Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

അതിശക്തരായ ഇസ്രയേലിനെ വലയ്ക്കുന്ന ഹമാസിന്റെ ആ കോട്ട;പാതാള ശക്തിയില്‍ അഹങ്കരിക്കുന്ന ഹമാസിനെ പാതാളം പിളര്‍ന്ന് തീര്‍ക്കണം,തുരങ്കങ്ങളില്‍ കയറിയിരുന്ന് ഒളിപ്പോര്,ഇസ്രയേലിലേക്ക് തുരന്നെത്തുന്ന ഭീകരരെ അതിനുള്ളില്‍ ശ്വാസംമുട്ടിക്കണം,തുരങ്കം തകര്‍ത്ത് ചെന്ന് തീര്‍ക്കാന്‍ ഐഡിഎഫ്

25 OCTOBER 2023 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!

ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ

അതിശക്തരായ ഇസ്രയേലിനെ വെല്ലുവിളിക്കാന്‍ മാത്രം ഹമാസിനെ ശക്തരാക്കുന്നത് എന്താണ്. അതിന് ഉത്തരം ഒന്നേയുള്ളു തുരങ്ക ശക്തി. അതെ ഗാസയില്‍ നിന്നും തുരങ്കം നീളുന്നത് ഇസ്രായേല്‍ മണ്ണിലേക്കാണ്. ഇസ്രയേല്‍ കര,കടല്‍,ആകാശം വഴി ആക്രമണം നടത്തുമ്പോള്‍ ഹമാസ് ഭൂമിക്കടിയിലൂടെ ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നു. ഗാസ അതിര്‍ത്തിക്കടിയിലൂടെ ഇസ്രയേലില്‍ ചെന്നുതുറക്കുന്ന തുരങ്കങ്ങള്‍. ഹമാസ് ഭീകരര്‍ ഇസ്രയേല്‍ സേനയുടെ യൂണിഫോം ധരിച്ച് ഈ തുരങ്കത്തിലൂടെ ചെന്നുകയറുന്നു ആക്രമണം നടത്തുന്നു. ഗാസ മെട്രോ എന്നാണ് ഇസ്രയേല്‍ ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങള്‍. അതിലൂടെ ഇരുന്നു കിടന്നും ൂഴ്ന്ന് പോകുന്ന ഹമാസ് പോരാളികളുടെ ലക്ഷ്യം ഇസ്രയേല്‍ മണ്ണിലേക്ക് ചെന്നെത്തുക എന്നത് മാത്രം.

വന്‍ സൈനിക ശക്തിയുണ്ട്, ആയുധപ്പുരയില്‍ ലോകം തകര്‍ക്കാന്‍ ശേഷിയുള്ള വജ്രായുധങ്ങളുണ്ട്. ലോകത്തിലെ രണ്ടാമത്തെ ചാരസംഘടന മൊസാദിന്റെ കൂട്ടുണ്ട്. അമേരിക്കയെന്ന ലോക ശക്തിയുടെ പിന്തുണയുണ്ട് ലോകത്തിലെ രണ്ടാമത്തെ ചാരസംഘടന മൊസാദിന്റെ കൂട്ടുണ്ട്. എന്നിട്ടും യുദ്ധം പതിനെട്ട് ദിവസം പിന്നിട്ടിട്ടും ഹമാസിനെ തീര്‍ത്തുകെട്ടാനാകുന്നില്ല. എന്തുകൊണ്ട് സാധിക്കുന്നില്ല അതിന്റെ ഉ്ത്തരമാണ് ഹമാസ് യുദ്ധം ചെയ്യുന്നത് ഭൂമിക്കടിയില്‍ നിന്നാണ്. വെസ്റ്റ് പോയിന്റിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മിലിട്ടറി അക്കാദമിയിലെ മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അര്‍ബന്‍ വാര്‍ഫെയര്‍ സ്റ്റഡീസ് മേധാവി ജോണ്‍ സ്‌പെന്‍സര്‍ പറഞ്ഞത് , 'ഗാസയിലെ ഭൂഗര്‍ഭ തുരങ്കങ്ങളുള്ള വെല്ലുവിളി അതുല്യമാണ് എന്നാണ്, ടണല്‍ ശൃംഖല ഇസ്രായേലി കരസേന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെയാണ്. അറിയണം ഹമാസിന്റെ തുരങ്കശക്തിയേക്കുറിച്ച്.

ഗാസ മുനമ്പിലേക്ക് ഒരു കര ആക്രമണമുണ്ടായാല്‍ ഹമാസ് നിര്‍മ്മിച്ച തുരങ്ക ശൃംഖല ഐഡിഎഫിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് സൈനിക വിദഗ്ധര്‍ വാദിക്കുന്നു. ഉത്തര കൊറിയയുടെ ഭൂഗര്‍ഭ സൗകര്യ ശൃംഖലയ്ക്ക് പുറമെ, ലോകത്തിലെ ഏറ്റവും വലിയ തുരങ്ക ശൃംഖലയായി കണക്കാക്കപ്പെടുന്നത് ഹമാസ് ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹമാസിന്റെ യഥാര്‍ത്ഥ ഗാസ ഭൂമിക്കടിയിലാണ്. ഭൂമിക്കു മുകളില്‍ സിവിലിയന്മാരും, അവരുടെ കാല്‍ക്കീഴില്‍ ഭൂമിക്കടിയിലെ തുരങ്കങ്ങളില്‍ ഹമാസ് പോരാളികളും! ഭൂഗര്‍ഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ യുദ്ധസാമ്രാജ്യം. വന്‍ ആയുധ ശേഖരവും കമാന്‍ഡ് സെന്ററുകളും അടങ്ങിയ ഒരു ഭൂഗര്‍ഭ സൈനികത്താവളം. 41കി.മീറ്റര്‍ നീളവും 10 കി. മീറ്റര്‍ വീതിയും മാത്രമുള്ള ഗാസയില്‍ മൊത്തം 500 കിലോമീറ്റര്‍ നീളമുള്ള 1300 തുരങ്കങ്ങളുണ്ട്! ചില തുരങ്കങ്ങള്‍ 230 അടി വരെ ആഴത്തില്‍ ഉള്ളതാണ് ..ചില തുരങ്കങ്ങള്‍ ഭൂമിക്കടിയിലേക്ക് 70 മീറ്റര്‍ വരെ താഴ്ചയിലാണ് .. മിക്കതിനും രണ്ടു മീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയും. കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങളുമുണ്ട്. ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് പോരാളികളെ പിടികൂടുക എന്നത് ഇസ്രായേല്‍ സൈന്യത്തിന് ആലോചിക്കാന്‍ പോലും കഴിയില്ല.

എലിയെ പേടിച്ച് ഇല്ലം ചൂടുമോ എന്ന് ചോദിക്കുന്നത് പോലെ ഹമാസിനെ പേടിച്ച് ഗാസമുഴുവന്‍ ചുട്ട് ചാമ്പലാക്കാന്‍ കഴിയില്ലല്ലോ. കാരണം ഗാസയില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. ഒരു കണക്കിന് പറഞ്ഞാല്‍ ഈ സാധാരണക്കാരെ ഇരകളാക്കുകയാണ് ഹമാസ്. ഭൂമിക്ക് മുകളില്‍ ഗാസക്കാരാണ് സാധാരണ ജനങ്ങള്‍. ഭൂമിക്കടിയില്‍ ഹമാസുകളും. ഇസ്രയേലിന്റെ യുദ്ധം ബാധിക്കുന്നത് ഭൂമിക്കടിയിലുള്ള ഹമാസ് പോരാളികളേക്കാള്‍ ഗാസയിലെ ജനത്തെയാണ്. എവിടെയൊക്കെ തുരങ്കങ്ങളുണ്ട് ഇതിന്റെ കവാടം അതിനുള്ളില്‍ എത്രപേരുണ്ട് ഒന്നും ഇസ്രയേല്‍ സേനയ്ക്ക് അറിയില്ല. തുരങ്കങ്ങളിലേക്കു നൂഴ്ന്നിറങ്ങാന്‍ ഭൂമിക്കു മുകളില്‍ ഡസന്‍ കണക്കിന് സുരക്ഷിത കവാടങ്ങളുണ്ട്. വീടുകള്‍ക്കും ബഹുനില മന്ദിരങ്ങള്‍ക്കും പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും അടിയിലാണ് ഈ വാതിലുകള്‍ ... ഇത്തവണ ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റുകള്‍ തൊടുത്തു വിട്ടത് യു.എന്‍. കേന്ദ്രം, സ്‌കൂള്‍, പള്ളി, കിന്റര്‍ ഗാര്‍ട്ടന്‍ എന്നിവയ്ക്കു സമീപത്തു നിന്നാണ്. ഇവിടെയെല്ലാം റോക്കറ്റ് ലോഞ്ചറുകള്‍ പെട്ടെന്ന് എത്തിക്കാന്‍ പാകത്തിലാണ് തുരങ്കങ്ങള്‍. അതുകൊണ്ടാണ് ഇസ്രയേല്‍ ഈ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്. യു. എന്‍ കേന്ദ്രവും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു . അതേസമയം ഗാസ മുനമ്പിലേക്ക് ഇസ്രയേലി ആക്രമണം ഉണ്ടായാല്‍ ഈ തുരങ്കങ്ങളിലൂടെ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാന്‍ ഹമാസ്‌പോരാളികള്‍ക്ക് കഴിയും. വന്‍ ശക്തിയെന്ന് പറയുമ്പോഴും ഇസ്രയേല്‍ നിഷ്പ്രഭമായി പോകുന്നത് ഇവിടെയാണ്. ഇസ്രായേലിന്റെ നേട്ടങ്ങളെ നിര്‍വീര്യമാക്കുന്നതാണ് ഈ തുരങ്കങ്ങള്‍. ജനവാസ കേന്ദ്രങ്ങളിലെ ഗറില്ലാ യുദ്ധത്തിന്റെ അവിഭാജ്യ ഭാഗമാണ് തുരങ്കങ്ങളും ബങ്കറുകളും.

തുരങ്കമെന്ന് പറഞ്ഞാല്‍ ഭൂമിക്കടിയിലെ ചില താവളങ്ങള്‍ എന്ന് വെറുതെ വിലകുറച്ച് കാണരുത്. ഇതിനുള്ളില്‍ എല്ലാ യുദ്ധസന്നാഹങ്ങളും ഉണ്ടാ. ഇതില്‍ ദീര്‍ഘകാലം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയില്‍ ട്രാക്കുകളും. ഈ തുരങ്കങ്ങള്‍ക്ുള്ളിലേക്ക് കയറിയാല്‍ പത്മവ്യൂഹത്തില്‍ പെട്ടതുപോലെയാണ്. ശത്രുവിനെ തകര്‍ക്കാന്‍ കെണിബോംബുകള്‍ വച്ച വ്യാജ തുരങ്കങ്ങളുമുണ്ട്. കയറുന്നവന്റെ മൃതദേഹമാണ് പിന്നെ കിട്ടുക. കരയുദ്ധം തുടങ്ങിയ ഇസ്രയേല്‍ സേനയ്ക്ക് അങ്ങനെ വെറുതെ ചെന്ന് കയറി കൊടുക്കാനകില്ല. പോകുന്ന വഴിയില്‍ എന്തെല്ലാം അപകടം പതിയിരിപ്പുണ്ടെന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല. പുറത്തിറങ്ങില്ല എന്ന് ഉറപ്പിച്ച് വേണം അതിനുള്ളില്‍ കടക്കാന്‍. ഇതാണ് ഇസ്രയേല്‍ സേനയെ വലയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (1 hour ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (2 hours ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (2 hours ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (2 hours ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (2 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (3 hours ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (3 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (4 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (4 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (4 hours ago)

Malayali Vartha Recommends