Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

പാകിസ്ഥാനെ കൂട്ടുപിടിച്ച്‌ ചൈന മെനയുന്നത് ഗൂഢതന്ത്രങ്ങള്‍ ; പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി

04 JULY 2020 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ജസ്റ്റിസ് സി.എസ് സുധ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു

140 കിലോമീറ്റർ താഴെയുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവ്... ബസ് ഉടമകൾ സുപ്രീംകോടതിയിൽ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ഓടുന്ന തീവണ്ടികളിൽ നിന്ന് മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചു വീണാൽ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയിൽവേ സംരക്ഷണ സേന

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഹരിയാനയിലെ അംബാലയിൽ നിന്ന് റഫാൽ യുദ്ധ വിമാനത്തിൽ യാത്ര ചെയ്യും

ആന്ധ്രാ തീരം തൊട്ടതിനു ശേഷം മോന്ത ചുഴലിക്കാറ്റ് ദുർബലമായി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത

ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം കൂട്ടുപിടിച്ചിരിക്കുകയാണ് ചൈന.ഈ സംഘർഷാവസ്ഥയിൽ പാകിസ്ഥാനെ കൂട്ടുപിടിച്ച്‌ ഇന്ത്യക്കെതിരെ മെനയുന്നത് ഗൂഢതന്ത്രങ്ങള്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി. പാകിസ്ഥാന്റെ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ‌യിയുമാണ് ചര്‍ച്ച നടത്തിയത്. 'പൊതുവായ വെല്ലുവിളി'കളെ നേരിടാന്‍ പരസ്പരം സഹകരിക്കാനാണ് ഇരുവരും നടന്ന ചര്‍ച്ചയിലെ തീരുമാനം. ഇന്ത്യയുടെ അതിര്‍ത്തിയിലെ നടപ്പ് രീതികളും അതിര്‍ത്തി വകസന പദ്ധതികളും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നാണ് ഇരു രാജ്യങ്ങളും ആരോപിക്കുകയാണ്. മൂന്ന് വട്ടം അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പാക്-ചൈന ചര്‍ച്ച.

ചൈന തങ്ങളുമായി എക്കാലത്തും സഹകരിക്കുന്ന മികച്ച സുഹൃത്തുക്കളാണെന്ന് ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു. ഇരു രാജ്യങ്ങളും പൊതു വെല്ലുവിളികള്‍ വരുമ്ബോള്‍ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്യും. ചൈനയുടെ ഒറ്ര ചൈന നയത്തെ പിന്തുണക്കുകയാണ് പാകിസ്ഥാന്‍. ഹോങ്‌കോംഗ്, ടിബറ്റ്,തായ്‌വാന്‍,ത്സിന്‍ ജിയാങ് എന്നീ തര്‍ക്ക പ്രദേശങ്ങള്‍ ചൈനക്ക് സ്വന്തമാക്കാനുള‌ള നയമാണിത്.

അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍ പരസ്‌പരം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഏകപക്ഷീയമോ, ബലം പ്രയോഗിച്ചോ, നിയമ വിരുദ്ധമോ ആയി അവ ചെയ്യരുത്; പാകിസ്ഥാന്‍ വ്യക്തമാക്കി. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ പരോക്ഷമായി സൂചിപ്പിച്ച്‌ ഖുറേഷി പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ നടപ്പാക്കുന്ന പദ്ധതികളെ ചൈനീസ് വിദേശകാര്യം മന്ത്രി വാങ് യി അഭിനന്ദിച്ചു. ചൈനയുടെ പ്രതിസന്ധി ഘട്ടത്തില്‍ തുണയായ പാകിസ്ഥാനോട് വാങ് യി നന്ദി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനം ഉറപ്പിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വൈകാതെ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും യോഗം ചേരാനും തീരുമാനിച്ചു.

അതേസമയം തര്‍ക്കമുള്ള തെക്കന്‍ ചൈനാ കടലിലേക്ക് യുഎസ് രണ്ട് വിമാന വാഹിനി കപ്പല്‍ അയച്ചു. ഇതേ കടലില്‍ ചൈനീസ് നാവിക വിഭാഗം സൈനികാഭ്യാസം നടത്തിയതിന് പിന്നാലെയാണ് യുഎസിന്റെ പോര്‍വിമാനങ്ങളും വഹിച്ചുള്ള കപ്പലും സൈനികാഭ്യാസം നടത്തിയത്. സൈനികാഭ്യാസം നടത്തിയതായി യുഎസ് നേവി സ്ഥിരീകരിച്ചു.

കൊറോണ വ്യാപനം, ഹോങ്കോങ് തര്‍ക്കങ്ങള്‍ എന്നിവ രൂക്ഷമായി തുടരന്നതിനിടയിണ് തര്‍ക്കമുള്ള തെക്കന്‍ ചൈനാ ജലപാതിയില്‍ കൂടുതല്‍ പിരിമുറുക്കം തീര്‍ത്ത് സൈനിക വിന്യാസം. ഇത് കൂടുതല്‍ പിരിമുറുക്കം തീര്‍ക്കുന്നതാണെന്ന് ചൈനയും യുഎസും പരസ്പരം ആരോപിക്കുന്നു.

രണ്ട് യുദ്ധവിമാന വാഹിനി കപ്പലാണ് തെക്കന്‍ ചൈന കടലിലേക്ക് നീങ്ങിയത്. യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നിവയാണ് അവ. സ്വതന്ത്രവും തുറന്നതുമായി ഇന്തോ-പസഫിക് സംവിധാനത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ നീക്കമെന്ന് യുഎസ് നേവി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു  (17 minutes ago)

കേരള ഹൈക്കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക്...  (46 minutes ago)

ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ജയിലർ 2 ൽ  (1 hour ago)

വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ ഗവർണർക്ക് കൈമാറി മുഖ്യമന്ത്രി  (1 hour ago)

മസ്കത്തിൽ കണ്ണൂർ ആലക്കോട് സ്വദേശി നിര്യാതനായി....  (1 hour ago)

ഇന്നു മുതൽ സെമിഫൈനൽ പോരാട്ടങ്ങൾ...  (1 hour ago)

ബസ് പൂർണമായും കത്തിനശിച്ചു... വൈദ്യുതി വകുപ്പിനോട് വിശദീകരണം തേടുമെന്നും 20ലേറെ പേരെ രക്ഷിക്കാനായെന്നും പൊലീസ്  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന  (1 hour ago)

ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ ..  (2 hours ago)

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ മൊബൈൽ ഫോൺ പുറത്തേക്ക് ...  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...ഒരു മാസം 25 ദിവസത്തെ യാത്ര....  (3 hours ago)

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (3 hours ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (3 hours ago)

Malayali Vartha Recommends