊണ്ട് കീവ് പിടിച്ചെടുക്കാം എന്നതായിരുന്നു പുടിന്റെ കണക്കുകൂട്ടൽ. എണ്നൽ ആ കണക്കുകൂട്ടൽ പാളി എന്നുമാത്രമല്ല കീവിന് ചുറ്റും നിന്ന് റഷ്യൻ സേന അക്ഷരാർത്ഥത്തിൽ വിയർക്കുകയാണ്. നാറ്റോ സഖ്യം നേരിട്ട് യുദ്ധത്തിലേക്ക് എത്തുന്നില്ല എന്ന് കേട്ടപ്പോൾ സന്തോഷിച്ച പുടിന് തെറ്റി. ജർമനിയും ഫ്രാൻസും പുതിയ അടവുമായി എത്തിയിരിക്കുകയാണ്. അമേരിക്കയും ജോ ബൈഡനും പിൻവലിഞ്ഞപ്പോൾ ഫ്രാൻസ് പൊളിച്ചടുക്കുകയാണ്. നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കുമെന്ന് കണ്ടറിഞ്ഞതിനാലാണ് നാറ്റോ സഖ്യം ആദ്യം തന്നെ പിന്നോട്ട് വലിഞ്ഞത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഈയവസരത്തിൽ യുക്രൈൻ സൈന്യം നെഞ്ചുവിരിച്ചു നിന്നു.

ഒരു വശത്ത് യുക്രൈൻ സൈന്യം ചെറുത്തുനിൽക്കുമ്പോൾ മറുവശത്ത് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് നേരെ കടുത്ത ഉപരോധമാണ് ഏർപ്പെടുത്തുന്നത്. നാല് പ്രമുഖ റഷ്യൻ ബാങ്കുകളെ വിലക്കിയെന്ന് മാത്രമല്ല കടുത്ത ഉപരോധമാണ് ഏർപ്പെടുത്തുന്നത്. റഷ്യയുടെ സാമ്പത്തിക അടിത്തറ ഇളക്കുകയാണ് ഇപ്പോൾ അമേരിക്കയുടെയും സഖ്യ രാജ്യങ്ങളുടെയും ലക്ഷ്യം. പുടിന്റെയും വിദേശകര്യമന്ത്രി ലാവ്‌റോവിന്റെയും വിദേശ സ്വത്തുക്കൾ മരവിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ യൂറോപ്പിൽ ഇവരുടെ പേരിൽ കാര്യമായ സ്വത്തുക്കൾ എല്ലാ എന്നത് ചെറിയ ആശ്വാസമാണ്. പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ഇംഗ്ലീഷ് ചാനലിൽ കഴിഞ്ഞ ദിവസം ഫ്രാൻസ് പിടിച്ചെടുത്തത് റഷ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറിയിരുന്നു. അക്ഷരാർത്ഥത്തിൽ റഷ്യ പകച്ചുപോയിരുന്നു.

റഷ്യയിലെ ബെൽറ്റിക് തുറമുഖമായ സെന്റ് പീറ്റേഴ്സ് ബെർഗിലേക്ക് കാറുകളുമായി പോകുകയായിരുന്ന ചരക്കുകപ്പലിന് 417 അടി നീളമാണുള്ളത്. ഇതാണ് ഫ്രാൻസ് പിടിച്ചെടുത്തത്. ഉപരോധം നിലനിൽക്കെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ചങ്കൂറ്റത്തോടെ ഫ്രാൻസ് ഇറങ്ങിത്തിരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ജർമനിയും എത്തി. യുക്രയ്‌നായി ഉപരിതല മിസൈലുകളും ആന്റി-ടാങ്ക് ആയുധങ്ങൾ നൽകുമെന്നും ജർമനി പറഞ്ഞു. ജർമൻ സാങ്കേതിക വിദ്യ അതിനൂതനമാണ്. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 'സ്റ്റിംഗർ' ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ബെർലിൻ സർക്കാർ സ്ഥിരീകരിച്ചു.. ഇത് കനത്ത ചേര്ത്ത് നിൽപ്പിന് യുക്രൈനെ സഹായിക്കുന്നതാണ്. അവസാനിച്ചില്ല, യുക്രയിലെ സേനാ വിഭാഗത്തിനും സെലിൻസ്കിക്കും സഹായം എത്തിക്കാൻ ബെർലിനും എത്തി. ഇത് കൂടുതൽ കരുത്താകും നൽകുക.

നേരത്തെ റഷ്യയ്ക്കെതിരായ സ്വിഫ്റ്റ് ഉപരോധത്തെ ജർമനി പൂർണമായും പിന്തിരിച്ചിരുന്നു. ഇപ്പോൾ 'സ്വിഫ്റ്റ്’ സംവിധാനത്തില്‍ നിന്ന് തിരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കാൻ നീക്കം. അമേരിക്കയും ബ്രിട്ടനും യുറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ വിദേശനിക്ഷേപങ്ങള്‍ മരവിപ്പിക്കാനും നീക്കം. ഇതോടെ നാറ്റോ സഖ്യരാജ്യങ്ങൾക്കിടയിലും പൊതുവികാരമുണർന്നു. യുക്രൈനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നായി അവർ. റഷ്യയ്ക്കെതിരെ ജർമനി ഇറങ്ങിയതോടെ യുദ്ധം ഗതി മാറുകയാണ്. റഷ്യ പിടിച്ചുനിൽക്കാൻ ഇനി പാടുപെടും.കരുത്തരായ ജര്മനിക്കും ഫ്രാൻസിനുമെതിരെ തിരിഞ്ഞാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. തങ്ങളുടെ നാളിതുവരെയുള്ള നയം തിരുത്തി നാറ്റോയുടെ സഖ്യമല്ലാത്ത യുക്രൈനെ സഹായിക്കാൻ ജർമനി ഇറങ്ങിത്തിരിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അമേരിക്ക എത്തിയിരുന്നുവെങ്കിൽ തികച്ചു ഒറ്റപ്പെട്ടേനെ. ഏതുമനസിലാക്കിയ ബൈഡൻ നാറ്റോ നിലപാട് വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. റഷ്യയുടെ നാണമില്ലാത്ത ആക്ട്രമാനത്തെ ഏതുവിധേനയും യുക്രൈൻ പ്രതിരോധിക്കും എന്ന് ജർമനി പറഞ്ഞു. ജര്മനിക്കും ഫ്രാൻസിനും പിന്നാലെ 350 മില്യന്റെ സഹായം യുക്രൈനിൽ എത്തിക്കുമെന്ന് അമേരിക്കയും രംഗത്ത്. ചെറിയ ആയുധങ്ങൾ പ്രതിരോധ സംവിധാനങ്ങൾ എന്നിവയും എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. യുക്രൈന് കൂടുതൽ സൈനികസഹായവുമായി ഇറ്റലിയും രംഗത്ത് എത്തി. നോൺലീതൽ സൈനികായുധങ്ങൾ, ഡമൈനിങ്‌ എക്യു്പ്മെന്റ്സ് സുരക്ഷാ ഡിവൈസുകൾ ഇറ്റലി യുക്രൈന് നൽകും. ഒരു വശത്ത് വ്യാപകമായ തോതിൽ എല്ലാ രാജ്യങ്ങളിൽ നിന്നും യുക്രൈനുവേണ്ട എല്ലാ സഹായവും എത്തിക്കുന്നു. മറുവശത്ത് ആകാശവും കടലും അടച്ച് ഉപരോധം ഏർപ്പെടുത്തുന്നു. ചുരുക്കത്തിൽ റഷ്യയെ മുട്ടുകുത്തിക്കാനാണ് നീക്കം.

റഷ്യയ്ക്കെതിരെ പലവിധ ആക്രമണങ്ങളാണ് പലവിധ രാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്നത്. ചിലർ അതിശക്തമായ സൈബർ ആക്രമണങ്ങളാണ് നടത്തുന്നത്. പുതിയ അക്രമങ്ങളിൽ പ്രസിഡന്റിന്റെ വെബ്‍സൈറ്റ് മാത്രമല്ല സൈനിക സംവിധാനങ്ങളുടെ വെബ്‌സൈറ്റുകളും നിശ്ചലമായിരിക്കുകയാണ്. ഏഴ് വെബസൈറ്റുകൾ പൂർണമായും പ്രവർത്തനരഹിതമായി.

 

പലവിധ സൈറ്റുകളും ടെലിവിഷൻ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടു. 'സ്വിഫ്റ്റ്’ സംവിധാനത്തിൽ നിന്നും റഷ്യൻ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ കനത്ത സാമ്പത്തിക വെല്ലുവിളി തന്നെ നേരിടേണ്ടി വരും. റഷ്യൻ സെൻട്രൽ ബാങ്കിൽ തുടങ്ങിയ ഉപരോധം പല ബാങ്കുകളിലും വ്യാപിച്ചിട്ടുണ്ട്. അമേരിക്ക സെലെൻസ്ക്കിയെ രക്ഷപ്പെതം എന്ന് പറഞ്ഞപ്പോഴും പൊരുതാനാണ് സഹായം വേണ്ടത് എന്ന് പറഞ്ഞ സെലെൻസ്കിയുടെ വാക്കുകൾ നാറ്റോ സഖ്യ രാജ്യങ്ങളെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. ഇനി വേണ്ടത് ചേര്ത്ത് നിപ്പ് തന്നെയാണ്. ഇത് അമേരിക്കയുടേയും നാറ്റോ സഖ്യരാജ്യങ്ങളുടേയും ഭാഗത്ത് നിന്ന് നേരിട്ട് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖം രക്ഷിക്കാനെങ്കിലും അമേരിക്ക എത്തും എന്ന തന്നെയാണ് ലോകജനത ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (5 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (5 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (6 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (6 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (6 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (6 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (6 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (6 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (8 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (8 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (8 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (8 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (8 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (9 hours ago)

Malayali Vartha Recommends