യുവതിപ്രവേശനം വീണ്ടുമൊരു അഗ്നി പരീക്ഷയക്ക് ഒരുങ്ങി കേരളപോലീസ്; ശബരിമലയില്‍ മണഡലകാലത്ത് എത്തുന്ന യുവതികള്‍ സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ

ശബരിമലയില്‍ മണഡലകാലത്ത് എത്തുന്ന യുവതികള്‍ സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാടാണ് കേരളപോലീസ് സ്വീകരിച്ചിരിക്കുന്നത്.
സുരക്ഷ ഒരുക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്വമെന്നതാണ് പിണറായി പോലീസ് നിലപാട്. ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സുരക്ഷയെരുക്കാന്‍ പ്രത്യേക കമ്മറ്റി രൂപികരിച്ചുവെന്നും ലോക്‌നാള് ബെഹ്‌റ പറഞ്ഞു. പ്രായദേഭമന്യേ സ്ത്രികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സൂപ്രീംകോടതി വിധി നടപ്പാക്കേണ്ടത് പോലീസിന്റെ ബാധ്യതയാണ് എന്നും ശബരിമലയില്‍ അക്രമം നടത്തിയ കുടുതല്‍.
ആളുകള്‍ക്ക് എതിരെ നടപടിയെടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വംമാണ് എന്നും ബെഹ്റ പറഞ്ഞു. എന്നാല്‍ കേരളപോലീസിന്റെ നിലപാട് വിശ്വാസികളെ ചോടിപ്പിച്ചിരിക്കുകയാണ് . തുലമാസ പൂജകള്‍ക്കായി നടന്ന ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കിയ പോലീസ് മലയാളികളുടെയും വിശ്വാസികളുടെ കണ്ണിലെ കരടായി തീര്‍ന്ന പിണറായി സര്‍ക്കാര്‍ ഭകതരുടെ വിശ്വാസത്തിനെതിരെയും ശബരിമലയിലെ ആചാരാനുഷ്ഠാനഎതിരെയും എന്നതിന് തെളിവാാണ് ഇത്.എന്നാല്‍ സുവതികള്‍ക്ക് സംര്കഷണം നല്‍കണമെന്ന നിലപാട് ശബരിമലയെ വീണ്ടുമൊരു സംഘര്‍ഷഭുമിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശ ബരിമലയില്‍ അക്രമ സംഭവങ്ങവുമായി ബനധപ്പെട്ട് ഇതിനോടകം തന്നെ 2061പേരെ വിവിധ ജില്ലകളിൽ നിന്ന് അറസ്റ്റ് ചെയതതായി ലേക് നാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം 700 പേരെയാണ് അറസ്റ്റ് ചെയതത്.
https://www.facebook.com/Malayalivartha























