Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

രാഹുലിന്റെയും കുടുംബത്തിന്റെയും യാത്ര കയ്യോടെ പൊക്കി ; 2015- 2019 എന്നീ വർഷങ്ങളിൽ ഡൽഹിയിൽ മാത്രം ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കി രാഹുൽ യാത്ര ചെയ്തു; കിട്ടിയത് മുട്ടൻ പണി

09 NOVEMBER 2019 05:31 PM IST
മലയാളി വാര്‍ത്ത

ഗാന്ധി കുടുംബാംഗങ്ങൾക്ക് അനുവദിച്ചു വന്ന എസ്.പി.ജി സുരക്ഷ പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തിനു ശേഷം എസ്.പി.ജി സുരക്ഷ നൽകി വന്നിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി,​ രാഹുൽ ഗാന്ധി എം.പി,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമാണ് ഇനി തുടരുക.

എന്നാൽ ഇതേപ്പറ്റി നെഹ്രുകുടുംബം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ് എന്നുമായിരിക്കുന്നു നിലപാട്. എന്നാൽ,​ സുരക്ഷയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ അവലോകനം ചെയ്ത ശേഷമാണ് നടപടിയെടുത്തതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് 3000ത്തോളം വരുന്ന എസ്.പി.ജി ഉദ്യോഗസ്ഥരുടെ സുരക്ഷ ലഭ്യമാകുക.

ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കൾ എസ്.പി.ജി സുരക്ഷ നിരവധി തവണ ലംഘിച്ചതായി പറയുന്നു. ഇതാണ് ഇവർക്കു നൽകിപ്പോന്ന സുരക്ഷ പിൻവലിക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്ക് ഇവർ തടസം നിന്നുവെന്നും എസ്.പി.ജി യുടെ സുഗമമായ പ്രവർത്തനങ്ങൾ ലംഘിച്ചുവെന്നും വാദങ്ങളുണ്ട്. 2015- 2019 എന്നീ വർഷങ്ങളിൽ ഡൽഹിയിൽ മാത്രം ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കി രാഹുൽ യാത്ര ചെയ്തു. മിക്കപ്പോഴും ഇത്തരം വാഹനം രാഹുൽ നിരസിക്കാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 250ാളം യാത്ര ഇത്തരത്തിൽ ഡൽഹിക്ക് പുറത്തും നടത്തി. ഇതുസംബന്ധിച്ച് 2017ൽ ഗുജറാത്തിൽ നടന്ന ഒരു സംഭവം സർക്കാർ വൃത്തങ്ങൾ ഉയർത്തിക്കാട്ടി. അന്ന് ഗുജറാത്തിൽ രാഹുൽ ഗാന്ധി ഈ നിർദ്ദേശങ്ങൾ ലംഘിച്ച് ബുള്ളറ്റ് പ്രൂഫ് സൗകര്യമില്ലാത്ത വാഹനത്തിൽ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിനു നേരെ കല്ലേറ് ഉണ്ടാവുകയും ഒരു എസ്.പി.ജി ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സോണിയഗാന്ധിക്കെതിരെയും പ്രിയങ്കയ്ക്കെതിരെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുവരും ഒരേ കാലയളവിൽ 389 തവണ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതായും രേഖകളുണ്ട്. രാഹുലിന്റെ വിദാശയാത്രകൾക്കിടയിലും സുരക്ഷയിൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 1991 മുതൽ രാഹുൽ നടത്തിയ 156 വിദേശ യാത്രകളിൽ 143ലും എസ്.പി.ജി സുരക്ഷ ഒഴിവാക്കിയായിരുന്നു യാത്ര. 143 സ്ഥലങ്ങളിലും 11 മണിക്കൂറുകളോളം എസ്.പി.ജി ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു സന്ദർശനങ്ങൾ.

1985ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സ്വന്തം സുരക്ഷസൈനികർ തന്നെ വെടിവച്ച് കൊന്നതിനു ശേഷമാണ് എസ്.പി.ജി സുരക്ഷ ആരംഭിച്ചത്. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 10 വർഷത്തേക്ക് സുരക്ഷ നൽകുന്നതിനായി എസ്.പി.ജി നിയമത്തിൽ ഭേദഗതി വരുത്തി. തുടർന്ന് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിയമത്തിൽ ഭേദഗതി വരുത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ എസ്.പി.ജി സുരക്ഷ ഇക്കഴിഞ്ഞ ആഗസ്റ്റിൽ സർക്കാർ പിൻവലിച്ചിരുന്നു. പ്രധാനമന്ത്രിമാരായ എച്ച്.ഡി ഗേവഗൗഡ,​ വി.പി സിംഗ് എന്നിവരുടെയും സുരക്ഷ പിൻവലിച്ചിരുന്നു.

ഗാന്ധികുടുംബത്തിന് എസ്‍പിജി സുരക്ഷ നല്‍കുന്നതിനെതിരെ ബിജെപിയുടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ വരെ ഇന്ത്യയില്‍നിന്ന് ആദ്യം പോകുന്ന വിദേശരാജ്യം വരെ മാത്രമേ എസ്പിജി കമാന്‍ഡോകള്‍ ഇവരെ അനുഗമിച്ചിരുന്നുള്ളു. അവിടെനിന്നു മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ സ്വകാര്യത ചൂണ്ടിക്കാട്ടി കമാന്‍ഡോകളെ ഒപ്പം കൂട്ടാതെ മടക്കി അയച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (5 minutes ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (17 minutes ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (57 minutes ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (59 minutes ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (1 hour ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (1 hour ago)

മന്ത്രിക്കുള്ള മറുപടി പാട്ടിലൂടെ; മന്ത്രി സജി ചെറിയാന് വേടന്റെ മുന്നറിയിപ്പ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും ഈടാക്കും  (1 hour ago)

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍  (1 hour ago)

55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി  (1 hour ago)

'നമ്പർ പ്ലേറ്റ് മാത്രം മതി, എംപി ബോർഡ് വണ്ടിയിൽ വെച്ചിട്ട് ഓടേണ്ട' ; വടകരയിലെ ഭിന്നശേഷിക്കാർക്കായി നൽകുന്ന സ്കൂട്ടറിൽ എംപി ബോർഡ് വച്ചതിനെതിരെ ഷാഫി പറമ്പിൽ എം പി  (1 hour ago)

വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ  (1 hour ago)

ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പൊതു വേദിയിൽ നടി തൻവി റാം; വിമർശകരെ ഞെട്ടിച്ച് ആ വാക്ക്  (1 hour ago)

അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശ  (1 hour ago)

Malayali Vartha Recommends