Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അണുബോംബിടാന്‍ പുടിന് ധൈര്യമില്ല.. യുദ്ധമുഖത്ത് റഷ്യയെ നേരിടുമെന്ന് ബൈഡന്‍

12 OCTOBER 2022 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

യുക്രൈനു മേല്‍ റഷ്യ അണ്വായുധം പ്രയോഗിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ പ്രതികരണം. എന്നാല്‍ യുക്രൈനു മേല്‍ റഷ്യ അണ്വായുധം പ്രയോഗിച്ചാല്‍ അമേരിക്ക ഇടപെടും. എന്നാല്‍ പെന്റഗണ്‍ എന്തു ചെയ്യും, എന്ത് ചെയ്യില്ല എന്ന് ഇപ്പോള്‍ പറയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈന്റെ ഭാഗങ്ങള്‍ പിടിച്ചടക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ തെറ്റിദ്ധരിച്ചു. നവംബറില്‍ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പുടിനുമായി സംസാരിക്കാനുള്ള സാധ്യതയില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. അതുപോലെ തന്നെ യുക്രൈനുമായി സംസാരിക്കാനും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ യുക്രൈനു മേല്‍ 'എയര്‍ ഷീല്‍ഡ്' സൃഷ്ടിക്കണമെന്ന് പ്രസിഡന്റ് വൊളോദിമീര്‍ സെലന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ യുക്രൈനിലെ ദശലക്ഷക്കണക്കിന് ജനത നിങ്ങളോട് നന്ദിയുള്ളവരായിരിക്കുമെന്ന് സെലന്‍സ്‌കി ജി7 ഉച്ചകോടിയില്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തിന് പിന്നാലെ യുക്രൈന് അമേരിക്കയും ജര്‍മ്മനിയും സൈനിക സഹായം വാഗ്ദാനം ചെയ്തിരുന്നു.

റഷ്യയേയും ക്രീമിയയേയൂം തരമ്മില്‍ ബന്ധിപ്പികകുന്ന കെര്‍ച് സ്‌ട്രെയിറ്റ് ബ്രിഡ്ജ് പാലം തകര്‍ത്തത് യുക്രൈന്‍ ജനത ആഘോഷിച്ചുവെങ്കിലും റഷ്യ പിന്നീട് നടത്തിയ തിരിച്ചടിയില്‍ അവര്‍ ആശങ്കയിലാണ് റഷ്യ അണ്വായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന ഭീതിയാണ് ജനങ്ങള്‍ക്കിടയില്‍. റഷ്യയുടെ ആക്രമണം വരുംനാളുകളില്‍ രൂക്ഷമാകുമെന്ന സൂചന യുക്രൈന്‍ വിടാന്‍ അവിടെ അവശേഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പ്രേരിപ്പിക്കുന്നുണ്ട്.

അതേസമയം യുക്രൈനെതിരേ കനത്ത ആക്രമണം തുടരുകയാണ് റഷ്യ. തലസ്ഥാനമായ കീവിലെ പരിസരങ്ങളിലും ചൊവ്വാഴ്ച ശക്തമായ ബോംബിങ്ങും മിസൈല്‍ ആക്രമണങ്ങളുമുണ്ടായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 20 പേര്‍ മരിക്കുകയും 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. യുദ്ധം ജയിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യ ശക്തമായ ഇടപെല്‍ നടത്തുകയാണെന്ന് വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫെബ്രുവരിയില്‍ തുടങ്ങിയ യുക്രൈന്‍ അധിനിവേശത്തിന് കുറച്ചുകാലമായി ശമനമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് വന്നിരിക്കേയാണ് വീണ്ടും ആക്രമണം കടുത്തത്.

കഴിഞ്ഞാഴ്ച ക്രൈമിയന്‍ മുനമ്പിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാലം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഇതിനു പകരമായാണ് റഷ്യ രൂക്ഷമായ ആക്രമണത്തിലേക്ക് തിരിഞ്ഞത്. പാലത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ യുക്രൈനാണെന്ന് റഷ്യ ആരോപിച്ചിരുന്നു.

അതിനിടെ, കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ റഷ്യയെ യുക്രൈന്‍ ഭീകരരാഷ്ട്രം എന്നു വിശേഷിപ്പിച്ചു. യുദ്ധത്തില്‍ മരിച്ച 62 യുക്രൈന്‍ സൈനികരുടെ മൃതദേഹം ചര്‍ച്ചയിലൂടെ റഷ്യ വിട്ടുകൊടുത്തതായി യുക്രൈന്‍ അധികൃതര്‍ പറഞ്ഞു.

അമേരിക്കന്‍ ടെക് ഭീമന്‍ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസിനെ തീവ്രവാദഭീകരവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തി റഷ്യ. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് മെറ്റ. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ റഷ്യ മാര്‍ച്ചില്‍ നിരോധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends