Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..


താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..


  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു


പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..


ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

ലീഗിന് നല്ല പിള്ള സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ രക്ഷാതീരത്ത് അണയാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. മാമാങ്കം പോലെ കമ്മിറ്റി കൂടി തീരുമാനങ്ങളെടുത്തിരുന്ന കോണ്‍ഗ്രസ് പെട്ടെന്ന് കേഡര്‍ സ്വഭാവത്തിലേയ്ക്ക് മാറി. എന്നാല്‍ കോണ്‍ഗ്രസിന്റെ മാറ്റം ലീഗിനെ അടര്‍ത്തിയെടുക്കാനുള്ള സിപിഎം തന്ത്രം തിരിച്ചറിഞ്ഞാട്ടാണെന്നെതാണ് വാസ്തവം.

17 DECEMBER 2022 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...

കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുസ്ലീം ലീഗാണ് ചര്‍ച്ചാവിഷയം. ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ല മതേതര പാര്‍ട്ടിയാണെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ സിപി ഐയും കാനം രാജേന്ദ്രനും മാത്രമേ ചെറിയൊര് എതിര്‍പ്പെങ്കിലും പ്രകടിപ്പിരുന്നുള്ളൂ. സിപിഎം ആകട്ടെ ലീഗിനെ കെട്ടിപുണരാനായി കാത്തിരിക്കുകയാണ്.


ലീഗിന് നല്ല പിള്ള സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ രക്ഷാതീരത്ത് അണയാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. മാമാങ്കം പോലെ കമ്മിറ്റി കൂടി തീരുമാനങ്ങളെടുത്തിരുന്ന കോണ്‍ഗ്രസ് പെട്ടെന്ന് കേഡര്‍ സ്വഭാവത്തിലേയ്ക്ക് മാറി. എന്നാല്‍ കോണ്‍ഗ്രസിന്റെ മാറ്റം ലീഗിനെ അടര്‍ത്തിയെടുക്കാനുള്ള സിപിഎം തന്ത്രം തിരിച്ചറിഞ്ഞാട്ടാണെന്നെതാണ് വാസ്തവം.

സിപി ഐയുടെ എതിര്‍പ്പിനെ വകവെയ്ക്കുന്നില്ലെന്നാണ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നത്. കാരണം ലീഗ് എല്‍ഡിഫിലേയ്ക്ക് വന്നാല്‍ രണ്ടാം സ്ഥാനക്കാരായ സിപി ഐയ്ക്ക് അത് നഷ്ടപ്പെടുമെന്ന് അവര്‍ ഭയക്കുന്നുവെന്നതാണ് തങ്ങളുടെ അഭിപ്രായം. എന്നാല്‍ ലീഗ് ഇപ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. കോണ്‍ഗ്രസ് ശക്തിപ്പെട്ടു വരുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.

ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും അക്രമങ്ങളെ ചെറുത്തു നിറുത്താന്‍ കോണ്‍ഗ്രസ് ഇടതു പക്ഷത്തോടൊപ്പം ചേരണമെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്. കാരണം കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനകളോട് നിരന്തരം സംഘര്‍ഷത്തിലാണ്. എന്നാല്‍ ഇവര്‍ ഒരുമിച്ചു നിന്നാല്‍ ബിജെപിയെ ചെറുക്കാന്‍ കഴിയുമെന്ന കാഴ്ചപാടിലാണ് ലീഗ്.

സിപിഎം കോണ്‍ഗ്രസ് ഐക്യം കെട്ടിപടുക്കാനാണ് ലീഗ് ശ്രമം. അങ്ങനെയാരു ഐക്യമുണ്ടാക്കാന്‍ ലീഗ് നേരത്തെയും ശ്രമിച്ചിരുന്നു. അങ്ങനെ വരാനുള്ള സാധ്യതകള്‍ വിദൂരത്ത് പോലും ഇല്ലെന്ന് ലീഗ് അറിയാമെങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ പ്രാധാന്യം അവര്‍ മറച്ചു വെയ്ക്കാതെയാണ് കാര്യങ്ങള്‍ പറയുന്നത്.

ലീഗിന് പരിശുദ്ധ പദവി നല്കി ഒന്നിലേറെ തവണ എം.വി ഗോവിന്ദന്‍ പ്രസ്താവനകള്‍ നടത്തിയെന്നതും ശ്രദ്ധേയമാണ്. ഗോവിന്ദന്റെ പ്രസ്താവനകള്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമായ വിസധീകരണവും നല്കിയിരുന്നു. ലീഗിന്റെ കാഴ്ചപാടുകളാണ് മതേതരത്വം എന്നാണ് അവര്‍ പറയുന്നത്.
കേരളത്തില്‍ എന്തു വിഷയം ഉണ്ടായാലും അതിനെ മതത്തിന്റെ പേരില്‍ കൂട്ടി കുഴയ്ക്കുന്ന ലീഗ് നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം ന്റെ ലീഗ് പ്രേമം എന്നതും ശ്രദ്ധേയമാണ്. പിണറായി വിജയന്‍ ഒഴികെയുള്ള സിപിഎം നേതാക്കളെല്ലാം ലീഗിന് വിശുദ്ധ പദവി നല്കിയിരിക്കുകയാണ്.

എന്നാല്‍ ഇടതുപക്ഷത്തെ ഘടക കക്ഷികളില്‍ സിപി ഐ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് കെ.എം.മാണിയ്ക്കും അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനും സിപിഎം വിശുദ്ധ പദവി നല്കിയിരുന്നു. ഒടുവില്‍ മാണി കോണ്‍ഗ്രസിനെ കൂടെ കൂട്ടി തുടര്‍ ഭരണം ഉറപ്പായി. മാണി ഗ്രൂപ്പാകട്ടെ നട്ടെല്ലില്ലാതെ നാവ് ചലിപ്പിക്കാനാവാതെ എല്‍ഡിഎഫില്‍ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്.

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം തൊഴിലാളി വര്‍ഗപാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. .ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ഇടതിനുള്ളത്. അങ്ങനെ വരുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് കക്ഷി ചേരാന്‍ പറ്റിയത് കോണ്‍ഗ്രസ് മാത്രമാണ്. ഈ സാഹചര്യമാണ് ലീഗ് നേതാക്കളും പറയുന്നത്. എല്ലാവരും പറയുന്നത് ഒന്നു തന്നെയാണെങ്കിലും കേരള രാഷ്ട്രീയം വിട്ടൊരു മാറ്റത്തിനും ആരും തയ്യാറാകുന്നില്ലെന്നതാണ് ലീഗിന്റെ പരിഭവം.

 ഒരു രാഷ്ട്രീയപ്രശ്നത്തിലോ, പൊതുകാര്യത്തിലോ നിലപാട് വ്യക്തമാക്കാന്‍ സിപിഎമ്മിന് അധികാരമുണ്ട് അതിനെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നുള്ള കാനത്തിന്റെ മറുപടിയിലും ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി കാണുന്നില്ലെന്ന് വ്യക്തമാണ്. ലീഗിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യണമെന്ന ആവശ്യമാണ് ബിനോയ് വിശ്വം മുന്നോട്ട് വെച്ചിട്ടുള്ളത്. മാണി ഗ്രൂപ്പിനെ ചണ്ടിയായി വലിച്ചെറിയാന്‍ സമയമായെന്ന് സിപിഎം ചിന്തിക്കുന്നതില്‍ അദ്ഭുതമില്ല. ഇതു പോലെ എത്രയോ കക്ഷികളെ കൂടെ കൂട്ടി സ്‌നേഹം നടിച്ച് വലിച്ചു കീറി കണ്ടം തുണ്ടമാക്കിയിരിക്കുന്നു. എല്ലാവരും കൂടെ പറഞ്ഞ് പുകഴ്ത്തി ലീഗിനെ ഉത്തരത്തില്‍ കയറ്റിയിരുത്തതിന് പിന്നില്‍ വോട്ടല്ലാതെ മറ്റെന്താണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന ഓഡിയോ സന്ദേശം..  (5 minutes ago)

COURT പൊരിഞ്ഞ അടി  (1 hour ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (1 hour ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (1 hour ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (1 hour ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (1 hour ago)

കന്നി രാശി: വിഷുഫലം 2026  (1 hour ago)

ചിങ്ങം രാശി: വിഷുഫലം 2026  (2 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (2 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (2 hours ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (2 hours ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (2 hours ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends