Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...


പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..


പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന...ഡെപ്യൂട്ടി മന്ത്രി ഇഹാബ് അൽ-ഗുസൈനും കൊല്ലപ്പെട്ടതായി റിപ്പോർട്ട്... ഒരു മന്ത്രിയെ തന്നെ കൊലപ്പെടുത്തിയെന്ന് തെളിയിക്കുമ്പോൾ ഞെട്ടലോടെ ലോകം...

08 JULY 2024 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരു വർഷമാവും .ഇത്രയും മാസങ്ങൾക്കിടയിൽ ജീവൻ പോയവരുടെയും ബന്ധുക്കളെയും മക്കളെയും സഹോദരങ്ങളെയും നഷ്ട്ടപെട്ടവരുടെയും സ്വന്തമായി ഒരു വീട് ഇല്ലാതെ വഴിൽ കിടന്നുറങ്ങുന്നവരുടെയും എല്ലാം കണക്കാക്കുകൾ എത്രയെന്ന് ആർക്കും കൃത്യമായി അറിയില്ല. മരണ സംഖ്യാ അരലക്ഷത്തോട് അടുക്കാൻ ഇനി അധികം നാളില്ല. അപ്പോഴും യുദ്ധം എന്നവസാനിക്കും എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ് . അതിനിടയിലാണ് ചെറിയ സമാധാനം തരുന്ന വാർത്തയെത്തിയത് .പലസ്തീനിലെ ഗാസയില്‍ നടക്കുന്ന മനുഷ്യക്കുരുതിക്ക് അറുതി വന്നേക്കും. സമാധാന ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന് സൂചന. ഹമാസും ഇസ്രായേലും തമ്മിലുള്ള സമാധാന കരാര്‍ വൈകാതെ നിലവില്‍ വരുമെന്നാണ് വിവരം.

 

പക്ഷെ ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ എൻക്ലേവിൽ ഹമാസ് നിയമിച്ച തൊഴിൽ ഡെപ്യൂട്ടി മന്ത്രി ഇഹാബ് അൽ-ഗുസൈനും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പലസ്തീൻ യുദ്ധത്തിൽ ആദ്യമായിട്ട് ഒരു മന്ത്രിയെ കൊലപ്പെടുത്തി എന്നുള്ള വാർത്തകൾ ഇപ്പോൾ പുറത്തു വരികയാണ്. പലസ്തീൻ മന്ത്രി ഇഹാബ് അൽ-ഗുസൈനെയാണ് കൊല്ലപ്പെടുത്തിയിരിക്കുന്നത്. ലോകമാകെ ഇപ്പോൾ വൈറലായ ഒരു വാർത്തയാണ്.ഇസ്രായേലിന്റെ അക്രണമണം, അത് അവരെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന്റെ കാഠിന്യവും അവരുടെ പോരാട്ടവീര്യവും ലോകത്തിനു മുമ്പിൽ ഒരു മന്ത്രിയെ തന്നെ കൊലപ്പെടുത്തിയെന്ന് തെളിയിക്കുമ്പോൾ പലസ്തീനെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴിൽസഹമന്ത്രിയയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

യുദ്ധത്തിന്റെ 275 മത്തെ ദിവസമാണ് ജൂലൈ 7 . പലസ്തീന് ലഭിച്ച ഒരു വൻ തിരിച്ചെടി തന്നെയാണ് ഇത്. ഭീകരരെ മാത്രമല്ല ഇസ്രായെൽ വധിക്കുന്നത് പലസ്തീൻരെ മന്ത്രിയെ വരെ കൊലപ്പെടുത്തിയിരിക്കുന്നു. സാധാരണ ഗവൺമെന്റിന്റെ പ്രതിനിധികൾ ഏറ്റവും സുരക്ഷിതമായ രഹസ്യ കേന്ദ്രങ്ങളിൽ ഇരുന്ന യുദ്ധം ടെയ്യുകയും, ഉത്തരവുകൾ കൊടുക്കുകയും ചെയ്യുകയാണ് പതിവ്. യുദ്ധത്തിൽ ഗവൺമെന്റിന്റെ പ്രതിനിധികളും ഇത്തരം ഭരണാധികാരികളും ഒക്കെ കൊലപ്പെടുത്താൻ വളരെ അത്യപൂർവ്വം ആയിട്ടുള്ള കാര്യമാണ് അവരൊക്കെ രഹസ്യം ആയിട്ടുള്ള കേന്ദ്രങ്ങളിൽ ഇരുന്ന യുദ്ധം നയിക്കുകയായിരുന്നു. മന്ത്രി കൊല്ലപ്പെട്ടു എന്ന് പറയുമ്പോൾ എത്ര ദുർബലമാണ് പലസ്തീന്റെ പ്രതിരോധം ഹമാസിന്റെ വ്യക്തമാക്കുന്നത് കൊല്ലപ്പെട്ടപ്പോൾ തന്നെ എത്രമാത്രം പലസ്തീനും ദുർബലമാണ് എന്ന് മനസ്സിലാക്കി.

 

എന്നിട്ടും യുദ്ധം എന്തുകൊണ്ട് അവസാനിപ്പിക്കുന്നില്ല. ഇസ്രായോലിന്റ ബന്ദികളെ എന്തുകൊണ്ട് വിട്ടുകൊടുക്കുന്നില്ല. യുദ്ധത്തിന് വഴിത്തിരിവുണ്ടാകും. അമേരിക്ക അടക്കമുള്ള രാജ്യങ്ങളും ഇസ്രായേലിനെ മുന്നോട്ടു ഒരു യുദ്ധത്തിലേക്ക് കൊണ്ടുപോകുവാൻ വിലക്കുന്ന നടപടികൾ ഉണ്ടാകും.പക്ഷെ കഴിഞ്ഞ ദിവസം ഖത്തറിൽ ഹമാസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം സന്തോഷം നല്‍കുന്നതാണ്. ഇസ്രായേല്‍ പ്രതിനിധികള്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ദോഹയില്‍ നിന്ന് മടങ്ങി.ഖത്തര്‍ തലസ്ഥാനമായ ദോഹ തന്നെയാണ് ഇസ്രായേല്‍-പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് വേദിയാകുന്നത്. അമേരിക്കയും ഈജിപ്തും സമാധാനം പുലരാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ, ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരും ഇതില്‍പ്പെടുമെന്നാണ് വിവരം.

 

ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. ബന്ദിളെ വിട്ടയക്കുവാൻ വലിയ ചർച്ചകളാണ് 275 ദിവസമായിട്ടും നടക്കുന്നത്. അവരുടെ രാജ്യത്ത് കേറി പിടിച്ചുകൊണ്ടുപോയ അവരുടെ പൗരന്മാരെ വിട്ടുകൊടുക്കണം എന്ന് പറയുമ്പോൾ 275 ദിവസവും കുത്തിയിരുന്ന് ഇത്തരത്തിൽ ഏറ്റവും വലിയ പ്രവർത്തിയും ഭീകരാക്രമണം നടത്തുമ്പോൾ ആണ് യുദ്ധം അവസാനിക്കാത്തത് , ഹമാസിനെ സംബന്ധിച്ചിടത്തോളംഅവരുടെ രാജ്യത്ത് നിന്ന് പിന്മാറി സമാധാനപൂർണമായിട്ടുള്ള ഒരു നാളുകൾ അവർക്ക് വേണം ഇനിയൊരു യുദ്ധം ഇസ്രായേൽ അധിനിവേശം ഉണ്ടാവുകയില്ല എന്നാണ് ന്യായം, അത് അംഗീകരിക്കുകയില്ല.തങ്ങളുടെ രാജ്യത്ത് കയറിയാണ് ആദ്യം യുദ്ധം തുടങ്ങിയത് ഇനിയൊരു യുദ്ധം ഇത്തരത്തിൽ ഉണ്ടാകാതിരിക്കാൻ യുദ്ധം നടത്തിയ ഭീകര സംഘടന ഉന്മൂലനം ചെയ്യുക എന്നത്.

 

ഹമാസിനെ നശിപ്പിക്കുക, അത് ആദ്യം തന്നെ തീരുമാനിച്ചതാണ്,ഇത്തരം നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് യുദ്ധത്തിന് ഒരു വിരാമം ഉണ്ടാകാതെ പോകുന്നത്. ഏറ്റവും പുതിയ വിവരങ്ങള്‍...അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച സമാധാന നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിര്‍ദേശങ്ങളോട് ഹമാസ് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടില്‍ മാറ്റം വന്നിരുന്നില്ല. ഇതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം.ഹമാസിനെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടങ്ങിയത്. ഇതുവരെ ഇക്കാര്യത്തില്‍ ഇസ്രായേല്‍ വിജയം കണ്ടിട്ടില്ല. ഇതാണ് ആക്രമണം നിര്‍ത്തിവയ്ക്കുന്നതില്‍ നിന്ന് നെതന്യാഹുവിനെ പിന്തിരിപ്പിക്കുന്നത്. ഇസ്രായേല്‍ സൈന്യവും സര്‍ക്കാരും രണ്ടു തട്ടിലാണ് എന്ന വിവങ്ങളും പുറത്തുവന്നിരുന്നു. മാത്രമല്ല, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതും നെതന്യാഹുവിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

ഇസ്രായേലിന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് എന്നാണ് ഹമാസിന്റെ രണ്ട് നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ തങ്ങള്‍ യുദ്ധം നിര്‍ത്തുകയുള്ളൂ എന്ന നിബന്ധനയില്‍ അയവ് വരുത്താന്‍ ഹമാസ് തയ്യാറായിട്ടുണ്ട് എന്നാണ് പുതിയ വിവരം.ഖത്തറിനെയാണ് ഹമാസ് തങ്ങളുടെ നിലപാട് അറിയിച്ചിട്ടുള്ളതത്രെ.ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ പൗരന്മാരെ വെടിനിര്‍ത്തലിന്റെ ഭാഗമായി വിട്ടയച്ചേക്കും. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിന്റെ മേധാവിയും ഉന്നത ഉദ്യോഗസ്ഥരുമാണ് ദോഹയിലെത്തി. ഹമാസുമായി പരോക്ഷ ചര്‍ച്ചയാണ് നടത്തിയത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇവര്‍ ടെല്‍ അവീവിലേക്ക് മടങ്ങി. ചര്‍ച്ചയുടെ ഉള്ളടക്കം നെതന്യാഹുവിനെ അറിയിക്കും. ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

 

മൂന്ന് ഘട്ടങ്ങളായിട്ടാണ് വെടിനിര്‍ത്തല്‍ പൂര്‍ണമായി നിലവില്‍ വരിക. ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. വെടി നിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തറില്‍ നടക്കുമെന്നാണ് വിവരം.അതേസമയം, ടെല്‍ അവീവ്-ജറുസലേം ഹൈവെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. യുദ്ധം നിര്‍ത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഇസ്രായേലിലെ പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (5 minutes ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (19 minutes ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (40 minutes ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (41 minutes ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (44 minutes ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (46 minutes ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (52 minutes ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (54 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (1 hour ago)

പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി  (1 hour ago)

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും  (1 hour ago)

യുവാവിന്റെ അവസ്ഥ അതിദയനീയം  (1 hour ago)

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends