Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

അമ്മ മരിച്ചെന്നു താൻ പറഞ്ഞിട്ടില്ല:തിരുവനന്തപുരത്ത് എത്തിയ ഉടൻ മൊബൈൽ വിറ്റു :കാശുമായി എത്തിയപ്പോൾ കണ്ടത് !!തൃശൂരിൽ നിന്നും ഓട്ടോയിൽ എത്തിയ യുവാവിന്റെ വെളിപ്പെടുത്തൽ

07 AUGUST 2020 04:32 PM IST
മലയാളി വാര്‍ത്ത


തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ച് കൊണ്ട് വന്ന ശേഷം പണം നല്‍കാതെ ഡ്രൈവറെ കബളിപ്പിച്ചിരുന്നു. ആ വിഷയത്തിൽ ആരോപണ വിധേയനായ പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്തിനെതിരെ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അയാൾ തന്നെ പുതിയ വാദവുമായി രംഗത്ത് വന്നിരിക്കിന്നു. അമ്മ മരിച്ചെന്ന് പറഞ്ഞു ഓട്ടം വിളിച്ചെന്നായിരുന്നു ഓട്ടോക്കാരൻ രേവത് പറഞ്ഞത്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മൊബൈല്‍ വിറ്റ് പണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ മടങ്ങിയതിനാലാണു പണം കൊടുക്കാന്‍ സാധിക്കാത്തതെന്നുമാണ് നിശാന്തിന്റെ വാദം. .

ഓട്ടോ ഡ്രൈവറായ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി രേവത് ബാബുവിനെ നിശാന്ത് കബളിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത് ഉദിയന്‍കുളങ്ങര സ്വദേശിയും ഒന്ന് രണ്ട് സിനിമകളിലൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ് നിശാന്ത്. ഓട്ടോക്കാരൻ രേവത് ആണ് ആദ്യം താൻ കബളിപിജിക്കപ്പെട്ടു എന്ന പരാതി ആദ്യം പറഞ്ഞത്. അമ്മ മരിച്ചു, അവസാനമായി ഒരു നോക്കുകാണാന്‍ തിരുവനന്തപുരത്തെത്തിക്കണമെന്ന് പറഞ്ഞ് ഓട്ടം വിളിച്ചെന്നും തിരുവനന്തപുരത്തെത്തിയപ്പോള്‍ പണം നല്‍കാതെ മുങ്ങിയെന്നുമാണ് രേവതിന്റെ പരാതി. എന്നാല്‍ അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് നിശാന്ത് വാദിക്കുന്നത്.

തിരുവനന്തപുരത്തെത്തിയ ശേഷം ഏഴായിരം രൂപയ്ക്ക് താൻ മൊബൈല്‍ വിറ്റു. പണവുമായി തിരികെ വന്നപ്പോള്‍ ഓട്ടോക്കാരനെ കണ്ടില്ലെന്നും പറയുകയാണ് നിഷാന്ത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയില്‍ വരാനുണ്ടായ സാഹചര്യം മുതല്‍ വഴിയില്‍ കണ്ടയാള്‍ക്ക് ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റു എന്നുവരെയാണ് നിശാന്തിന്റെ വാദം. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഇതുവരെയും പൊലീസ് തയാറായിട്ടില്ല. ഇതിനിടയിൽ രേവതിനെ സഹായിക്കാൻ നിരവധി പെർ മുന്നോട്ടു വന്നിരുന്നു. മാത്രമല്ല ഈ കേസ് നടത്താൻ ആവശ്യമായ തുകയും വാഗ്ദ്ധാനം ചെയ്തിരുന്നു. നിർധന കുടുമ്പത്തിലെ അംഗമാണ് രേവത് എന്ന ചെറുപ്പക്കാരൻ. തന്റെ നിഷ്കളങ്കതയും സഹതാപ മനസ്സും എല്ലാവരെയും അത്ഭുതപ്പെ ടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആരോപണ വി ്‌ധേയനായ നിഷാന്ത്‌ പുതിയ വാദം ഉന്നയിച്ചിരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (8 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (13 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (17 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (26 minutes ago)

സ്വര്‍ണവില കുറഞ്ഞു  (56 minutes ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends