Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

നിസ്സാരകാര്യങ്ങള്‍ക്ക് കറങ്ങിനടക്കുന്നവര്‍ വായിക്കണം ഈ കുറിപ്പ്... അനിയത്തി മരിച്ചു ,കയ്യെത്തും ദൂരത്തായിട്ടും ഒരുനോക്കു കാണാന്‍  സാധിക്കാതെ ചേച്ചി..ലോക്ക് ഡൗണിലെ നൊമ്പരക്കാഴ്ച്ചകള്‍

28 MARCH 2020 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

രാജ്യത്ത് ലോക്ക്ഡൗണ്‍ ശക്തമായിട്ടും ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ പുറത്തുകറങ്ങി നടക്കുന്നവര്‍ നിരവധിയാണ്. പോലീസിനോട് തട്ടിക്കയറുന്നവരും കുറവല്ല.എന്നാല്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഉറ്റവരുടെ അന്ത്യയാത്രയില്‍ പോലും കൂടെ നില്‍ക്കാന്‍ കഴിയാതിരുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. തൊട്ടടുത്തുണ്ടായിട്ടും അടുത്തുചെന്ന് കാണാനോ ഒരു ചുംബനം കൊടുക്കാനോ അവര്‍ക്കു സാധിച്ചിട്ടില്ല എന്നത് എത്ര വേദന ജനകമാണ് . ഇപ്പോള്‍ ദേവികുളം സബ് കളക്ടര്‍ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. തന്റെ സ്വന്തം അനിയത്തിയുടെ മരണവിവരം തൊട്ടടുത്ത വീട്ടിലിരുന്ന് അറിഞ്ഞിട്ടും കാണാന്‍ പറ്റാതിരുന്ന ഒരു ചേച്ചിയെക്കുറിച്ചാണ് സബ് കളക്ടര്‍ കുറിച്ചത്. ക്വാറന്റീനില്‍ ആയിരുന്നു ചേച്ചി. അവസാനമായി അനുജത്തിയെ കാണണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പെണ്‍കുട്ടി തന്നെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ വേദനയാവുകയാണ് ഈ സഹോദരിമാരുടെ അനുഭവം.

ദേവികുളം സബ് കക്ടറുടെ ഫേയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..
മൂന്നാറില്‍ ഇന്നലെ ഒരു മരണം ഉണ്ടായി. പേടിക്കണ്ട കൊറോണ അല്ല. വളരെ ?നാളുകളായി ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ആണ് മരിച്ചത്.പറഞ്ഞുവരുന്നത് ഈ കുട്ടിയെ പറ്റി അല്ല, ഈ കുട്ടിയുടെ ചേച്ചിയെ പറ്റി ആണ്. ഈ കുട്ടിയുടെ ചേച്ചി കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി മറ്റൊരു വീട്ടില്‍ ൂൗമൃമിശേില ല്‍ ആണ്. ഈ കുട്ടിക്ക് ഇതു വരെ കൊറൊണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. രാവിലെ ഹെല്‍ത്ത് സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു ' സാര്‍ ചേച്ചിക്ക് അനിയത്തിയെ അടക്കം ചെയ്യുന്നതിന് മുന്‍പു ഒന്നു കാണണം എന്നു പറയുന്നു. പക്ഷെ ഈ കുട്ടി ൂൗൃമിശേില ല്‍ ആണ് , എന്താ ചെയ്യണ്ടത്'
കുറെ അലോചിച്ച ശേഷം റിസ്‌ക് ആണെങ്കിലും മാസ്‌ക് ഗ്ലോവ്‌സ് ഒക്കെ ഇട്ട് പൊലീസ് സംരക്ഷണത്തില്‍ ചേച്ചിയെ വീട്ടില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് സ്റ്റാഫ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു ' സാര്‍, ഒന്നും ആവശ്യം വന്നില്ല. ആ കുട്ടി വിളിച്ച് പറഞ്ഞു എനിക്ക് ഇപ്പൊ കൊറോണ ലക്ഷണങ്ങള്‍ ഒന്നുമില്ല പക്ഷെ ഇനി ഉള്ളില്‍ കിടപ്പുണ്ടെങ്കിലോ. ഞാന്‍ കാരണം അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവര്‍ അപകടത്തില്‍ ആവില്ലെ. അത് കൊണ്ട് ഞാന്‍ പോകുന്നില്ല എന്ന്'

പറഞ്ഞു വരുന്നത് പഴം വാങ്ങാനാ, പൈസ എടുക്കാനാ , ഇവിടെ അടുത്തു വരെ അല്ലെ പോയുള്ളു, ഞാന്‍ ഒറ്റക്കാ പോയെ എന്നൊക്കെ ഉള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഹീരസറീംി ലംഘിച്ച് പുറത്ത് ഇറങ്ങുന്നവര്‍ ഒന്നു ആലോചിക്കുക നമ്മുടെ സുരക്ഷക്ക് വേണ്ടി സ്വന്തം അനിയത്തിയെ അവസാനമായി ഒന്നു കാണണ്ട എന്നു തീരുമാനിച്ചവര്‍ പോലും നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി എങ്കിലും ഇനി ഉള്ള ദിവസങ്ങളില്‍ നിയമം അനുസരിച്ച് നമ്മുക്ക് വീടുകളില്‍ ഇരിക്കാം..
ലോക് ഡൌണ്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ് എന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും വീട്ടിലിരിക്കാന്‍ തയ്യാറാകാതെ അക്ഷമരായി പുറത്തേക്കിറങ്ങുന്നവര്‍ കേള്‍ക്കണം ഈ വാക്കുകള്‍. പോലീസുകാരും ഭരണാധികാരികളും ഇത്രയധികം കര്ശനമാകുന്നത്,നമ്മളോട് വീടിനകത്തിരിക്കാന്‍ പറയുന്നത് നമുക്ക് വേണ്ടിയാണ് എന്ന് എന്തുകൊണ്ടാണ് പലരും മനസിലാക്കാത്തത്.സര്‍ക്കാരിനോ നിയമപാലകര്‍ക്കോ എന്തെങ്കിലും നേട്ടത്തിന് വേണ്ടിയല്ല അവര്‍ ഇത്തരം ഒരു തീരുമാനം കടുപ്പിക്കുന്നത്. അത് കോവിഡ് -19 എന്ന..നമ്മളെയൊക്കെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മാരക വൈറസിനെ തങ്ങളാലാകും വഴി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികള്‍.ആ ചെറുത്തുനില്പിന് നമ്മുടെ സഹകരണമാണ് അവര്‍ക്കു വേണ്ടത്. അതുകൊണ്ടാണ് അവര്‍ വീടിനകതിരിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നത് അതിനുപോലും മടികാണിച്ച് നിസാരകാര്യത്തിനു ഇറങ്ങിനടക്കുന്നവര്‍ മാതൃകയാകേണ്ടത് ക്വാറന്റൈന്‍ പീരിയഡില്‍ ആയതുകൊണ്ടുമാത്രം ഉറ്റവര്‍ക്ക് അന്ത്യചുംബനം പോലും നല്‍കുന്നില്ല എന്നും അവസാനമായി ഒരു നോക്കുപോലും കാണാന്‍ തങ്ങള്‍ എത്തുന്നില്ല എന്നും തീരുമാനിക്കുന്നവരെയാണ്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (27 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (48 minutes ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (57 minutes ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (1 hour ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (4 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (4 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends