തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പ്രതിഷേധം; മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബിജെപി; വമ്പൻ സമരത്തിൽ പകച്ച് മേയർ ആര്യ രാജേന്ദ്രൻ; സർക്കാരിന്റെ അടിത്തറയിളക്കി നഗര സഭയിൽ ബിജെപിയുടെ താണ്ഡവം

തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്. മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിരവധി പ്രവർത്തകർ കോർപ്പറേഷനിലേക്ക് എത്തിയിരിക്കുയാണ് . വമ്പൻ പ്രതിഷേധം അഴിച്ചുവിട്ടിരിക്കുകയാണ് സർക്കാർ. അതിന്റെ ദൃശ്യങ്ങൾ കാണാം;
അതേസമയം കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിർണായക വിധി ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചിരുന്നു. . നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വിധി. തിരുവനന്തപുരം കോര്‍പറേഷനും നെർക്കും സര്‍ക്കാരിനും ആശ്വാസമാണ് ഈ വിധി എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജിക്കാരൻ .
ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു പ്രധാന ആരോപണം. ഹർജിയിൽ പറയുന്ന മറ്റു ആരോപണങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നുവെന്നാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നത്. എന്നാൽ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നlഷേധിച്ചു. കത്തിന്‍റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വാദിച്ചു .
https://www.facebook.com/Malayalivartha


























