Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു; ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിസ്സംഗത

15 NOVEMBER 2014 09:48 AM IST
മലയാളി വാര്‍ത്ത.

More Stories...

തേക്കടി പുഷ്പമേളക്ക് ഒരുക്കങ്ങൾ തുടങ്ങി... ഏപ്രിൽ ഒന്നു മുതൽ മെയ് മൂന്ന് വരെ നടക്കുന്ന തേക്കടി പുഷ്പമേളയുടെ പന്തലിന്റെ കാൽനാട്ടുകർമം നടന്നു

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിനി ജാസ്‌ലിയ ജോൺസണിന്റെ സംസ്കാരം ഇന്ന്...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു.അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 141 അടി കഴിഞ്ഞെന്നു തമിഴ്‌നാട് മുന്നറിയിപ്പു നല്‍കി. ഇത് തദ്ദേശ വാസികളെ പരിഭ്രാന്തിയാക്കിയിട്ടുണ്ട്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിയാര്‍ കടുവാസങ്കേതത്തിലെചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്‌നാടു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കിയിട്ടും ജലനിരപ്പ് ഉയരുകയാണ്. ഇതേത്തുടര്‍ന്നു പെരിയാര്‍ തീരത്തെ ജനങ്ങളെ വീടുകളില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാത്രിയില്‍ ജലനിരപ്പു വീണ്ടും ഉയര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കടുത്തപ്രതിഷേധമാണുയരുന്നത്. നിര്‍ദേശം നടപ്പാക്കാന്‍ രാത്രിയില്‍ എത്തിയ റവന്യൂ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധവുമായി തീരദേശവാസികള്‍ രംഗത്തെത്തി. വെള്ളം 140 അടിക്ക് മുകളില്‍ ഉയര്‍ന്നപ്പോഴാണ് കേരളത്തിന ് ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എന്തും നേരിടാന്‍ കേരളം സജ്ജം എന്നു പറയുന്ന സര്‍ക്കാര്‍ ഇതുവരെ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യമില്ലെന്നാണു നാട്ടുകാരുടെ പരാതി. രാത്രി വൈകിയും സ്ഥലത്തു സംഘര്‍ഷാവസ്ഥയാണ്.
ഇരുനൂറോളം പോലീസുകാരെ ദുരന്തസാധ്യത പ്രദേശത്തു വിന്യസിച്ചു. 30 അംഗ അഗ്‌നിശമന സേനയും സജ്ജം. സേര്‍ച്ച് ലൈറ്റുകള്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പാടാക്കി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനം മൂന്നു വാഹനങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
ദുരന്തമുണ്ടായാല്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം മുമ്പു സ്ഥാപിച്ചതു പലയിടത്തും പ്രവര്‍ത്തനരഹിതമാണ്. ഇവ ഇന്ന് ഉച്ചയ്ക്കുമുമ്പു പ്രവര്‍ത്തക്ഷമമാക്കുമെന്നു സുരക്ഷാചുമതലയുള്ള എ.ഡി.എം: മോഹനന്‍പിള്ള അറിയിച്ചു. എല്ലാ വില്ലേജുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കനത്ത മഴയുണ്ട്. ഇതുമൂലം അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കൂടി. തുടര്‍ന്നാണ് ഒഴുക്കിക്കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്. 456 ഘനയടിയില്‍നിന്ന് 900 ആക്കിയാണ് വെള്ളത്തിന്റെ അളവ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ സെക്കന്‍ഡിലും 3,357 ഘനയടി ജലം അണക്കെട്ടില്‍ ഒഴുകിയെത്തുന്നുവെന്നാണു തമിഴ്‌നാടിന്റെ കണക്ക്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടും 12, 13 ഷട്ടറുകളുടെ തകരാര്‍ പരിഹരിച്ചിട്ടില്ല. ഏത് അടിയന്തര സാഹചര്യത്തിലും തുറന്നു വെള്ളമൊഴുക്കാന്‍ സജ്ജമാക്കേണ്ടവയാണ് ഇവ.
അണക്കെട്ടിന്റെ പുറംചുവരുകളിലെ ചോര്‍ച്ച ശക്തമായതായാണ് റിപ്പോര്‍ട്ട്. ബേബി ഡാമില്‍ ജലനിരപ്പ് 35 അടിയായി ഉയര്‍ന്നു. ബേബി ഡാമിന്റെ അസ്ഥിവാരത്തു കൂടിയുള്ള നീരൊഴുക്ക് അസ്വഭാവികമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തിയ ശേഷമേ കൊണ്ടു പോകുന്ന വെള്ളത്തിന്റെ തോത് ഉയര്‍ത്തുകയുള്ളെന്നാണു തമിഴ്‌നാടിന്റെ നിലപാട്. എന്നാല്‍ കേരളം സമീപിക്കുന്നത് ഉദാസീനമായ നിലപാടാണ് എന്ന് ആരോപണമുണ്ട്. സംസ്ഥാനത്തിന്റെ ആശങ്കകള്‍ ബോധ്യപ്പെടുത്തി തമിഴ്‌നാടു മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ പോലും കേരളം തയാറാകുന്നത് കഴിഞ്ഞദിവസമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ഏതു സാഹചര്യവും നേരിടാന്‍ കേരളം സജ്ജമാണെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്
പറഞ്ഞു. ആറ് പഞ്ചായത്തുകളിലായി 2,000 പേര്‍ക്കു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. അടിയന്തരസാഹചര്യത്തില്‍ ജനങ്ങളെ ഏങ്ങനെ ഒഴിപ്പിക്കണമെന്നു നിര്‍ദേശം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ തയാറാക്കിയിട്ടുണ്ട്. തീപിടുത്തം അടക്കമുളള ദുരന്തങ്ങള്‍ നേരിടാന്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങുമെന്നു മന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയിരക്കണക്കിന് പുഷ്പ, ഫല,സസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും വിവിധ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നതാണ് മേള  (2 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (2 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (3 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (3 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (3 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (3 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (4 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (4 hours ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (4 hours ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (4 hours ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (4 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (5 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (5 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (5 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (5 hours ago)

Malayali Vartha Recommends