Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

പവർ കട്ട് ഇനി ഇല്ല ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിച്ച് പിണറായി..! കോടികൾ ഇറക്കി മുഖ്യമന്ത്രി..വമ്പൻ സർപ്രൈസ്

14 SEPTEMBER 2026 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എൻ. ഷംസുദ്ദീൻ

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം

കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവ്; പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ച് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ


സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍ രംഗത്ത്. പൊതുവിടങ്ങളിലെ പെരുമാറ്റത്തില്‍ നേതാക്കള്‍ക്ക് വലിയ ജാഗ്രതക്കുറവ് സംഭവിക്കുന്നുവെന്ന് പാര്‍ട്ടിയുടെ തിരുത്തല്‍ രേഖ ചൂണ്ടിക്കാട്ടിയപ്പോള്‍, പാര്‍ലമെന്ററി വ്യാമോഹത്തിന് യഥാര്‍ത്ഥ ഉത്തരവാദികള്‍ താഴെത്തട്ടിലുള്ള സഖാക്കളല്ല, മറിച്ച് സംസ്ഥാന നേതൃത്വമാണെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് നടക്കുന്ന യോഗം നേതൃത്വത്തിനെതിരെയുള്ള കുറ്റവിചാരണയായി മാറുന്ന കാഴ്ചയാണ് കാണാനായത്.

യോഗങ്ങളിലും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ചില നേതാക്കള്‍ അങ്ങേയറ്റം ജാഗ്രതക്കുറവ് കാണിക്കുന്നുവെന്നാണ് സിപിഎം രേഖയിലെ പ്രധാന വിമര്‍ശനം. തങ്ങള്‍ പറയുന്ന വാക്കുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന അടിസ്ഥാനപരമായ ബോധം പോലും പലപ്പോഴും നേതാക്കള്‍ മറക്കുന്നു. അതുകൊണ്ടുതന്നെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ അനിവാര്യമാണെന്നും പൊതുയോഗങ്ങളില്‍ സംസാരിക്കുന്നതിന്റെ ശൈലി മാറ്റണമെന്നും രേഖയില്‍ കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ രേഖയിലെ ഈ വിമര്‍ശനങ്ങളെ പ്രതിരോധിച്ചുകൊണ്ട്, പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവം തന്നെ നഷ്ടപ്പെട്ടുവെന്നാണ് പ്രതിനിധികള്‍ തിരിച്ചടിച്ചത്. ഒരു വിപ്ലവപാര്‍ട്ടി എന്ന സങ്കല്പം തന്നെ സിപിഎം കളഞ്ഞുകുളിച്ചുവെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തിച്ചത് പൂര്‍ണ്ണമായും പാര്‍ലമെന്ററി വ്യാമോഹത്തോടെയായിരുന്നുവെന്നും, മൂന്നാമതും ഒരു തുടര്‍ഭരണം ഉറപ്പാക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

 

 

സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിക്കുന്നതില്‍ കണ്ണൂര്‍ ഘടകമാണ് ഏറ്റവും മുന്നില്‍ നിന്നത്. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം തുടക്കത്തില്‍ തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും അപ്രതീക്ഷിത തോല്‍വിയില്‍ മുറിവേറ്റ കണ്ണൂരിലെ നേതാക്കള്‍ തയ്യാറായില്ല. പാര്‍ലമെന്ററി വ്യാമോഹം ബാധിച്ചിരിക്കുന്നത് സംസ്ഥാന നേതൃത്വത്തിനാണെന്ന് അവര്‍ തുറന്നടിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് തരാതരം പോലെ മാറ്റിമറിച്ചുവെന്ന് അവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പല നിര്‍ണായക തീരുമാനങ്ങളും താഴെത്തട്ടില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് എടുത്തതെന്നും കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ ആഞ്ഞടിച്ചു. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാനദണ്ഡങ്ങളെ നേതൃത്വം ബലികഴിച്ചുവെന്ന കടുത്ത ആരോപണമാണ് കണ്ണൂര്‍ ഘടകം ഉയര്‍ത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (15 minutes ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (18 minutes ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (20 minutes ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (24 minutes ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (29 minutes ago)

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്  (35 minutes ago)

പവർ കട്ട് ഇനി ഇല്ല ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിച്ച് പിണറായി..! കോടികൾ ഇറക്കി മുഖ്യമന്ത്രി..വമ്പൻ സർപ്രൈസ്  (51 minutes ago)

കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവ്; പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ച് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (57 minutes ago)

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്  (1 hour ago)

കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല; കോട്ടയത്ത് രണ്ട് കല്യാണവീടുകളെ ചതിച്ച് കേറ്ററിംഗ് സംഘം മുങ്ങി...  (1 hour ago)

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി; മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു  (1 hour ago)

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു  (1 hour ago)

വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം  (1 hour ago)

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങും  (1 hour ago)

Malayali Vartha Recommends