തിരുവനന്തപുരം കാട്ടാക്കടയിൽ ബധിരയും മൂകയുമായ വയോധികയെ തോക്ക് ചൂണ്ടി കവർച്ച നടത്തിയാക്കന്മാർക് എട്ടിൻ്റെ പണി!! കമ്മൽ മുക്കുപണ്ടമെന്ന സത്യം അറിയാതെ മോഷ്ടാക്കൾ!! സംഭവം നടന്നത് ഇന്ന് രാവിലെ..

കളിയക്കോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. രതീഷിന്റെ ഭാര്യാമാതാവിന്റെ കമ്മലുകൾ മോഷ്ടാക്കൾ കൊണ്ടു പോയി. ഇന്ന് രാവിലെ ആറിനും ഏഴിനും ഇടയിലാണ് സംഭവം. കാട്ടാക്കട മുതിയാവിള കളിയകോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
സംഭവസമയത്ത് രതീഷിന്റെ ഭാര്യാമാതാവ് കുമാരിയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അകത്ത് കടന്ന മോഷ്ടാവ് ബധിരയും മൂകയുമായ കുമാരിയെ തോക്ക് ചൂണ്ടി കമ്മൽ ഊരി വാങ്ങി. തുടർന്ന് ഇവരെ മർദ്ദിച്ച ശേഷം ബൈക്കിൽ രക്ഷപെടുകയായിരുന്നു.
മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്.വീടിലെ ഗൃഹനാഥനും ഭാര്യയും രവിലെ ആറേകാലോടെ പള്ളിയിൽപോവുകയിരുന്നു ഈ സമയം വീടിലെ വാതിൽ കെട്ടിയിടാൻ ഇവർ മറാകുകയായിരുന്നു.ഈ സമയം ഭദ്രയും മൂകയുമായ അമ്മയും രണ്ടു കൊച്ചുകുട്ടികളുമായിരുന്നു മാത്രമായിരുന്നു വീടിൽ ഉണ്ടായിരുന്നത്.
രാവിലെ ഉറക്കമെഴുനേറ്റ 'അമ്മ തോട്ടടങ്ങുതാ മുറിയിലെ കള്ളനെ കാണുകയായിരുന്നു മുഖം മുടിയും കൈ ഉറയും ധരിച്ചിരുന്നത് ഇയാൾ.ഈ അമ്മയെ കണ്ടയുടനെ മിണ്ടരുതെ ഏന് പറഞ്ഞ് തോക്കു ചൂടുങ്കയായിരുന്നു തുടരുന്നു കാതിലെ കമ്മൽ ആവശ്യപ്പെട്ടു .തോക്ക് കണ്ടുപിടിച്ച ഈ സ്ത്രീ കമൽ ഊരുനല്കി.കൈലുണ്ടായിരുന്ന കമൽ കൊടുത്തിട്ടിട്ടും കള്ളൻ ഈ അമ്മെയ് ഉപാദാരവിച്ചു കൈമുഷ്ടി മടിക്കി അമ്മയുടെ മുത്തിൾ ഇടിച്ചതായി പോലീസിൽ പരാതി പെട്ടിട്ടുണ്ട് .
അതേസമയം നഷ്ടപ്പെട്ട കമ്മൽ മുക്കുപണ്ടമാണെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിൽ വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ ഉണ്ടോയെന്ന് തിരഞ്ഞ ശേഷമാണ് മോഷ്ടാക്കൾ മടങ്ങിയത്. അലമാരയിലെ വസ്ത്രങ്ങൾ ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സമീപത്തെ കഞ്ചാവ് മാഫിയകളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം
https://www.facebook.com/Malayalivartha


























