Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇസ്രായേലിനെ പരസ്യമായി പിന്‍തുണച്ചും ഹമാസിനെ തള്ളിപ്പറഞ്ഞും ബൈഡന്‍, കലക്കവെളളത്തില്‍ മീന്‍ പിടിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിനെ പശ്ചിമേഷ്യയിലെ ഇസ്ലാമിക ചേരിയോടിച്ചു

19 OCTOBER 2023 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

കലക്കവെളളത്തില്‍ മീന്‍ പിടിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പശ്ചിമേഷ്യയിലെ ഇസ്ലാമിക ചേരി മാനംകെടുത്തി ഓടിച്ചു. ഇസ്രായേലിലെത്തി പരസ്യമായി ഇസ്രായേലിനെ പിന്‍തുണയ്ക്കുകയും അതേസമയം ലോകസമാധാനം പ്രഘോഷിക്കുകയും ചെയ്യുന്ന ബൈഡനുമായി ചര്‍ച്ച നടത്താന്‍ ഈജിപ്തും സിറിയയും ജോര്‍ദനാനും ഉള്‍പ്പെടെ ഇസ്ലാമിക ശക്തികള്‍ താല്‍പര്യപ്പെടുന്നില്ല. ഇനി സന്ധിസംഭാഷണങ്ങള്‍ വേണ്ടെന്നാണ് ഇവരുടെ പരസ്യമായ നിലപാട്.

അതേസമയം ഇസ്രായേലിനെ പരസ്യമായി പിന്‍തുണച്ചും ഹമാസിനെ തള്ളിപ്പറഞ്ഞും ജോ ബൈഡന്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. എല്ലാ മാനദണ്ഡങ്ങളും വിട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തിടുക്കത്തില്‍ ഇസ്രായേലില്‍ എത്തിയതുതന്നെ വലിയൊരു സംഭവമായിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനശേഷം ജോര്‍ദാനില്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ മടങ്ങിയത് അമേരിക്കയ്ക്കും ബൈഡനും നാണക്കേടായി മാറി.

യുദ്ധത്തിനിടെ ഇസ്രയേല്‍ സന്ദര്‍ശിക്കുകയും അവര്‍ക്കു വീണ്ടും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്താലാണ് ജോര്‍ദാനില്‍ നിശ്ചയിച്ച ഉച്ചകോടിയില്‍ അറബ് രാഷ്ട്രങ്ങള്‍ പങ്കെടുക്കാതെ വെറും എട്ടു മണിക്കൂറിനുള്ളില്‍ ലോകപോലീസുകാരന് പിന്‍വാങ്ങേണ്ടിവന്നത്. സ്വയം പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ഇസ്രയേലിന് അമേരിക്ക നല്‍കുമെന്ന പരസ്യപ്രഖ്യപനം ഇസ്ലാമികചേരികളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു. 31 അമേരിക്കക്കാരടക്കം 1300 പേരെയാണ് ഹമാസ് കശാപ്പുചെയ്തതെന്ന് ബൈഡന്‍ പറഞ്ഞു.

കുട്ടികളടക്കം നിരവധിപേരെ ബന്ദികളാക്കി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരമായ ക്രൂരതകളാണ് ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. ഗാസായിലെ ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ബൈഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ ജൂതരുടെ സുരക്ഷിത ഇടമായി തുടരണമെന്നും അതിനായി എല്ലാ ശക്തിയും അമേരിക്ക വാഗ്ദാനം ചെയ്യുന്നുവെന്നും ബൈഡന്‍ പരസ്യമായി പറഞ്ഞു.

പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി നില്‍ക്കെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാന്‍ പറന്നെത്തിയ ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വലിയ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ബൈഡന്‍, ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ ടാര്‍മാക്കില്‍ എത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിക്കുകയായിരുന്നു. നെതന്യാഹുവും ബൈഡനും ചര്‍ച്ച നടത്തിയ കടല്‍ത്തീരത്തെ ടെല്‍ അവീവ് ഹോട്ടലെ ആകാശത്തുവരെ സുരക്ഷാ സംവിധാനം ഒരിക്കിയിരുന്നു.

ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭംഗംങ്ങളെയും ബൈഡന്‍ കണ്ടു. ഈജിപ്ത് വഴി ഗാസയിലേക്കുള്ള യുഎസ് സഹായത്തിന് പരിശോധന വേണമെന്നും ഹമാസ് അതു കൈക്കലാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബൈഡന്‍ പരസ്യമായി ആവശ്യപ്പെടുതയും ചെയ്തു. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമായി 10 കോടി ഡോളറിന്റെ സഹായപ്രഖ്യാപനം ബൈഡന്‍ നടത്തിയെങ്കിലും അറബ് നേതാക്കളെ അനുനയിപ്പിക്കാനായില്ല.

ഗാസ അല്‍ അഹ്ലി ആശുപത്രിയില്‍ 500 പേരെ കൊലപ്പെടുത്തിയ ആക്രമണം നടത്തിയത് ഇസ്രയേല്‍ അല്ലെന്നും മറ്റേ ടീം ആണെന്നുമാണ് തനിക്കു ബോധ്യപ്പെട്ടതെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടു ബൈഡന്‍ പറഞ്ഞത് . മറ്റേ ടീം എന്നതുകൊണ്ട് ബൈഡന്‍ ഉദ്ദേശിച്ചത് ഹമാസിനെയും ഇസ്ലാമിക തീവ്രവാദി സംഘടനകളെയുമാണ്. യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ കൈമാറിയ വിവരമാണിതെന്ന് ബൈഡന്‍ വിശദീകരിച്ചത് ഇസ്ലാമിക ചേരിയെ വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തു.

പലസ്തീന്‍ സായുധസംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ റോക്കറ്റ് ദിശ തെറ്റി പതിക്കുകയായിരുന്നുവെന്ന ഇസ്രയേലിന്റെ നേരത്തെയുള്ള വാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ബൈഡന്‍ സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ജോര്‍ദാനിലെ ഉച്ചകോടിയില്‍നിന്നു പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ജോര്‍ദാനിലെ അബ്ദുല്ല രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുമായിരുന്നു കൂടികാഴ്ച നടത്താനിരുന്ന മറ്റു നേതാക്കള്‍. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും ഇനി ചര്‍ച്ച ചെയ്തിട്ടു കാര്യമില്ലാത്തതു കൊണ്ടാണ് ഉച്ചകോടി റദ്ദാക്കിയതെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദിയും പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം 500 പേര്‍ കൊല്ലപ്പെട്ട അല്‍ അഹില്‍ അറബ് ആശുപത്രി ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിക്കുകയാണ്. ഹമാസുമായി ബന്ധമുള്ള പലസ്തീനിലെ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്ന് ഇസ്രയേല്‍ നേതൃത്വം പറയുന്നത്.രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് അടിയന്തിരമായി ഇസ്രയേലിലെത്തുന്നതിനെയും ലോകം ഏറെ വിസ്മയത്തോടെ നോക്കിക്കാണുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഇസ്രായേലിനെ ഏറ്റവും പരസ്യമായി പിന്‍തുണയ്ക്കുന്ന ലോകശക്തികളിലൊന്നാണ് ബ്രിട്ടണ്‍. ബെന്യമിന്‍ നെതന്യാഹുവുമായും ഐസക് ഹെര്‍സോഗുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തുന്നുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends