Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

നാണംകെട്ട് ഏമാന്‍... അവിഹിത ബന്ധം ആരോപിച്ച് പോലീസ് കോണ്‍സ്റ്റബിളിനെ ഭാര്യ പിടികൂടി; ജനങ്ങള്‍ നോക്കിനില്‍ക്കെ നാണം കെട്ട് പോലീസ്; തുടര്‍ച്ചയായി മര്‍ദ്ദിച്ച ശേഷം കോണ്‍സ്റ്റബിളിന്റെ വസ്ത്രമടക്കം യുവതി വലിച്ചുകീറി; തടയാന്‍ നോക്കിയവര്‍ക്കും കിട്ടി

17 DECEMBER 2022 09:21 AM IST
മലയാളി വാര്‍ത്ത

എത്ര വീരശൂര പരാക്രമികളായാലും വീട്ടില്‍ ഭാര്യയുടെ മുമ്പില്‍ എലിയായിരിക്കുമെന്നതാണ് നാട്ടുനടപ്പ്. അതിപ്പോള്‍ തെളിവ് സഹിതം പുറത്ത് വന്നിരിക്കുകയാണ്. അവിഹിത ബന്ധം ആരോപിച്ച് പൊലീസ് കോണ്‍സ്റ്റബിളിന് രണ്ടാം ഭാര്യയുടെ മര്‍ദ്ദനം. കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ പാര്‍ക്കില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ച്ചയായി മര്‍ദ്ദിച്ച ശേഷം കോണ്‍സ്റ്റബിളിന്റെ വസത്രമടക്കം യുവതി വലിച്ചുകീറി. എന്തിനാണ് മര്‍ദ്ദനമെന്ന് തിരക്കിയ ആളുകളോട് വിവാഹ ബന്ധത്തിന് പുറത്ത് മറ്റൊരാളുമായി ബന്ധം പുലര്‍ത്തിയിതിനാണ് മര്‍ദ്ദനം എന്ന് വിശദമാക്കിയ ശേഷം യുവതി മര്‍ദ്ദനം തുടരുകയായിരുന്നു.

നൌബാസ്റ്റ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ദുര്‍ഗേഷ് സോങ്കറിനാണ് രണ്ടാം ഭാര്യയില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റത്. അവിഹിത ബന്ധം പുലര്‍ത്തിയെന്ന ഇയാളുടെ ഭാര്യയുടെ പരാതിയില്‍ അടുത്തിടെയാണ് ഇയാളെ സേനയില്‍ നിന്ന് പുറത്താക്കിയത്. ആദ്യ ഭാര്യയുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു ദുര്‍ഗേഷ് ഇവരെ വിവാഹം ചെയ്തത്.

ഇവര് രണ്ട് പേരുമല്ലാതെ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചതാണ് നിലവിലെ മര്‍ദ്ദനത്തിന് കാരണമായതെന്നാണ് വിവരം. സംഭവം കണ്ടുനിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

അതേസമയം മുംബൈയില്‍ മറ്റൊരു സംഭവം അടുത്തിടെയുണ്ടായി. വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്ന ചിത്രങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റിലായി. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബിളായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് അറസ്റ്റിലായിരിക്കുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഭാര്യ അയച്ച നഗ്ന ചിത്രങ്ങള്‍ പ്രതി ഷെയര്‍ ചെയ്തുവെന്നാണ് പരാതി. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി ഇയാള്‍ തന്നെയാണ് അടുത്ത ബന്ധുക്കളെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്.

2017ലാണ് പരാതിക്കാരിയായ മുംബൈ സ്വദേശിനിയും പൂനെ സ്വദേശിയായ പ്രതിയും വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷം ജോലി ആവിശ്യാര്‍ത്ഥം യുവതി മുംബൈയില്‍ തിരികെയെത്തി. പുനൈയില്‍ സ്വകാര്യ കമ്പനിയിലെ സ്ഥിര ജോലിക്കാരനാണ് പ്രതി. ഇതിനിടെ ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞിനെ പൂനൈയില്‍ തനിക്കൊപ്പം നിര്‍ത്താന്‍ പ്രതി നിര്‍ബന്ധം പിടിച്ചിരുന്നു. അടുത്തിടെ കുഞ്ഞിനെ തനിക്കൊപ്പം മുംബൈയിലേക്ക് യുവതി കൊണ്ടുവന്നു. ഇത് പ്രതിക്ക് വൈരാഗ്യമുണ്ടാവാന്‍ കാരണമായി.

നിര്‍ബന്ധിച്ചിരുന്നു. ആദ്യ വഴങ്ങിയില്ലെങ്കിലും ഭര്‍ത്താവിനെ വിശ്വാസത്തിലെടുത്ത് പിന്നീട് ചിത്രങ്ങള്‍ നല്‍കി. നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. കുഞ്ഞിനെ മുംബൈയിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയുണ്ടായ തര്‍ക്കം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമായി. മാര്‍ച്ച് 11ാം തീയതി ഡ്യൂട്ടിയിലിരിക്കെയാണ് വനിതാ കോണ്‍സ്റ്റബിള്‍ തന്റെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പിക്കുന്നതായി തിരിച്ചറിഞ്ഞത്.

മുന്‍പ് പരാതിക്കാരി സുഹൃത്തുമായി നടത്തിയ ചാറ്റും ഭര്‍ത്താവ് അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി നിയമങ്ങള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അടുത്ത്‌ടെ മറ്റൊരു സംഭവവുമുണ്ടായി. ഭക്ഷണത്തില്‍ തലമുടി കണ്ട് പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ മുടി മുറിച്ചു. 30 കാരിയായ സീമ എന്ന യുവതിയുടെ മുടിയാണ് ഭര്‍ത്താവ് സഹീറുദ്ദീന്‍ വെട്ടിയത്. പിലിഭിത്തിലെ ഗജ്‌റൗള മിലാക് ഗ്രാമത്തിലാണ് സംഭവം നടന്നത്. സീമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സഹറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.

അത്താഴം കഴിക്കുന്നതിനിടെയാണ് സഹീറുദ്ദീന് ഭക്ഷണത്തില്‍ നിന്നും മുടി കിട്ടിയത്. തുടര്‍ന്ന് സഹീറുദ്ദീനും അമ്മ സുലേഖ ഖാത്തൂണും, ഭര്‍തൃസഹോദരന്‍ സമീറുദ്ദീനും ചേര്‍ന്ന് സീമയെ മര്‍ദ്ദിച്ചു. പിന്നാലെ യുവതിയുടെ മുടി ഭര്‍ത്താവ് വെട്ടിക്കളയുകയായിരുന്നു. 7 വര്‍ഷം മുന്‍പായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സീമ പരാതി നല്‍കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (20 minutes ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (38 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (39 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (45 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (1 hour ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (3 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (3 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends