Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്ന കൊറോണ വൈറസിൻറെ ഉത്ഭവം ചൈനയിൽ നിന്ന് തന്നെ . വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ നാഷണൽ ബയോസേഫ്‌റ്റി ലാബിൽ നിന്നും പുറത്ത് വന്നതാണോ പുതിയ ഇനം കൊറോണ വൈറസുകൾ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശക്തി കൂടുന്നു

31 JANUARY 2020 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്ന കൊറോണ വൈറസിൻറെ ഉത്ഭവം ചൈനയിൽ നിന്ന് തന്നെ . ഇപ്പോൾ കുടത്തിൽ നിന്ന് പുറത്തു വിട്ട ഭൂതത്തെ പോലെ ചൈനയെ ആകാംക്ഷയുടെയും ഭീതിയുടെയും മുനമ്പിൽ നിർത്തിയിരിക്കുകയാണ് ഈ വൈറസ്

ചൈനയിലെ ഏറ്റവും പ്രശസ്‌തമായ വൈറോളജി റിസർച്ച് ലബോറട്ടിയായ വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് രോഗത്തിന്റെ പ്രഭവ സ്ഥാനം . അതുകൊണ്ടുതന്നെ വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ നാഷണൽ ബയോസേഫ്‌റ്റി ലാബിൽ നിന്നും പുറത്ത് വന്നതാണോ പുതിയ ഇനം കൊറോണ വൈറസുകൾ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശക്തി കൂടുന്നു . ചൈനീസ് ഭരണകൂടം ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ആശങ്കകൾ തള്ളിക്കളയാനാവില്ല

ജൈവായുധ കൺവൻഷനിൽ അംഗമാണ് ചൈന. ഇതുവരെ ജൈവായുധങ്ങളൊന്നും വികസിപ്പിച്ചിട്ടില്ലെന്നാണ് അവരുടെ വാദം. എന്നാൽ 1980 ൽ ചൈനയ്ക്ക് സജീവ ജൈവായുധ പദ്ധതി ഉണ്ടായിരുന്നതായി സോവിയറ്റ് യൂണിയൻ വിമർശനമുന്നയിച്ചിരുന്നു. 2002 ൽ ഇറാനു ജൈവായുധം നൽകിയെന്നാരോപിച്ച് 3 ചൈനീസ് കമ്പനികളുടെ മേൽ യുഎസ് ഉപരോധമേർപ്പെടുത്തിയിട്ടുമുണ്ട്

ചൈനയുടെ ഏറ്റവും നൂതനമായ 2 ജീവശാസ്ത്ര ഗവേഷണ ലാബുകൾ പ്രവർത്തിക്കുന്ന നഗരമാണ് വുഹാൻ. ഇതിലൊന്നാകട്ടെ വൈറസിനെ പറ്റിയുള്ള പഠനങ്ങൾക്കായി മാത്രം സ്ഥാപിതമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് . ഇവിടെ നിന്ന് വൈറസുകൾ പുറത്തു ചാടാമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതുമാണ്

ഈ ലാബുകളിൽ ജൈവായുധ ഗവേഷണം നടക്കുന്നുണ്ടെന്ന പ്രചരണം പണ്ടേയുണ്ടെങ്കിലും മാധ്യമ റിപ്പോർട്ട് പുറത്തുവന്നതോടെ ഇതിനു ശക്തി കൂടിയിരിക്കുകയാണ് . വൈറസ് ലാബിൽ നിന്നു ചോർന്നതാകാമെന്ന വാദം ഉയർത്തിയത് ഇസ്രയേൽ ജൈവ ശാസ്ത്രജ്ഞനായ ഡാനി ഷോഹാമാണ്. വേറെയും പല സിദ്ധാന്തങ്ങളും ഇതിനോടകം ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതീവ രഹസ്യ സ്വഭാവമുള്ള വുഹാൻ നാഷണൽ ബയോസേഫ്‌റ്റി ലാബിനെ പ്പറ്റി പുറംലോകത്തിന് അപരിചിതമാണ് .

ഈ ലാബിനെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു .. അന്താരാഷ്ട്ര വിലക്കുകളെ അവഗണിച്ച് ചൈന രഹസ്യലാബിൽ ജൈവായുധ പ്രയോഗം നടത്തുന്നുണ്ടെന്നുള്ളതാണ് ആരോപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടിട്ടുള്ളത് .

കൊറോണ വൈറസ് ഉത്ഭവിച്ചെന്ന് പറയപ്പെടുന്ന ഹ്വനാൻ സീ ഫുഡ് മാർക്കറ്റിൽ നിന്നും ഏതാനും മൈലുകൾ മാത്രം അകലെയാണ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി . ഇവിടെയാണ് വുഹാൻ നാഷണൽ ബയോസേഫ്‌റ്റി ലാബ് സ്ഥിതി ചെയ്യുന്നത്.അതിമാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ചൈനയിലെ ഏക ലാബും ലോകത്തെ ഏതാനും ചില ലാബുകളിൽ ഒന്നുമാണ് ഇത്. ലോകത്തെ ഏറ്റവും അപകടകാരികളായ രോഗങ്ങൾക്ക് കാരണമായ വൈറസുകളെ പറ്റിയുള്ള പഠനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. 2015 ജനുവരി 31നാണ് ഈ ലാബ് സ്ഥാപിതമായത്. 2017 മുതൽ ഇവിടെ പ്രവർത്തനം നടക്കുന്നുണ്ട് .

.മാരകനശീകരണ ശേഷിയുളള രോഗാണുക്കളാണു ജൈവായുധങ്ങളുടെ അടിസ്ഥാന ഘടകം. ആന്ത്രാക്‌സ്, വസൂരി, മലേറിയ, കോളറ, എബോള,‍ ഡെങ്കി തുടങ്ങിയ രോഗങ്ങളെ ഇതിനായി ഉപയോഗിക്കുന്നു. നെപ്പോളിയൻ പല യുദ്ധങ്ങളിലും മലമ്പനി, വസൂരി തുടങ്ങിയ രോഗാണുതന്ത്രം പയറ്റിയിരുന്നു എന്നതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്

എബോള ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രതിവിധിയായുള്ള വാക്‌സിനുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള പരീക്ഷണങ്ങളും ഇവിടെ നടക്കുന്നുണ്ട്. കുരങ്ങ് ഉൾപ്പെടെയുള്ള ജീവികളിലാണ് ഇത്തരം വാക്‌സിനുകളുടെ പരീക്ഷണം നടത്തുന്നതെന്നും ഈ ജീവികളിലൂടെ വൈറസുകൾ മനുഷ്യരിലേക്കെത്തുമെന്നും അമേരിക്കൻ ഗവേഷകർ മുമ്പ് ആരോപിച്ചിട്ടുണ്ട്.

എബോള, സാർസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണക്കാരായ വൈറസുകളെ പറ്റി പഠനം നടത്താൻ ഏഴോളം ഗവേഷണ ലാബുകൾ സ്ഥാപിക്കാൻ ചൈന പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വുഹാൻ നാഷണൽ ബയോസേഫ്‌റ്റി ലാബ്സ്ഥാപിക്കപ്പെട്ടത്. ബയോസേഫ്‌റ്റി ലെവൽ -4 വിഭാഗത്തിൽപ്പെട്ട ( BSL - 4 അപകടനിരക്ക് ഏറ്റവും ഉയർന്ന ജൈവഘടകങ്ങൾ ) വൈറസുകളെയും ബാക്‌ടീരിയകളെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചൈനയിലെ ആദ്യത്തെ ലാബ് ഇതായിരുന്നു.

BSL - 4 ലാബുകളിൽ വായു കടക്കാത്ത ഹാസ്‌മറ്റ് സ്യൂട്ടുകളും ഹൈഗ്രേഡ് ഗ്ലൗസുകളുമാണ് ഗവേഷകർ ധരിക്കുന്നത്. വൈറസുകളും ബാക്‌ടീരിയകളും വായുവിലൂടെ പകരാതിരിക്കാനാണിത്. ലോകത്ത് ആകെ ഏകദേശം 54 BSL - 4 ലാബുകൾ ഉണ്ട്. BSL - 3 വിഭാഗത്തിൽപ്പെട്ട കോംഗോപ്പനിയ്‌ക്ക് കാരണക്കാരായ വൈറസുകളെ പറ്റിയാണ് ഇവിടെ ആദ്യം പഠനം നടത്തിയത്. 40 ശതമാനം വരെ മരണസാദ്ധ്യതയുള്ള രോഗമാണ് കോംഗോപ്പനി.

മുമ്പ് ചൈനയിലും ഹോങ്കോംഗിലും ഭീതിപരത്തിയ സാർസിന് (SARS - സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) സമാനമായ കൊറോണ വൈറസ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും പുറത്ത് പോയേക്കാമെന്ന് 2017ൽ തന്നെ ശാസ്ത്രജ്ഞർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

2002ൽ പൊട്ടിപ്പുറപ്പെട്ട സാർസ് ചൈനയിലും ഹോങ്കോംഗിലും നിരവധി ജീവൻ കവർന്നിരുന്നു. ഇപ്പോൾ സാർസിന് സമാനമായ മറ്റൊരു കൊറോണ വൈറസാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്.വുഹാനിലെ ലാബിൽ നിന്നും ജനിത ഘടനയിൽ മാറ്റം സംഭവിച്ച വൈറസ് മൃഗങ്ങളിലെത്തുകയും തുടർന്ന് മനുഷ്യരിലേക്ക് പകർന്നിരിക്കാം എന്നാണ് മറ്റൊരു വാദം.

2004ൽ ബീജിംഗിലെ ഒരു ലാബിൽ നിന്നും പല തവണയായി സാർസ് വൈറസ് പുറത്തുചാടിയതായി നേച്ചർ മാഗസിൻ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് അപകടകാരികളായ വൈറസുകളെ സൂക്ഷിക്കാൻ അതീവ സുരക്ഷാ സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ നിർമിക്കാൻ ചൈനീസ് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ ലാബുകൾ ഏതാണെന്നോ എവിടെയാണെന്നോ അറിവില്ല.

രാജ്യാന്തര യുദ്ധനിയമങ്ങൾക്കു വിരുദ്ധമാണു ജൈവയുദ്ധം. ജൈവായുധം വിലക്കിയ ‍‍1925 ജനീവ പ്രോട്ടോക്കോൾ, 1972 ലെ ജൈവായുധ പരീക്ഷണം നിരോധിച്ച ഉടമ്പടി തുടങ്ങിയവ രാജ്യാന്തര തലത്തിൽ ഈ വിപത്തിനെതിരെ എടുത്ത കരുതലുകളാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends