Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സ്വന്തം രാമേട്ടനായി പ്രവാസലോകം... ഷേഖുമായും ഇന്ത്യന്‍-കേരള ഭരണകൂടവുമായും അടുത്ത് ബന്ധമുള്ള രാമേട്ടനെ രക്ഷിക്കാനായി ഒരു അവസാന ശ്രമം

02 SEPTEMBER 2015 10:13 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

അറ്റ്‌ലസ് രാമചന്ദ്രന്‍ പ്രവാസികള്‍ക്ക് സ്വന്തം രാമേട്ടനാണ്. ആശ്രയിച്ചെത്തുന്നവരെ ഒരിക്കലും വെറും കൈയ്യോടെ മടക്കിവിടാത്ത സഹൃദയന്‍. എന്തിന് സാധാരണക്കാര്‍ക്കും രാമേട്ടനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അതിനാല്‍ തന്നെയാണ് രാമേട്ടന്റെ അറസ്റ്റ് വാര്‍ത്ത വന്നപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രവാസികള്‍ നീങ്ങിയതും.
രാമേട്ടന്റെ പൊതു പ്രവര്‍ത്തനങ്ങളും സാധാരണക്കാര്‍ക്കായുള്ള നിരവധി പ്രവര്‍ത്തനങ്ങളും എല്ലാം ഇപ്പോള്‍ നന്ദിയോടെ ഓര്‍മ്മിക്കുകയാണ് പ്രവാസികള്‍. തങ്ങളുടെ രാമേട്ടനായി ഒരു കൈ സഹായം ചെയ്യാന്‍ വെമ്പല്‍ കൊള്ളുകയാണ് പ്രവാസികള്‍. പക്ഷെ ഈ 1000 കോടി എവിടെ നിന്നും ഒപ്പിക്കും. രാമേട്ടന്‍ പുറത്തുവന്നാല്‍ അതെല്ലാം ഈസിയായി കൊടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനാല്‍ ഇപ്പോള്‍ രാമേട്ടന്റെ മോചനമാണ് ആവശ്യം.
1980 കളിലാണു അദ്ദേഹം കുവൈറ്റില്‍ തന്റെ ആദ്യത്തെ ജുവല്ലറി തുടങ്ങുന്നത്. സ്വര്‍ണ്ണ വിപണനത്തില്‍ സുതാര്യത നില്‍നിര്‍ത്താനായി 24 കാരറ്റിനും 22 കാരറ്റീനും പ്രത്യേക വിലനിശ്ചയിക്കുന്ന പതിവു ചെറുകിട മേഖലയിലേക്കു കൊണ്ടുവന്നത് അറ്റ് ലസ് രാമചന്ദ്രനായിരുന്നു. 1990 കളിലാണു യു.എ. ഇ യുടെ പ്രസിഡന്റും ദുബായിയുടെ ഭരണാധികാരികൂടിയായിരുന്ന മുഹമ്മദ് ബിന്‍ അല്‍ റഷീദ് അല്‍മക്തൂം സ്വര്‍ണ്ണ ബിസിനസ്സും ദുബായിയുടെ ഷോപ്പിങ്ങ് ഫെസ്റ്റീവലില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചതും ദുബായ് ഗോള്‍ഡ് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി എം.എം രാമചന്ദ്രനെ നിയമിച്ചതും ആണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായത്. \"\"
ഇന്ത്യാ ഗവര്‍മെന്റിലും യുഎഇ ഭരണകൂടത്തിലും കേരള സര്‍ക്കാരിലും രാമചന്ദ്രനുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം. ഈ ബന്ധം അല്‍പമൊന്ന് അലിവു  കാട്ടിയാല്‍ രാമചന്ദ്രന്റെ മോചനം സാധ്യമാകും. പക്ഷെ സാമ്പത്തിക കുറ്റം പൊറുക്കാന്‍ പറ്റാത്തതായി കാണുന്ന യുഎഇ സര്‍ക്കാര്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടില്ല. ബാങ്കുകളുടെ നിലനില്‍പ്പാണ് യുഎഇയുടെ അടിത്തറ. അവിടെ നിന്നാണ് 1000 കോടിയുടെ തിരിമറി നടന്നത്. അത് തിരിച്ചടയ്ക്കാനുള്ള ജാമ്യം കിട്ടിയാല്‍ മോചനത്തില്‍ സര്‍ക്കാര്‍ ഇടപെടും. 
ഇത്തരത്തിലാണ് ദുബായ് പൊലീസ് ചര്‍ച്ച നടത്തുന്നത്. പതിനഞ്ചോളം ബാങ്കുകള്‍ക്ക് നല്‍കേണ്ട 1000 കോടി രൂപയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ താമസിയാതെ വ്യക്തത വരുത്താന്‍ കഴയുമെന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് നല്‍കുന്ന സൂചന.
15 ബാങ്കുകളില്‍ നിന്നാണ് രാമചന്ദ്രന്‍ കടമെടുത്തത്. 1000 കോടിയുടെ തിരിച്ചടവ് പ്രശ്‌നം യുഎഇ റിസര്‍വ്വ് ബാങ്കിന്റെ ശ്രദ്ധയിലും വന്നിട്ടുണ്ട്. കടുത്ത നടപടികള്‍ വേണ്ടി വന്നത് ഈ സാഹചര്യത്തില്‍ കൂടിയാണ്. അതേസമയം മുതലാളിമാരായ ചില പ്രവാസി മലയാളികള്‍ രാമചന്ദ്രന് എതിരായും നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ 6 മാസമായി വിവിധ ബാങ്കുകള്‍ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ നല്കിയ ചെക്കുകള്‍ വണ്ടിച്ചെക്കുകള്‍ ആയിരുന്നു ഈ ചെക്കുകള്‍ മടങ്ങിയതാണ് ഇപ്പോഴത്തേ നടപടികള്‍ക്ക് മുഖ്യ കാരണം. ചെക്കുകള്‍ മടങ്ങിയത് ദുബൈയില്‍ ക്രിമിനല്‍ കുറ്റമാണ്. അതു തന്നെയാണ് രാമചന്ദ്രന്റെ മോചനത്തിനുള്ള പ്രധാന തടസ്സവും. ഈ കേസുകള്‍ പിന്‍വലിക്കപ്പെട്ടാല്‍ മാത്രമേ രാമചന്ദ്രന് പുറത്ത് വരാന്‍ കഴിയൂ. ഇതികം 5 ബാങ്കുകളുടെ പരാതികള്‍ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. അറ്റ്‌ലസിന്റെ ഗള്‍ഫിലേ എല്ലാ ശാഖകളും ഹള്‍ഫ് സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. ബാങ്കുകള്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതിന്റെ മുന്നോടിയാണ് ഈ നടപടി.\"\"
വായ്പ നല്‍കിയ ബാങ്കുകളുടെ സ്‌റ്റോക്ക് രജിസ്റ്ററും ഇന്‍ വന്ററിയും പ്രകാരം രാമചന്ദ്രന്റെ ഷോറൂമുകളില്‍ 1375 കിലോ സ്വര്‍ണം അറ്റ് ലസിന്റെ ഗള്‍ഫിലേ ഷോറൂമുകളില്‍ സ്‌റ്റോക്ക് ഉണ്ടാകണം. എന്നാല്‍ പൊലീസും ബാങ്കും നേരിട്ട് നടത്തിയ പരിശോധനയില്‍ വെറും 5കിലോ സ്വര്‍ണം മാത്രമാണ് 60 ഷോറൂമുകളില്‍ കണ്ടെത്താനായത്. ഇതിനെ വഞ്ചനയായും വിലയിരുത്തുന്നു. ദുബായിലെ ബാങ്കുകളില്‍ നിന്ന് പണം കടമെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് വഴിമാറ്റിയെന്നതാണ് കുറ്റം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിലാണ് ദുബായ് പൊലീസ് പെടുത്തിയിരിക്കുന്നത്. അതും ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 1000 കോടിയുടെ ജാമ്യത്തുക കിട്ടിയാല്‍ മാത്രമേ ബാങ്കുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ. അതിനിടെ ഗള്‍ഫിലെ ആസ്തികള്‍ വിറ്റ് കടം ഒഴിവാക്കുന്നതും അറ്റ്‌ലസിന്റെ പദ്ധതിയിലുണ്ട്. രാമചന്ദ്രനേയും മകള്‍ മഞ്ജുവിനേയും ജയിലില്‍ നിന്ന് പുറത്തുകൊണ്ടു വരാന്‍ അതുമാത്രമേ വഴിയൂള്ളൂവെന്നാണ് അറ്റ്‌ലസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. ഇതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.\"\"
അതിനിടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ബാങ്കുകളുടെ സംയുക്ത യോഗം നാളെ ചേരും. ഈ യോഗമാകും നിര്‍ണ്ണായകം. അറ്റ്‌ലസ് മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുലകള്‍ ഈ യോഗം അംഗീകരിച്ചാല്‍ രാമചന്ദ്രനും മകള്‍ക്കും ജയിലില്‍ നിന്ന് പുറത്തുവരാനാകും. എന്നാല്‍ പണം തിരിച്ചു പിടിക്കാന്‍ മാര്‍ഗങ്ങള്‍ വ്യക്തമാകാതെ ഒത്തു തീര്‍പ്പിനില്ലെന്ന സൂചനകള്‍ ബാങ്കുകളുടെ പ്രതിനിധി നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നാളത്തെ യോഗം നിര്‍ണ്ണായകമാകും.
ഇവിടെയാണ് പ്രവാസ ലോകത്തിന് സഹായിക്കാന്‍ പറ്റുക. ഭരണ കൂടങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി ബാങ്കുകളുടെ കര്‍ക്കശ നിലപാട് മയപ്പെടുത്താന്‍ വന്‍ സ്വാധീനമുള്ള പ്രവാസി മലയാളികള്‍ക്ക് കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (10 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

Malayali Vartha Recommends