Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

ഗാസയിൽ ആഞ്ഞടിച്ച് ഇസ്രായേൽ; ഷെജയ്യയിൽ ഇസ്രായേലിനു സമ്പൂർണ്ണ വിജയം .. എത്രയും വേഗം മുഴുവൻ പലസ്തീനികളോടും ഗാസ വിട്ടുപോകാനുള്ള അന്ത്യ ശാസനം നൽകി IDF..

11 JULY 2024 07:06 PM IST
മലയാളി വാര്‍ത്ത

More Stories...

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ഗാസയിൽ ആഞ്ഞടിച്ച് ഇസ്രായേൽ .എത്രയും വേഗം മുഴുവൻ പലസ്തീനികളോടും ഗാസ വിട്ടുപോകാനുള്ള അന്ത്യ ശാസനം നൽകി IDF . ഹമാസിന്റെ അവസാന ശ്വാസവും മധ്യ ഗാസയിൽ നിലച്ചു എന്നും ഈ ഭൂമിയിൽ ഇനി ഹമാസ് ഇല്ലെന്നും ഇസ്രായേൽ സൈന്യം... ഗാസയിലെ ഭൂമി ഒന്നര കിലോമീറ്റർ ദൂരം സ്ഫോടനത്തിൽ ഉയർന്ന് പൊങ്ങി എന്നും ജൂത പടയുടെ നില്പ് തന്നെ ഭയമുണ്ടാക്കുമെന്നും ആണ് ഗാസയിൽ നിന്നുള്ള റിപ്പോർട് .

ഹമാസുൾപ്പടെയുള്ള പലസ്തീൻ തീവ്രവാദഗ്രൂപ്പുമായി നടത്തുന്ന പോരാട്ടത്തിനൊടുവിൽ ഹമാസിന്റെ തലച്ചോറും, പ്രധാന ഭീകര താവളവും ആയ ഷെജയ്യയിൽ ഇസ്രായേലിനു സമ്പൂർണ്ണ വിജയം ഉണ്ടായിരിക്കുകയാണ്‌. എട്ട് പ്രധാന തീവ്രവാദ തുരങ്കങ്ങൾ തകർക്കാനായി നടത്തിയ സ്ഫോടനത്തിൽ ഭൂമി പിളർക്കുന്ന ശബ്ദമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയത്. ഇസ്രയേല്‍ അതിര്‍ത്തികള്‍ ഭേദിച്ചു വന്ന ഹമാസ് പോരാളികളോടുള്ള പ്രത്യാക്രമണത്തോടെയാണ് യുദ്ധത്തിന് തുടക്കമായത്. പിന്നീട് ഉഗ്ര പോരാട്ടമായിരുന്നു ലോകം കണ്ടത്. ഗാസ ലക്ഷ്യമിട്ട് ഇസ്രേയേലില്‍ നിന്ന് മിസൈലുകളും ബോംബര്‍ വിമാനങ്ങളും ആകാശത്തു വട്ടമിട്ടു പറന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് തോന്നിയ സകല സ്ഥലങ്ങളിലും ഇസ്രയേല്‍ ബോംബിട്ടു, മിസൈല്‍ വര്‍ഷിച്ചു. നൂറു കണക്കിന് പേരാണ് ഓരോ ദിവസവും ഗാസയില്‍ മരിച്ചു വീണത്.

 

 

 

ഇപ്പോൾ ഗസയിൽ ബോംബ് ആക്രമണം ശക്തമാക്കുകയാണെന്നും ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടുള്ള ലഖുലേഖകൾ ഇസ്രഈൽ സൈന്യം വ്യോമ മാർഗം വിതരണം ചെയ്തു. പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ ഓഫീസിന് മുകളിൽ ബോംബ് വർഷം തുടരുന്നതിനിടെയാണ് ഇസ്രഈൽ സൈന്യത്തിന്റെ മുന്നറിയിപ്പ്.

‘ഗസ നഗരത്തിലെ എല്ലാവരും ‘ എന്ന തലക്കെട്ടോടുകൂടിയ ലഖുലേഖയിൽ ഗസയുടെ തെക്കൻ പ്രദേശത്തേക്ക് ജനങ്ങളോട് പലായനം ചെയ്യാൻ ആവശ്യപ്പെടുന്നു. അതോടൊപ്പം നിലവിൽ അരലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന നഗരപ്രദേശം അപകട മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഹമാസിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും സുരക്ഷിത പ്രദേശത്തേക്ക് പോകാനുള്ള വഴികൾ സൈന്യം സജ്ജമാക്കിയിട്ടുണ്ടെന്നും ലഖുലേഖയിൽ പറയുന്നു.

 

ഈ ഭൂമിയിൽ മുമ്പ് നിറയേ ഹമാസ് ഭീകരന്മാരായിരുന്നു. അവരായിരുന്നു ഈ നാട് ഭരിച്ചത്. ഇപ്പോൾ ഹമാസ് ഈ ഭൂമിക്ക് മുകളിൽ ഇല്ല. ഇസ്രായേൽ എടുത്ത ശപഥം പൂർത്തിയാക്കികാക്കഴിഞ്ഞു . ഹമാസിന്റെ ഏറ്റവും വലിയ താവളമായ ഷെജയ്യയിൽ നിന്ന് അവരെ ഉന്മൂലനം ചെയ്തു എന്നും മാധ്യമ സംഘം എഴുതി അറിയിച്ച കുറിപ്പിൽ പറയുന്നു.

ഇതുവരെ ഇസ്രയേലും ഹമാസും ഏറ്റുമുട്ടിയതില്‍ വച്ചേറ്റവും രക്തരൂഷിതമായ യുദ്ധമാണ് ഇനി നടക്കാൻ പോകുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗാസയിലെ ഹമാസിനെ വകവരുത്തുമെന്ന പ്രഖ്യാപനം അന്വര്‍ഥമാക്കാനായാണ് ഇനി ബാക്കി യുദ്ധം എന്നുറപ്പിക്കുന്നതാണ് ഇസ്രായേൽ സൈന്യത്തിന്റെ നടപടി ..

യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗാസ നഗരം മൊത്തത്തിൽ ഒഴിയാൻ ആവശ്യപ്പെടുന്നത്.

 

ജൂൺ 27ന് നഗരത്തിലെ ഒരു ഭാഗത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ഇസ്രഈൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് പ്രദേശങ്ങൾ കൂടി ഒഴിയാൻ ആവശ്യപ്പെട്ടു. ഗസ സിറ്റിയിൽ നിന്ന് അൽ-ബാലയിലെയും അൽ-സാവിയയിലെയും ഷെൽട്ടറുകളിലേക്ക് താമസക്കാർക്ക് രണ്ട് സുരക്ഷിത റോഡുകൾ ഒരുക്കിയിട്ടുണ്ടെന്നും പരിശോധന കൂടാതെ തന്നെ ജനങ്ങൾക്ക് ഈ വഴിയിലൂടെ കടന്ന് പോകാമെന്നും ലഖുലേഖയിൽ സൈന്യം പറയുന്നുണ്ട്.

നഗരത്തിലെ ഷുജയ്യ ജില്ലയിൽ ഇസ്രാഈൽ സൈന്യം ആക്രമണം അഴിച്ച് വിടുകയും കരയുദ്ധങ്ങൾ രൂക്ഷമാവുകയും ചെയ്തതോടെ പതിനായിരക്കണക്കിന് ജനങ്ങൾ ഇതിനകം ഗസ വിട്ട് പലായനം ചെയ്തിട്ടുണ്ട്. പലസ്തീനികൾക്കായുള്ള യു.എൻ ഏജൻസിയായ യു.എൻ. ആർ. ഡബ്ള്യു.എയുടെ ഗസയിലെ ആസ്ഥാനത്തിനുള്ളിൽ ഇസ്രാഈൽ സൈന്യം ആക്രമണം നടത്തിയിരുന്നു. അതോടൊപ്പം ഫലസ്തീനികളോട് സുരക്ഷിതമെന്ന് പറഞ്ഞ പ്രദേശമായ അൽ ബാലയിലും ഇസ്രഈൽ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്.

ഇസ്രഈലിന്റെ ഒഴിപ്പിക്കൽ ഉത്തരവിൽ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം നടക്കുന്ന മേഖലകളിലേക്ക് പോകാൻ അവർ ഫലസ്തീൻ ജനതയോട് പറയുന്നു എന്നാണ് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസുകാര്‍ ബന്ദികളാക്കിയ ഇരുനൂറ്റമ്പതോളം പേരില്‍ എത്രപേര്‍ ജീവനോടെ ബാക്കിയുണ്ടെന്ന കാര്യത്തില്‍ വലിയ ആശങ്ക ഇപ്പോഴുമുണ്ട്.

ബുധനാഴ്ച ഖത്തറിൽ പുനരാരംഭിച്ച വെടിനിർത്തൽ ചർച്ചകൾ , ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയ്ക്ക് വിരുദ്ധമാണ് ഇപ്പോഴുള്ള ഇസ്രായേൽ ആക്രമണം എന്ന് ഹമാസ് നേതാക്കൾ കുറ്റപ്പെടുത്തി . ഈജിപ്ത്, യുഎസ്, ഇസ്രായേൽ എന്നിവയുടെ ഇൻ്റലിജൻസ് മേധാവികളും ഖത്തർ പ്രധാനമന്ത്രിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് . ബോംബാക്രമണം, കൂട്ടക്കൊലകൾ, ഒഴിപ്പിക്കൽ എന്നിവ തീവ്രമാക്കിക്കൊണ്ട് ചർച്ചകൾ ഇസ്രായേലിനു അനുകൂലമാക്കി എടുക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഹമാസിൻ്റെ ഉന്നത ഉദ്യോഗസ്ഥൻ ഹൊസാം ബദ്രാൻ ആരോപിച്ചു . അതേസമയം മുഴുവൻ ബന്ധികളെയും മോചിപ്പിച്ചത്തിനു ശേഷമേ ഈ വെടിനിർത്തൽ ചർച്ചകൾക്ക് ഫലമുണ്ടാകൂ എന്നാണ് നെതന്യാഹു പറയുന്നത് .

ഇസ്രഈൽ സൈനിക ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ കുറഞ്ഞത് 38 ,243 പേർ കൊല്ലപ്പെട്ടെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (6 minutes ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (55 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (1 hour ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (1 hour ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (1 hour ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (2 hours ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (3 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (4 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (4 hours ago)

Malayali Vartha Recommends