Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാട്; രാഹുൽ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരും: ജനാധിപത്യ പാർട്ടിയാണ് അതിനാൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ശിവരാജൻ...


തീവ്ര ന്യൂനമർദം ഇന്ന് വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറും: നാളെ രാവിലെയോടെ മന്‍ ത ചുഴലിക്കാറ്റ് വീശിയടിക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്: നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...


ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍ എന്ന് എസ്ഐടി: രേഖകൾ പിടിച്ചെടുത്തു: സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായി ഭൂമിയും കെട്ടിടങ്ങളും; പണം പലിശക്കും നൽകി...


പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിൽ MLAയ്ക്ക് ഒപ്പം റോഡ് ഉദ്ഘാടനം പരിപാടിയിൽ: ബിജെപിയിൽ വിവാദം പുകയുന്നു: പാർട്ടിനിലപാടിനോട് യോജിക്കാത്ത നടപടിയെന്ന് വിമർശനം...


വലിയ കള്ളന്മാരിലേക്ക് അന്വേഷണം ഇപ്പോഴും എത്തിയിട്ടില്ല..എന്തുകൊണ്ടാണ് 50 പവൻ സ്വർണം മാത്രം കട്ടികൾ ആക്കി സ്വർണക്കടയിൽ സൂക്ഷിച്ചത്?? ചോദ്യങ്ങളുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളത്തിന് നാഥനില്ലാത്ത അവസ്ഥ

26 APRIL 2017 04:24 PM IST
മലയാളി വാര്‍ത്ത

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസത്തെ മേളയില്‍ കേരള ടൂറിസം വകുപ്പില്‍ നിന്ന് ആരും എത്തിയില്ല. ലോകെത്ത തന്നെ ഏറ്റവും വലിയ ടൂറിസം, യാത്രാ വിപണന മേളകളിെലാന്നായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റി(എ.ടി.എം)ല്‍ കേരളത്തിന് നാഥനില്ലാത്ത അവസ്ഥ. ഡയറക്ടര്‍ പി. ബാലകിരണ്‍ െഎ.എ.എസ് പെങ്കടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിെന്റ അനുമതി കിട്ടാത്തതിനാലാണത്രെ അദ്ദേഹത്തിന് വരാനായില്ല. ഈ മേഖലയിലെ ലോകത്തെ നിരവധി വന്‍കിട സ്ഥാപനങ്ങളും വകുപ്പുകളുമായി ആശയവിനിമയം നടത്താനും കേരളത്തിെന്റ വിനോദ സഞ്ചാര സാധ്യതകള്‍ ലോകതലത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കാനും ലഭിച്ച മികച്ച വേദിയില്‍ സര്‍ക്കാരിെന്റ ഔദ്യോഗിക പ്രതിനിധികള്‍ ഇല്ലാഞ്ഞത് തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മേളയില്‍ അവരോട് സംസാരിക്കാനും ആളില്ലാത്ത അവസ്ഥയാണ്. 'ഇന്‍െക്രഡിബിള്‍ ഇന്ത്യ' എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച പവലിയനിലാണ് കേരളത്തിെന്റ സ്‌ററാളുള്ളത്. ഇവിടെ റിസോര്‍ട്ടുകളും ടൂര്‍ കമ്പനികളുമായി ഏഴു സ്വകാര്യ സ്ഥാപനങ്ങളാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ളത്. ഇവരൈയല്ലാം ഏകോപിപ്പിക്കാന്‍ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തിെന്റ പ്രതിനിധിയും എത്തിയിട്ടുണ്ട്. അതേസമയം കര്‍ണാടക, മധ്യപ്രദേശ് ടൂറിസം വകുപ്പുകള്‍ േകന്ദ്ര പവലയിന് പുറത്ത് സ്വന്തമായി പവലിയന്‍ സ്ഥാപിച്ച് തങ്ങളുടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്.

150 രാജ്യങ്ങളില്‍ നിന്നായി 2600-ല്‍ ഏറെ പ്രദര്‍ശകരാണ് 24ാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്. 65 രാജ്യങ്ങളുടെ പവലിയനുകളുമുണ്ട്. പ്രധാനമായും അറബ് മേഖലയിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇവരെല്ലാം എത്തിയിരിക്കുന്നത്. കേരളത്തിലേക്ക് ടൂറിസം വികസനത്തിന് സഞ്ചാരികളെയും നിക്ഷേപകരെയും ഏറ്റവുമധികം ആകര്‍ഷിക്കാന്‍ കഴിയുന്നതാണ് ഗള്‍ഫ് ഉള്‍പ്പെടെയുള്ള അറബ് മേഖല. മദ്യവില്‍പ്പനക്ക് സുപ്രീം കോടതി നിയന്ത്രണം ഏര്‍െപ്പടുത്തിയത് ടൂറിസം വ്യവസായത്തെ ബാധിച്ചെന്ന വിലയിരുത്തലുകള്‍ വന്നശേഷം കേരളം ആദ്യം സാന്നിധ്യമറിയിക്കുന്ന അന്താരാഷ്്ട്ര മേളക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു.

2017-18 വര്‍ഷം കേരള ടൂറിസത്തിെന്റ മാര്‍ക്കറ്റിങ് കാമ്പയിന് തുടക്കം കുറിക്കുന്നതും ദുബൈയിലാണ്. ഔദ്യോഗിക കണക്കനുസരിച്ച് തിരക്ക് കുറഞ്ഞ സീസണായ മേയ് മുതലുള്ള അഞ്ചുമാസം കേരളം സന്ദര്‍ശിച്ച അറബ് ടൂറിസ്റ്റുകളുടെ എണ്ണം 2015ല്‍ 2.59 ലക്ഷമായിരുന്നത് 2016ല്‍ 2.75 ലക്ഷമായി വര്‍ധിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കേരള ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും വരെ എ.ടി.എമ്മില്‍ എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ടൂറിസം സെക്രട്ടറി കമല്‍ വര്‍ധന റാവുവും അതിന് തൊട്ടുമുമ്പ് ടൂറിസം ഡയറക്ടര്‍ ശൈഖ് പരീതുമാണ് പെങ്കടുത്തത്. ഈയിടെ ലണ്ടനിലും ജര്‍മനിയിലും നടന്ന അന്താരാഷ്ട്ര ടൂറിസം മേളകളിലും കേരളത്തില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പെങ്കടുത്തിരുന്നു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ വീടില്ലാത്ത താരങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് ഏറ്റെടുക്കും  (4 hours ago)

അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു  (4 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ടുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി; എസ്‌ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തിരുവനന്തപുരത്ത്  (4 hours ago)

സ്‌കൂളിലെ ഗോവണിയില്‍ നിന്ന് വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു  (5 hours ago)

കുമ്മനത്ത് രണ്ടരമാസം പ്രായമുള്ള ശിശുവിനെ വില്‍ക്കാന്‍ ശ്രമം: പിതാവുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത  (6 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു; സർവീസുകൾ 22% കൂടും; ഇന്ന് മുതൽ മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്  (6 hours ago)

സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ് പിഎം ശ്രീപദ്ധതിയുടെ ഭാഗമായ സ്‌കൂളുകള്‍; മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയത് കൊണ്ടുമാത്രമാണ് കേരളവും അതീവ രഹസ്യമായി പ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും സാധാരണക്കാരുടെ വേദനയും ദേഷ്യവും ഇതുവരെ മനസ്സിലാക്കിയിട്ടില്ല; കിലോ കണക്കിന് സ്വർണവും പണവും ശബരിമലയിൽ നിന്നും ഗുരുവായൂരിൽ നിന്നും എല്ലാം കൊള്ളയടിച്ച സർക്കാ  (6 hours ago)

ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല; രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം  (6 hours ago)

അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ്ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി; കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (6 hours ago)

എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല; ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് പറയുന്നതെന്ന് സുരേഷ് ഗോപി  (6 hours ago)

സി.പി.ഐയെ മാത്രമല്ല കേരളത്തെ മുഴുവന്‍ ഇരുട്ടിലാക്കിയാണ് പി.എം ശ്രീ ഒപ്പിട്ടത്; പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കപ്പെടുന്നത് ലക്ഷ്യം; ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ അളവിനനുസരിച്ച് രേഖ ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ  (7 hours ago)

Malayali Vartha Recommends