Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

രശ്മിയാണ് ഏറ്റവും ഹോട്ട്... ഒരു രാത്രിക്ക് 80,000 രൂപ; ഭാര്യയെ ഹോട്ടലില്‍ എത്തിച്ചത് ഭര്‍ത്താവ് രാഹുല്‍; ചുംബനക്കാരെ പോലീസ് കുടുക്കിയത് സിനിമാക്കഥ പോലെ

18 NOVEMBER 2015 12:36 PM IST
മലയാളി വാര്‍ത്ത.

More Stories...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

അധ്യാപകരെ അകത്താക്കി സ്‌കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയ സമരാനുകൂലികള്‍...ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനല്‍കാതിരുന്നതോടെ, ചവിട്ടി പൊളിച്ച് പോലീസ്..

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോര്.. പരിപാടിയിൽ മന്ത്രി വി.ശിവൻകുട്ടിയും അതിഥിയായിരുന്നെങ്കിലും പങ്കെടുത്തില്ല..മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ വരാൻ സാധിച്ചില്ല..

ചുംബന സമരത്തിന്റെ നേതാക്കള്‍ തന്നെ പെണ്‍വാണിഭ സംഘമായി മാറിയപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രശ്മിയുടെ ഒരു രാത്രിക്ക് 80,000 രൂപയാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ വിലപേശലിലൂടെ ഇത് 50,000ത്തില്‍ വരെ എത്തുമെന്നും കണ്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ വില്‍പ്പനയ്ക്ക് വെക്കുന്ന വിധത്തില്‍ ഫേസ്ബുക്കിലെ കൊച്ചു സുന്ദരികള്‍ എന്ന കമ്മ്യൂണിറ്റി പേജുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് ചുംബന സമര നായകനിലേക്കും ഭാര്യയിലേക്കും നീണ്ടത്. രണ്ട് മാസത്തോളമായി നീണ്ടു നിന്ന പൊലീസ് നടപടികള്‍ക്ക് ഒടുവിലാണ് രാഹുലും ഭാര്യ രശ്മി ആര്‍ നായരും വലയിലായത്.
മുമ്പ് മനുഷ്യാവകാശ കമ്മീഷന്‍ ആയിരിക്കവേ ഡിഐജി എസ് ശ്രീജിത്തിന് വിദേശത്തു നിന്നുള്ള ഒരു കൂട്ടം പ്രവാസികളാണ് കൊച്ചു സുന്ദരികയെപ്പറ്റി വിവരം കിട്ടിയത്. കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് കമ്മ്യൂണിറ്റി വഴി പെണ്‍വാണിഭവും കൊച്ചു കുട്ടികളുടെ ചിത്രങ്ങളും പോലും ദുരുപയോഗം ചെയ്യുന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. \"\"
ഇത് പ്രകാരം അന്വേഷണം നടത്തി ഈ പേജ് അധികൃതര്‍ പൂട്ടിച്ചിരുന്നു. എന്നാല്‍, അടുത്തിടെ വീണ്ടും സജീവമായ ഈ പേജില്‍ പെണ്‍വാണിഭക്കാര്‍ തമ്പടിക്കുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം സമര്‍ത്ഥമായാണ് ഈ ഗ്രൂപ്പിനെ ഉപയോഗിച്ചിരുന്നത്. െ്രെകംബ്രാഞ്ച് ഐജിയായി ശ്രീജിത്ത് ചുമതലയേറ്റത് മുതല്‍ വീണ്ടും ഈ പെണ്‍വാണിഭ സംഘത്തെ കുരുക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
\"\"കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസര്‍ക്കോട് സ്വദേശിയുമായ അബ്ദുള്‍ ഖാദര്‍ അഫ്‌സല്‍ എന്ന അക്ബറാണ് കൊച്ചു സുന്ദരികള്‍ എന്ന പേജിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളെയാണ് പൊലീസ് ആദ്യം വലയിലാക്കിയത്. രണ്ട് മാസത്തോലമായി കൊച്ചു സുന്ദരി എന്ന പേജ് പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു. ഇവിടെ നടക്കുന്ന ഇടപാടുകളും ചര്‍ച്ചകളും കമന്റുകളും പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. മാംസവ്യാപാരം നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ പൊലീസുകാര്‍ ആവശ്യക്കാര്‍ എന്ന വ്യാജേന അക്ബറുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു.
\"\"ബിസിനസുകാര്‍ ആണെന്നും നിങ്ങളുടെ കൂട്ടത്തിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ കാണിക്കണമെന്നും പറഞ്ഞപ്പോള്‍ അക്ബര്‍ രശ്മി ആര്‍ നായരുടെ പടമാണ് ആദ്യം നല്‍കിയത്. കൂട്ടത്തില്‍ ഏറ്റവും കുടതല്‍ പണം മുടക്കേണ്ടത് ഇവര്‍ക്കാണെന്നും പറഞ്ഞു.
ഇടപാടുകാരെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട പൊലീസുകാരുമായി വിശ്വാസ്യത സ്ഥാപിച്ച ശേഷമാണ് അക്ബറും കൂട്ടരും രശ്മിയുടെ പടം നല്‍കിയത്. ഒരു രാത്രിക്ക് 80,000 രൂപയാണ് ഇടപാടുകാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിലപേശല്‍ നടത്തി ഇത് 50,000ത്തില്‍ ഒതുക്കുകയാണ് ഉണ്ടായത്.
\"\"കൂടുതല്‍ പെണ്‍കുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അക്ബര്‍ തന്റെ ഭാര്യ മുബീനയുടെ ചിത്രവും നല്‍കി. രശ്മി കഴിഞ്ഞാല്‍ ഇവര്‍ക്കാണ് കൂടുതല്‍ പണം നല്‍കേണ്ടതെന്നായിരുന്നു ഇവരുടെ പക്ഷം. എന്നാല്‍ അധികം പ്രായമാകാത്ത പെണ്‍കുട്ടികള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അതും തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് അക്ബര്‍ ഡീല്‍ ഉറപ്പിക്കുകയായിരുന്നു. ഇത് അനുസരിച്ച് പൊലീസുകാര്‍ 8000 രൂപ അഡ്വാന്‍സായും നല്‍കി. തുടര്‍ന്ന് പെണ്‍വാണിഭ റാക്കറ്റിലെ കണ്ണികളുമായി ബന്ധപ്പെട്ട ഓരോരുത്തരെയും പിടൂകൂടാന്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങിതിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച്ച രാത്രി മലപ്പുറത്തു നിന്നും തുടങ്ങി കൊച്ചിയില്‍ എത്തിയപ്പോഴാണ് രശ്മിയും രാഹുലും അടക്കമുള്ളവര്‍ കുടുങ്ങിയത്. നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലില്‍ എത്താനാണ് അക്ബറും സംഘവും നിര്‍ദ്ദേശിച്ചിരുന്നത്. മൊത്തം മൂന്ന് ലക്ഷം രൂപയുടെ ഇടപാടാണ് ഉറപ്പിച്ചിരുന്നത്. ഹോട്ടലില്‍ എത്തിയ പൊലീസ് ആദ്യം മുബീനയെയാണ് അറസ്റ്റു ചെയ്തത്. പിന്നീട് മുബീനയുടെ ഫോണ്‍ ഉപയോഗിച്ച് മറ്റുള്ളവരെയും ട്രാക്ക് ചെയ്തു. രശ്മി അടക്കമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് ഉറപ്പിക്കാനും പൊലീസിന് ഫോണ്‍ വഴി സാധിച്ചു.
ഭര്‍ത്താവ് രാഹുല്‍ പശുപാലനൊപ്പമായിരുന്നു രശ്മി ഹോട്ടലില്‍ എത്തിയത്. ഇവര്‍ എത്തിയതോടെ പൊലീസ് അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍, തന്റെ ഭാര്യയുടെ കാര്യത്തില്‍ മാത്രമേ തനിക്ക് ബന്ധമുള്ളെന്നും മറ്റു പെണ്‍കുട്ടികളുടെ കാര്യം അറിയില്ലെന്നുമാണ് രാഹുല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, കൊച്ചു സുന്ദരി പേജിന്റെ അഡ്മിന്‍ കൂടിയാണ് രാഹുലെന്ന് പിന്നീട് വ്യക്തമായി. ഇയാള്‍ക്ക് സെക്‌സ് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ പിടിയിലായ പ്രതികളുടെ ഫോണ്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് എത്തിയ യുവതി പൊലീസ് വലയില്‍ ആകുമെന്ന് കണ്ട് വാഹനത്തില്‍ നിന്നും ഇറങ്ങാതെ ഓടിച്ചു പോകുകയുമാണ് ഉണ്ടായത്. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളും പോസ്റ്റ് ചെയ്ത ഏഴു പേരെയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ പെണ്‍വാണിഭം നടത്തുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് വഴി പരിചയം നടിച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഇവരെ ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റുകളുമായി ബന്ധപ്പെടുത്തുകയാണ് പതിവ്. രശ്മി എസ്‌കോര്‍ട്ട് സര്‍വ്വീസുമായി ബന്ധപ്പെട്ട് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ രാഹുലിന്റെയും സംഘത്തിന്റെയും വലയില്‍ ആയിട്ടുണ്ടെന്നാണ് അറിവ്.
അറസ്റ്റു ചെയ്തവരെ തിരുവനന്തപുരം സൈബര്‍ െ്രെകം ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (2 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (2 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (2 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (2 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (2 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (3 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (3 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (3 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (3 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (3 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (6 hours ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (6 hours ago)

ഇരട്ടഗോളുമായി മെസി....  (7 hours ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (7 hours ago)

Malayali Vartha Recommends