Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്കിലോ മൂലയിലോ നിന്ന് രണ്ട് പിള്ളാര്‍ കരിങ്കൊടി കാണിക്കുന്നതിനെ ഭയന്ന് മുഖ്്യന്‍ ഭയന്നോടുന്നുവെന്ന ധാരണ തെറ്റാണ്. സിപിഎം എല്ലാകാലത്തും പ്രയോഗിക്കുന്ന അടവുനയത്തിന്റെ ഭാഗമാണ് മുഖ്യന്റെ സുരക്ഷയും ഓട്ടവും.

23 FEBRUARY 2023 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട് ജില്ലയിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു. വയനാട് ചുരം കയറുന്നതിന് മുന്‍പ് എം.വി.ഗോവിന്ദന്‍ കരിങ്കൊടി പ്രതിഷേധക്കാരെ ചാവേറുകളെന്ന് വിളിച്ച് മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുന്നത് കേരളത്തില്‍ നടക്കാന്‍ പോകുന്ന കൊലപാതകങ്ങളുടെ മുന്നോടിയായിട്ടാണോയെന്ന സംശയം ഉയരുകയാണ്.
 കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്കിലോ മൂലയിലോ നിന്ന് രണ്ട് പിള്ളാര്‍ കരിങ്കൊടി കാണിക്കുന്നതിനെ ഭയന്ന് മുഖ്്യന്‍ ഭയന്നോടുന്നുവെന്ന ധാരണ തെറ്റാണ്. സിപിഎം എല്ലാകാലത്തും പ്രയോഗിക്കുന്ന അടവുനയത്തിന്റെ ഭാഗമാണ് മുഖ്യന്റെ സുരക്ഷയും ഓട്ടവും. പാര്‍ട്ടിക്കെതിരെ വരുന്ന വിഷങ്ങളില്‍ നിന്ന് ്ജനശ്രദ്ധ തിരിച്ചു വിടാന്‍ മറ്റെന്തെങ്കിലും എടുത്തിട്ടങ്ങ് അലക്കും. അതിന് ഏറെ മിടുക്കു കാട്ടിയാതാകട്ടെ സാക്ഷാല്‍ ഇ എംഎസ് നമ്പൂതിരിപാടും. ഇപ്പോള്‍ പിണറായി വിജയനും , ഗോവിന്ദന്ും ഒക്കെ മാറി മാറി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ജനത്തെ വഴി തെറ്റിക്കാന്‍ അതിന്റെ ഒരു ഭാഗമാണ ്മുഖ്യമന്ത്രിയുടെ ആഡംബര യാത്ര.

യാത്രയില്‍ കരിങ്കൊടി കാണിക്കുന്നവരെ ആദ്യം ഗോവിന്ദന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ചത് ആത്മഹത്യാ സ്‌ക്വാഡെന്നാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് കുന്നില്‍ ചാടി ആത്മഹത്്യ ചെയ്യാന്‍  മടക്കുന്ന യൂത്ത കോണ്‍ഗ്രസുകാരെ ഭയന്നാണ് മുഖ്യമന്ത്രിക്ക് വലിയ സുരക്ഷ നല്കുന്നതെന്നാണ് അദ്ദേഹം നാളിതുവരെ പറഞ്ഞു നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യന്റെ വാഹനവ്യൂഹം കരിങ്കൊടി കാണിച്ച യുവാവിന്റെ നെഞ്ചത്തേയ്ക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതില്‍ നിന്നും വലിയ വിപത്തിലേയ്ക്കാണ് മുഖ്യന്റെ പേക്കെന്ന് മനസിലാക്കാന്‍ കഴിയുന്നു.

അതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് മുന്നിലേക്ക് ചാടി പ്രതിക്ഷേധിക്കുന്നത് ചാവേര്‍ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു തുടങ്ങിയത്.. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറയുന്നു . ചാവേറുകളെന്ന് വിളിച്ച് തുടങ്ങിയതോടെ കരിങ്കൊടിയുമായി ചാടി വീഴുന്നവരുടെ ജീവന് യാതൊരു സുരക്ഷിതത്വവുമില്ലെന്ന പ്രഖ്യാപനമാണ് ഗോവിന്ദന്‍ നടത്തിയിരിക്കുന്നത്. ഇനി വണ്ടി മുട്ടിയോ പോലീസ് അതിക്രമത്തിലോ ആരെങ്കിലും മരിച്ചാല്‍ അതെല്ലാം ചാവേറുകളുടെ ഗണത്തിലേയ്ക്ക് മാറ്റുമെന്നാണ് ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

ഇ പി ജയരാജന്റെ അസാന്നിധ്യം ചൂണ്ടികാട്ടിയപ്പോഴും ഗോവിന്ദന് മരുപടിയുണ്ടായിരുന്നുജാഥയില്‍ നിന്ന് ആരും വിട്ട് നിന്നിട്ടില്ല. ഇ പി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ആര്‍എസ്എസ് - സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ല. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നാളിതുവരെ ആര്‍ എസ് എസ് ചര്‍ച്ചയെന്നു കേട്ടാല്‍ സിപിഎം മുഖം തിരിച്ചിരുന്നു. എന്നാല്‍ എല്ലാ ഭാഗത്തു നിന്നും തെളിവു സഹിതം വിവരങ്ങള്‍ പുറത്തു വന്നതോടെ ആര്‍ എസ് എസ് ചര്‍ച്ചയെ കുറിച്ച് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു.ജയരാജന്‍ ശരീരത്തിലെ ഉണ്ടയ്ക്ക് ചികിത്സയിലാണെന്നാണ് ഗോവിന്ദന്റെ അടുത്ത വീരസ്യം.

ആര്‍എസ്എസ് - ജമാഅത്തെ ഇസ്ലാമി ചര്‍ച്ച ഡല്‍ഹിയില്‍ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഞങ്ങള്‍ തുറന്ന് കാട്ടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍ എസ് എസ് . ജമാഅത്തെ ഇസ്ലമി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വലിച്ചിട്ടതെന്തിന് എന്ന ചോദ്യത്തിന് ഗോവിന്ദന്‍ മാഷോ സിപിഎം നേതാക്കളോ വ്യക്തമായ മറുപടി പറയുന്നില്ല.

 ജമാഅത്തെ ഇല്‌സാമിയുടെ ചര്‍ച്ച എന്തായിരുന്നു എന്ന് വ്യക്തമായി മറുപടി പറേണ്ടത് സിപിഎം മാത്രമാണ്. ഭരണവും ഇന്റലിജന്‍സ് സംവിധാനങ്ങളുമൊല്ലാം കൈകാര്യം ചെയ്യുന്ന സിപിഎം മറുപടി പറയാതെ കോണ്‍ഗ്രസിനെ അതിലേയ്ക്ക വലിച്ചിട്ടത് ജാഥയില്‍ നിന്നും ജനകീയ വിഷയങ്ങളെ അകറ്റി നിറുത്താനാണ്.

പകരം വര്‍ഗ്ഗീയതയുടെ ചക്രങ്ങളുരുട്ടിയാണ് സിപിഎം ന്റെ ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്തേയക്ക് വരുന്നത്. പെട്രോള്‍, ഡീസന്‍ സെസ്, വൈദ്യുതി ഉള്‍പ്പെടയുള്ളവയുടെ നികുതി വര്‍ധന, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി ഇവയൊന്നും കേരള സര്‍ക്കാരോ സിപിഎമ്മേ അറിയുന്നില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. പകരം ജമാഅത്തെ ഇസ്ലമിക്കാരുടെ ചര്‍ച്ചയാണ് കേരളം ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം തീരുമാനിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനതയ്ക്ക് ബദല്‍ മാര്‍ഗ്ഗം നേടാന്‍ അവസരമില്ലെന്നറിഞ്ഞു കൊണ്ടാണ് ഇടതുപക്ഷത്തിന്റെ ഈ കള്ളക്കളികള്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതി... യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും  (16 minutes ago)

ഉച്ചയ്ക്ക് ശേഷം കാര്യവിജയവും അനുകൂല സാഹചര്യങ്ങളും! കർക്കിടകം രാശിക്കാർക്ക് വിശേഷ ദിനം!  (27 minutes ago)

തൂഫാന്‍ വാരിയറായി മോഹന്‍ലാലും... ഓപ്പറേഷന്‍ തൂഫാന്‍: 10 കോടിയുടെ ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു: രമേശ് ചെന്നിത്തല  (37 minutes ago)

പ്ലസ് വൺ പ്രവേശത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകിട്ട് 5ന് അവസാനിക്കും...  (1 hour ago)

  ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ സുപ്രധാന മാറ്റവുമായി മോട്ടോർ വാഹനവകുപ്പ് രം​ഗത്ത്...  (1 hour ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവം, ... കേസ് എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസ് റഫർ റിപ്പോർട്ട് കോടതി തള്ളി  (1 hour ago)

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (2 hours ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (2 hours ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (2 hours ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (3 hours ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (3 hours ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (3 hours ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (9 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (9 hours ago)

Malayali Vartha Recommends