Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

വീരന്‍വിറച്ചു, ജനതാദള്‍ (യു)യുഡിഎഫില്‍ തന്നെ തുടരുമെന്ന് വീരേന്ദ്രകുമാര്‍,രാജ്യസഭാ സീറ്റിനു പുറമേ ജെ.ഡി.യു. ആവശ്യപ്പെടുന്ന നിയമസഭാ സീറ്റുകളും യു.ഡി.എഫ്. വാഗ്ദാനം

17 FEBRUARY 2016 12:06 AM IST
മലയാളി വാര്‍ത്ത.

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

യു.ഡി.എഫില്‍ തുടരാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള മൂന്നു സീറ്റുകള്‍കൂടി ചോദിക്കാനും ജനതാദള്‍ (യു) തീരുമാനിച്ചു. കോഴിക്കോട്ട് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സഹസംഘടനാ പ്രസിഡന്റുമാരുടെയും യോഗമാണു തീരുമാനമെടുത്തത്.
യു.ഡി.എഫ്. വിടണമെന്നും വേണ്ടെന്നും പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണു നേതൃയോഗം വിളിച്ചുചേര്‍ത്തത്. 14 ജില്ലാ കൗണ്‍സിലുകളില്‍ പന്ത്രണ്ടും യു.ഡി.എഫ്. വിട്ട് ഇടതുപക്ഷത്തേക്കു പോകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്രകുമാറിനെക്കണ്ടു വാഗ്ദാനങ്ങള്‍ നല്‍കിയതിനു പുറമേ പാര്‍ട്ടിയില്‍ മന്ത്രി കെ.പി. മോഹനനും മുന്നണി വിടാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തി. രാജ്യസഭാ സീറ്റിനു പുറമേ ജെ.ഡി.യു. ആവശ്യപ്പെടുന്ന നിയമസഭാ സീറ്റുകളും യു.ഡി.എഫ്. വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നു സീറ്റുകള്‍ കൂടുതലായി ചോദിക്കാനാണു ജെ.ഡി.യു. നേതൃയോഗതീരുമാനം.
ബിഹാറില്‍ പാര്‍ട്ടിയുണ്ടാക്കിയ മഹാസഖ്യവിജയത്തിന്റെയും ദേശീയരാഷ്ട്രീയത്തിലെ പുതിയ സാഹചര്യത്തിന്റെയും വെളിച്ചത്തില്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്നു യോഗശേഷം പത്രസമ്മേളനത്തില്‍ വീരേന്ദ്രകുമാര്‍ പറഞ്ഞു. മുന്നണി വിടണമെന്നു ജില്ലാ കൗണ്‍സിലുകളില്‍ അഭിപ്രായമുയര്‍ന്നിരുന്നു എന്നതു ശരിയാണ്. എന്നാല്‍, തീരുമാനമെടുക്കേണ്ടതു പാര്‍ട്ടി നേതൃത്വമാണ്. സംസ്ഥാന കൗണ്‍സില്‍ ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ ചേരും. മുന്നണി വിടേണ്ട രാഷ്ട്രീയസാഹചര്യം ഇപ്പോഴില്ല. കേരളത്തില്‍ സംഘപരിവാറും ബി.ജെ.പിയും ശക്തിപ്പെടുകയാണ്. ഉത്തര്‍പ്രദേശിലും മറ്റും ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു പരാജയം നേരിട്ടപ്പോള്‍ കേരളത്തില്‍ ശക്തിയാര്‍ജിച്ചതു രാഷ്ട്രീയമായി വിലയിരുത്തണം. അതിന്റെകൂടി ഭാഗമായാണു യു.ഡി.എഫില്‍ തുടരാന്‍ തീരുമാനിച്ചത്. മന്ത്രി കെ.പി. മോഹനന്‍ പാര്‍ട്ടിക്കു വിരുദ്ധമായ നിലപാട് എടുത്തിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. കോരപ്പന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജയരാജനെതിരായ യു.എ.പി.എ. പിന്‍വലിക്കണം: വീരേന്ദ്രകുമാര്‍
കോഴിക്കോട്: രാഷ്ട്രീയക്കാര്‍ക്കെതിരേ യു.എ.പി.എ. പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കരുതെന്നു ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ യു.എ.പി.എ. ചുമത്തിയതു തെറ്റാണ്, അതു പിന്‍വലിക്കണം. ജയരാജനെതിരേ യു.എ.പി.എ. ചുമത്തിയതു യു.ഡി.എഫ്. സര്‍ക്കാരല്ലേ എന്ന ചോദ്യത്തിന്, ആരായാലും പാടില്ലെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ മറുപടി.യു.എ.പി.എ. ദേശദ്രോഹികള്‍ക്കെതിരേ ചുമത്തേണ്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മിസയും പിന്നീടു ടാഡയും വന്നപ്പോള്‍ എതിര്‍ത്തവരാണു ഞങ്ങള്‍. അതേ കരിനിയമമാണ് ഇപ്പോഴത്തെ യു.എ.പി.എയും. സര്‍ക്കാരിനു വിരോധമുള്ളവരെ നശിപ്പിക്കാനുള്ള ആയുധമാണിതെന്നും അദ്ദേഹം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (6 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (9 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (9 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (9 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends