Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഓക്സിജന്‍ ക്ഷാമം; പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്ന ആവശ്യം ശക്തം

11 MAY 2021 08:26 PM IST
മലയാളി വാര്‍ത്ത

കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഓക്സിജന്‍ ക്ഷാമം. കണ്ണൂരില്‍ നിന്ന് കൊണ്ടുവരുന്ന സിലിണ്ടറുകളുടെ എണ്ണം തികയാത്തതും മംഗളൂരുവില്‍ നിന്നുള്ള സിലിണ്ടര്‍ വിതരണം നിലച്ചതും ആണ് ഇപ്പോള്‍ ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെ അവശേഷിക്കുന്ന സിലിണ്ടറുകളുടെ എണ്ണം നാലായി കാസര്‍കോട് നഗരത്തിലെ അരമന ആശുപത്രിയില്‍ കുറഞ്ഞു.

 

 

ഒരു ദിവസം മുൻപേ ആശുപത്രി അധികൃതര്‍ ഓക്സിജന്‍ വാര്‍ റൂമില്‍ പത്ത് സിലിണ്ടര്‍ അടിയന്തരമായി വേണമെന്ന് അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. അതിന് പിന്നാലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് വലിയ സിലിണ്ടറുകള്‍ എത്തിച്ചാണ് സ്ഥിതി നിയന്ത്രണാതീമാക്കിയത്. ആരോഗ്യവകുപ്പ് ഈ പ്രതിസന്ധി പരിഗണിക്കാന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇ. കെ. നായനാര്‍ ആശുപത്രിയിലും ഇന്നലെ ഇതിന് സമാനമായ സംഭവം ഉണ്ടയായി. അടിയന്തരമായി ഓക്സിജന്‍ സിലിണ്ടറുകള്‍ കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട് നിന്നും എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്.

കാഞ്ഞങ്ങാട് നിന്ന് പെട്ടെന്ന് തന്നെ അഞ്ച് സിലിണ്ടറുകള്‍ എത്തിച്ചതോടെ ഇ .കെ നായനാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള 3 രോഗികളുടെ ജീവന്‍ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കുറഞ്ഞത് 300 ഓക്സിജന്‍ സിലിണ്ടറുകളാണ് ഒരു ദിവസം ജില്ലയില്‍ നിലവില്‍ ആവശ്യമുള്ളത്. 200 എണ്ണം മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ എത്തുന്നത്. വാര്‍ റൂമില്‍ നിന്ന് കണ്ണൂരിലെ

ഓക്സിജന്‍ പ്ലാന്‍റിലേക്ക് സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടുന്നതനുസരിച്ച്‌ ശുപാര്‍ശ നല്‍കുന്നുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ പ്ലാന്‍റില്‍ നിന്ന് ആവശ്യത്തിന് സിലിന്‍ഡറുകള്‍ എത്തുന്നില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (1 hour ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (3 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (3 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (3 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (6 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (6 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (7 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (7 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (7 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends