Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു; പക്ഷേ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്; അപകടകരമായ അവരുടെ പ്രസ്താവനയിൽ മതി മറന്ന് വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ സംഘികൂട്ടങ്ങൾക്കും കൂടെ മൂക്കുകയറിടേണ്ടതുണ്ട്; പ്രതികരിച്ച് ഫാത്തിമ താഹിലിയ

02 JULY 2022 12:27 PM IST
മലയാളി വാര്‍ത്ത

പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്. അത് എന്തെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ. ഫാത്തിമയുടെ കുറിപ്പ് ഇങ്ങനെ; പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു.

പക്ഷേ അവർ ഗുരുതരമായ ഒരു പ്രസ്താവന നടത്തി ഇത്രയും ദിവസം കഴിഞ്ഞുള്ള ഈ നടപടി താൽക്കാലിക പരിഹാരം മാത്രമേ ആവൂ. പേരിന് ബി.ജെ.പി അവരെ സസ്പെൻറ് ചെയ്തെങ്കിലും, അധികാരത്തിന്റെ എല്ലാ സഹായവും അവർക്ക് ലഭ്യമാവുന്നുണ്ട്. അത് കൊണ്ട് തന്നെ അപകടകരമായ അവരുടെ പ്രസ്താവനയിൽ മതി മറന്ന് വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ സംഘികൂട്ടങ്ങൾക്കും കൂടെ മൂക്കുകയറിടേണ്ടതുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശം മൂലം രാജ്യത്തുണ്ടായ ദുരന്തങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാദമായ ചര്‍ച്ച ഞങ്ങള്‍ കണ്ടിരുന്നു. നൂപുര്‍ശര്‍മ പറഞ്ഞ രീതിയും ശരീരഭാഷയും പിന്നീട് താനൊരു അഭിഭാഷകയാണെന്നു പറയുന്നതും ലജ്ജാകരമായിത്തോന്നി. രാജ്യത്ത് ഇതേച്ചൊല്ലി നിരവധി അക്രമങ്ങള്‍ നടന്നു.

ഏറ്റവും ഒടുവില്‍ രാജസ്ഥാനിലെ ഉദയ്പൂരിലും ഒരാളുടെ ജീവന്‍പോയി. അവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടതാണെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പര്‍ദിവാല എന്നിവര്‍ പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ എഫ്.ഐ.ആറുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ശര്‍മയുടെ ഹര്‍ജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'വിരോഷിന്റെ വിവാഹം', ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് താരങ്ങള്‍  (3 hours ago)

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യവിധിയില്‍ അസാധാരണത്വമെന്ന് മന്ത്രി പി രാജീവ്  (4 hours ago)

മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം  (4 hours ago)

ആരോഗ്യ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി  (4 hours ago)

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍  (4 hours ago)

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി  (4 hours ago)

കരുനാഗപ്പള്ളിയില്‍ മാരക ലഹരിമരുന്നുകളുമായി 25കാരന്‍ എക്‌സൈസ് പിടിയില്‍  (4 hours ago)

തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ വന്‍ വീഴ്ചകള്‍ പ്രകടമാണെന്ന് കെ.സി. വേണുഗോപാല്‍  (4 hours ago)

കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (5 hours ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (6 hours ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (6 hours ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (7 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends