Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം


ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു...


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു


കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു.... പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കി, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപേരെത്തി


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..

നിസ്സാരകാര്യങ്ങള്‍ക്ക് കറങ്ങിനടക്കുന്നവര്‍ വായിക്കണം ഈ കുറിപ്പ്... അനിയത്തി മരിച്ചു ,കയ്യെത്തും ദൂരത്തായിട്ടും ഒരുനോക്കു കാണാന്‍  സാധിക്കാതെ ചേച്ചി..ലോക്ക് ഡൗണിലെ നൊമ്പരക്കാഴ്ച്ചകള്‍

28 MARCH 2020 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്തു തുലാവർഷമെത്തിയിട്ടില്ലെന്നു കാലാവസ്ഥാവകുപ്പ്

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ ഭാഗമായി 23ന് രാഷ്ട്രപതി ദ്രൗപതി മുർമു ശിവഗിരിയിൽ എത്തുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾ തകൃതിയിൽ

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ വൈകുന്നേരം 4ന് തുറക്കും....18 ന് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിന് നറുക്കെടുപ്പ്

കേരളപ്പിറവി ദിനത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനം

രാജ്യത്ത് ലോക്ക്ഡൗണ്‍ ശക്തമായിട്ടും ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ പുറത്തുകറങ്ങി നടക്കുന്നവര്‍ നിരവധിയാണ്. പോലീസിനോട് തട്ടിക്കയറുന്നവരും കുറവല്ല.എന്നാല്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഉറ്റവരുടെ അന്ത്യയാത്രയില്‍ പോലും കൂടെ നില്‍ക്കാന്‍ കഴിയാതിരുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. തൊട്ടടുത്തുണ്ടായിട്ടും അടുത്തുചെന്ന് കാണാനോ ഒരു ചുംബനം കൊടുക്കാനോ അവര്‍ക്കു സാധിച്ചിട്ടില്ല എന്നത് എത്ര വേദന ജനകമാണ് . ഇപ്പോള്‍ ദേവികുളം സബ് കളക്ടര്‍ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. തന്റെ സ്വന്തം അനിയത്തിയുടെ മരണവിവരം തൊട്ടടുത്ത വീട്ടിലിരുന്ന് അറിഞ്ഞിട്ടും കാണാന്‍ പറ്റാതിരുന്ന ഒരു ചേച്ചിയെക്കുറിച്ചാണ് സബ് കളക്ടര്‍ കുറിച്ചത്. ക്വാറന്റീനില്‍ ആയിരുന്നു ചേച്ചി. അവസാനമായി അനുജത്തിയെ കാണണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പെണ്‍കുട്ടി തന്നെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ വേദനയാവുകയാണ് ഈ സഹോദരിമാരുടെ അനുഭവം.

ദേവികുളം സബ് കക്ടറുടെ ഫേയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..
മൂന്നാറില്‍ ഇന്നലെ ഒരു മരണം ഉണ്ടായി. പേടിക്കണ്ട കൊറോണ അല്ല. വളരെ ?നാളുകളായി ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ആണ് മരിച്ചത്.പറഞ്ഞുവരുന്നത് ഈ കുട്ടിയെ പറ്റി അല്ല, ഈ കുട്ടിയുടെ ചേച്ചിയെ പറ്റി ആണ്. ഈ കുട്ടിയുടെ ചേച്ചി കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി മറ്റൊരു വീട്ടില്‍ ൂൗമൃമിശേില ല്‍ ആണ്. ഈ കുട്ടിക്ക് ഇതു വരെ കൊറൊണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. രാവിലെ ഹെല്‍ത്ത് സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു ' സാര്‍ ചേച്ചിക്ക് അനിയത്തിയെ അടക്കം ചെയ്യുന്നതിന് മുന്‍പു ഒന്നു കാണണം എന്നു പറയുന്നു. പക്ഷെ ഈ കുട്ടി ൂൗൃമിശേില ല്‍ ആണ് , എന്താ ചെയ്യണ്ടത്'
കുറെ അലോചിച്ച ശേഷം റിസ്‌ക് ആണെങ്കിലും മാസ്‌ക് ഗ്ലോവ്‌സ് ഒക്കെ ഇട്ട് പൊലീസ് സംരക്ഷണത്തില്‍ ചേച്ചിയെ വീട്ടില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് സ്റ്റാഫ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു ' സാര്‍, ഒന്നും ആവശ്യം വന്നില്ല. ആ കുട്ടി വിളിച്ച് പറഞ്ഞു എനിക്ക് ഇപ്പൊ കൊറോണ ലക്ഷണങ്ങള്‍ ഒന്നുമില്ല പക്ഷെ ഇനി ഉള്ളില്‍ കിടപ്പുണ്ടെങ്കിലോ. ഞാന്‍ കാരണം അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവര്‍ അപകടത്തില്‍ ആവില്ലെ. അത് കൊണ്ട് ഞാന്‍ പോകുന്നില്ല എന്ന്'

പറഞ്ഞു വരുന്നത് പഴം വാങ്ങാനാ, പൈസ എടുക്കാനാ , ഇവിടെ അടുത്തു വരെ അല്ലെ പോയുള്ളു, ഞാന്‍ ഒറ്റക്കാ പോയെ എന്നൊക്കെ ഉള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഹീരസറീംി ലംഘിച്ച് പുറത്ത് ഇറങ്ങുന്നവര്‍ ഒന്നു ആലോചിക്കുക നമ്മുടെ സുരക്ഷക്ക് വേണ്ടി സ്വന്തം അനിയത്തിയെ അവസാനമായി ഒന്നു കാണണ്ട എന്നു തീരുമാനിച്ചവര്‍ പോലും നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി എങ്കിലും ഇനി ഉള്ള ദിവസങ്ങളില്‍ നിയമം അനുസരിച്ച് നമ്മുക്ക് വീടുകളില്‍ ഇരിക്കാം..
ലോക് ഡൌണ്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ് എന്ന് വ്യക്തമായ ധാരണയുണ്ടായിട്ടും വീട്ടിലിരിക്കാന്‍ തയ്യാറാകാതെ അക്ഷമരായി പുറത്തേക്കിറങ്ങുന്നവര്‍ കേള്‍ക്കണം ഈ വാക്കുകള്‍. പോലീസുകാരും ഭരണാധികാരികളും ഇത്രയധികം കര്ശനമാകുന്നത്,നമ്മളോട് വീടിനകത്തിരിക്കാന്‍ പറയുന്നത് നമുക്ക് വേണ്ടിയാണ് എന്ന് എന്തുകൊണ്ടാണ് പലരും മനസിലാക്കാത്തത്.സര്‍ക്കാരിനോ നിയമപാലകര്‍ക്കോ എന്തെങ്കിലും നേട്ടത്തിന് വേണ്ടിയല്ല അവര്‍ ഇത്തരം ഒരു തീരുമാനം കടുപ്പിക്കുന്നത്. അത് കോവിഡ് -19 എന്ന..നമ്മളെയൊക്കെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മാരക വൈറസിനെ തങ്ങളാലാകും വഴി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികള്‍.ആ ചെറുത്തുനില്പിന് നമ്മുടെ സഹകരണമാണ് അവര്‍ക്കു വേണ്ടത്. അതുകൊണ്ടാണ് അവര്‍ വീടിനകതിരിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നത് അതിനുപോലും മടികാണിച്ച് നിസാരകാര്യത്തിനു ഇറങ്ങിനടക്കുന്നവര്‍ മാതൃകയാകേണ്ടത് ക്വാറന്റൈന്‍ പീരിയഡില്‍ ആയതുകൊണ്ടുമാത്രം ഉറ്റവര്‍ക്ക് അന്ത്യചുംബനം പോലും നല്‍കുന്നില്ല എന്നും അവസാനമായി ഒരു നോക്കുപോലും കാണാന്‍ തങ്ങള്‍ എത്തുന്നില്ല എന്നും തീരുമാനിക്കുന്നവരെയാണ്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം  (9 minutes ago)

ചർച്ച ചെയ്യുന്ന സിനിമ  (14 minutes ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം...  (20 minutes ago)

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്തു തുലാവർഷമെത്തിയിട്ടില്ലെന്നു കാലാവസ്ഥാവകുപ്പ്  (25 minutes ago)

ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ ഭാഗമായി 23ന് ...  (42 minutes ago)

പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ വേണ്ട  (44 minutes ago)

.18 ന് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിന് നറുക്കെടുപ്പ്  (51 minutes ago)

48 മണിക്കൂർ വെടിനിർത്തൽ  (1 hour ago)

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ ....  (1 hour ago)

രഹസ്യാന്വേഷണ ഏജൻസികൽ അന്വേഷണം തുടങ്ങി  (1 hour ago)

മുഖ്യമന്ത്രി ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി....  (1 hour ago)

അന്തിമ തീരുമാനം നവംബർ  (1 hour ago)

കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്  (1 hour ago)

കടൽ ഉൾവലിഞ്ഞു..... കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെയുള്ളത്....    (2 hours ago)

ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്  (10 hours ago)

Malayali Vartha Recommends