Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

കുന്ദമംഗലത്തെ ഒറ്റമുറി വീട്ടില്‍ നടന്ന കൊലപാതകങ്ങളില്‍ ഞെട്ടി നാട്ടുകാര്‍

01 JUNE 2017 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

കോഴിക്കോട് 38കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍. വികലാംഗനായിരുന്ന ഭര്‍ത്താവ് ബഷീര്‍ ഷാഹിദയെന്ന ഭാര്യയെ ഇല്ലാതാക്കാന്‍ സ്വീകരിച്ചതാകട്ടെ തന്ത്രപൂര്‍വമായ രീതിയിലും. കുന്ദമംഗലം ആലുംതോട്ടത്തില്‍ ഷാഹിദ കൊലചെയ്യപ്പെട്ടത് കഴിഞ്ഞ 22നായിരുന്നു. ഒന്നര വയസുകാരി മകളെയും ബഷീര്‍ തന്നെ കൊലപ്പെടുത്തിയിരുന്നു.

നേരത്തെ വേറെ വിവാഹം കഴിച്ചിരുന്ന ബഷീറും ഷാഹിദയും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഭാര്യയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് വിവാഹത്തിന് ശേഷം ഇയാള്‍ സംശയിച്ചിരുന്നു. ഷാഹിദ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ ലഭിച്ച മൂന്ന് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ സ്വന്തംപേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം ആവശ്യപ്പെട്ട് ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. സ്വന്തം ശരീരത്തിന്റെ പരിമിതി അറിയാമായിരുന്ന ബഷീര്‍ ഷാഹിദ ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്. 

തനിക്ക് എതിര്‍ത്തു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ആദ്യം ഷാഹിദയുടെ കൈകാലുകള്‍ ബന്ധിച്ചു. ഉണര്‍ന്ന ഷാഹിദ ഒച്ചവച്ചതോടെ വായില്‍ തുണി കുത്തിതിരുകി ശബ്ദം പുറത്തുവരാതെ തടഞ്ഞു. തുടര്‍ന്നാണ് ക്രൂരത കാട്ടിയത്. ഇസ്തിരിപ്പെട്ടി ചൂടാക്കി യുവതിയുടെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിച്ചു. ഷാഹിദ വേദനിച്ച് പുളയുന്നതിനിടെയാണ് ഉറക്കമുണര്‍ന്ന് കരയുന്നത്. ഉടന്‍ കുഞ്ഞിനെ മുഖത്ത് തലയണവച്ച് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഷാഹിദയെയും വായയും മൂക്കും പൊത്തിപ്പിടിച്ച് കൊന്നു.

വീട്ടില്‍ ഉണ്ടായിരുന്ന ഒരു ജുവലറിയുടെ സഞ്ചിയില്‍ കുഞ്ഞിന്റെ മൃതദേഹമിട്ട് വലിച്ചിഴച്ച് താന്‍ ഉപയോഗിക്കുന്ന നാനോ കാറിലേക്ക് കയറ്റി. നഗരത്തില്‍ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പിടിയിലാകാന്‍ സാധ്യതയുണ്ടെന്ന് ഭയന്ന് നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയുടെ പിന്‍ഭാഗത്തെത്തി കനാലിലേക്ക് എറിയുകയായിരുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം സമീപത്തെ ഒരു കടയില്‍ കയറി ചായ കഴിച്ച് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ താന്‍ നടത്തുന്ന ഫ്ളക്സ് കടയിലെത്തി വിശ്രമിച്ചു. 

ഷാഹിദ മരിച്ചുകിടന്ന വീട് പുറമെനിന്ന് പൂട്ടിയാണ് ബഷീര്‍ ഇറങ്ങിയത്. തിങ്കളാഴ്ച രാത്രിയില്‍ വീണ്ടും അവിടെ എത്തി മൃതദേഹം വെട്ടി നുറുക്കി പലയിടങ്ങളില്‍ കൊണ്ടുചെന്നിടാനും ആലോചിച്ചിരുന്നു. എന്നാല്‍ അയല്‍വാസികള്‍ അതിന് മുമ്പ് മൃതദേഹം കണ്ടെത്തിയതോടെയാണ് പദ്ധതി പൊളിഞ്ഞത്. ഇതോടെ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഷാഹിദയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. ഒരു ബന്ധു ഷാഹിദയുടെ ഭര്‍ത്താവ് ബഷീറിനെ വിവരം ഫോണിലൂടെ അറിയിച്ചു. ഉടനെ എത്താമെന്നായിരുന്നു മറുപടി. പക്ഷേ, വന്നില്ല. ഷാഹിദ കൊല്ലപ്പെടുന്ന ദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നതായി അയല്‍ക്കാരും ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. 

ഒന്‍പത് ഫോണുകളുണ്ടെന്ന് പറയുന്ന അബ്ദുല്‍ ബഷീറിനെ പോലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പ് ഷാഹിദയുടെ മൊബൈല്‍ അബ്ദുല്‍ ബഷീര്‍ കൈക്കലാക്കിയിരുന്നു. ഈ ഫോണില്‍ ബന്ധുക്കളില്‍ ചിലര്‍ നേരത്തെ ബന്ധപ്പെട്ടിരുന്നു. ഷാഹിദ മരിക്കുന്ന വിവരം അറിയുന്നതിനു മുമ്പ് വിളിച്ചപ്പോള്‍ ഫോണെടുത്ത ബഷീര്‍ തങ്ങള്‍ യാത്രയിലാണെന്നും കുറച്ചുനാള്‍ കഴിഞ്ഞേ വരികയുള്ളൂവെന്നും പറഞ്ഞു. ഈ ഫോണ്‍ പിന്തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാള്‍ പാലക്കാട് ഉണ്ടെന്ന് പൊലീസ് മനസിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (22 minutes ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (32 minutes ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (38 minutes ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (49 minutes ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (1 hour ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (1 hour ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (1 hour ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (1 hour ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (1 hour ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (2 hours ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (2 hours ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (2 hours ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (2 hours ago)

Malayali Vartha Recommends