Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

ലോക രാജ്യങ്ങള്‍ക്കു ഇത് പുതിയ ഇന്ത്യ; ചൈനയുടെ അധിനിവേശം ശക്തമായി; സഹായം അഭ്യര്‍ത്ഥിച്ചു വിയറ്റ്‌നാം ഇന്ത്യയെ സമീപിച്ചു; 100 ദശലക്ഷം ഡോളര്‍ വിയറ്റ്‌നാമിന് കടമായി കൊടുത്തു; തെക്കന്‍ ചൈനാ കടലിലെ തര്‍ക്ക മേഖലയില്‍ ഇനി ഇന്ത്യയും

23 AUGUST 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

തെക്കന്‍ ചൈനാ കടലില്‍ തര്‍ക്ക മേഖലയായ പാരസെല്‍ ദ്വീപുകളില്‍ ചൈന നടത്തുന്ന അധിനിവേശ നടപടികള്‍ക്കെതിരെ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ചു വിയറ്റ്‌നാം. ഇത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മാറിയ മുഖവും പ്രാധാന്യവും ആണ് വ്യക്തമാക്കുന്നത് .എണ്ണ നിക്ഷേപങ്ങള്‍ ചൂഷണം ചെയ്യുവാന്‍ വേണ്ടി ചൈന ഈ മേഖലയില്‍ കനത്ത അധിനിവേശമാണ് നടത്തി കൊണ്ടിരിക്കുന്നത്. ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനയുടെ അധീശത്വത്തിനെതിരെ എങ്ങനെയാണു ഇന്ത്യ ചെറുത്തു നിന്നതു എന്നും എങ്ങനെ ചൈനക്ക് ശക്തമായ മറുപടി കൊടുത്തു എന്നും ലോക രാജ്യങ്ങള്‍ മുഴുവനും കണ്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി ആയ അമേരിക്ക മാത്രം ധൈര്യപ്പെടുന്ന ഒരു കാര്യമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടായതു.

ഇന്ത്യയെ അത് വരെ വളരെ അധികം സമാധാനം കാംക്ഷിക്കുന്ന ഒരു രാജ്യമായിട്ടാണ് ലോകം കണ്ടിരുന്നത്. എന്നാല്‍ ചൈനയുടെ നേരെ നട്ടെല്ല് നിവര്‍ത്തി മുഖമുയര്‍ത്തി കണ്ണില്‍ നോക്കി നില്‍ക്കുക മാത്രമല്ല, മുഖമടച്ചു ഒരടി കൊടുക്കുവാനും തങ്ങള്‍ക്കു ചങ്കൂറ്റം ഉണ്ടെന്നാണ് ഇന്ത്യ ലോകത്തിനു മുന്നില്‍ പ്രവൃത്തിച്ചു കാണിച്ചു കൊടുത്തത്. ഇത് ലോക രാജ്യങ്ങളെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. ഇന്ത്യയെ കാണുന്ന രീതിക്കു തന്നെ ഗാല്‍വന്‍ താഴ്‌വരയിലെ സംഘട്ടനം മാറ്റം വരുത്തിയിരുന്നു. എന്തിനു ചൈന പോലും ഇപ്പോള്‍ ഇന്ത്യയെ പഴയ പോലെ അല്ല കാണുന്നത് . സമ്മര്‍ദ്ദം ചെലുത്തി കാര്യം സാധിക്കാം എന്ന ചൈനയുടെ അധിനിവേശ നയം ഇന്ത്യയുടെ അടുത്ത് നടക്കില്ല എന്ന് അവര്‍ക്കു വ്യക്തമായിരിക്കുകയാണ് ചൈനയില്‍ നിന്നും സമാനമായ രീതിയില്‍ അധിനിവേശ ഭീഷണി നേരിടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഒരു പുത്തന്‍ ഉണര്‍വാണ് ഇത് നല്‍കിയത്.

മാറിയ ഈ ഇന്ത്യന്‍ മുഖത്തിന്റെ പ്രകടമായ തെളിവാണ് ഇന്ത്യയിലെ വിയറ്റ്‌നാം സ്ഥാനപതി 'ഫം സാന്‍ ചോ' തെക്കന്‍ ചൈനാ കടലിലെ ദിനം പ്രതി വഷളായി കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതി ഗതികള്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗലയോടു വിവരിച്ചിരിക്കുന്നത്. ചൈന നിലവില്‍ ഫൈറ്റര്‍ എയര്‍ ക്രഫ്റ്റുകളും, ബോംബര്‍ യുദ്ധ വിമാനങ്ങളും ആണ് ഒന്നോ രണ്ടോ കുഞ്ഞു രാജ്യങ്ങളെ ഭീഷണിപ്പെടുത്താന്‍ മേഖലയില്‍ വിനിയോഗിച്ചിരിക്കുന്നതു. നയതന്ത്ര തലത്തില്‍ വിറ്റ്‌നാമിന്റെ ഇന്ത്യന്‍ സ്ഥാനപതിയും ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറിയും ആയുള്ള കൂടികാഴ്ച സ്വാഭാവികമായും നടക്കുന്ന സാധാരണ സംഭവം ആയിട്ടാണ് പുറത്തു പറഞ്ഞിരിക്കുന്നത് .എന്നാല്‍ , വിയറ്റ്‌നാം എന്ന രാജ്യം അവരുടെ മേഖലയില്‍ ഉള്ള ചൈനീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ആയി ശക്തമായതും തന്ത്രപരമായതും ആയ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനുള്ള ഉദ്യമത്തിന്റെ ഭാഗം ആയുള്ള നടപടി ആയാണ് ഇതിനെ വിലയിരുത്തപ്പെടുന്നത് .

ഇന്ത്യ അല്‍പകാലം മുന്നേ നിരീക്ഷക ബോട്ടുകള്‍ മേടിക്കുവാന്‍ 100 ദശലക്ഷം ഡോളര്‍ വിറ്റ്‌നാമിന് കടമായി കൊടുത്തിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും യുദ്ധോപകരണങ്ങള്‍ മേടിക്കുവാന്‍ മറ്റൊരു 500 ദശ ലക്ഷം ഡോളര്‍ കൂടെ അനുവദിക്കുവാന്‍ ഇന്ത്യയും വിറ്റ്‌നാമും തമ്മില്‍ ധാരണ ആയിട്ടുണ്ട്. അത് കൂടാതെ വിയറ്റ്‌നാം മേഖലയിലെ എന്ന നിക്ഷേപങ്ങളെ പ്രയോജനപ്പെടുത്തുവാന്‍ അവര്‍ ഇന്ത്യയെ ക്ഷണിക്കുകയും ചെയ്തു. ഇത് നമുക്ക് വലിയ ഒരു മുതല്‍ക്കൂട്ട് ആകും എന്ന കാര്യത്തില്‍ സംശയം എത്തുമില്ല . ചൈന ഈ മേഖലയില്‍ നിലയുറപ്പിച്ചത് തന്നെ മേഖലയിലെ ഉയര്‍ന്ന എന്ന നിക്ഷേപം മുന്നില്‍ കണ്ടിട്ടാണ്. അതില്‍ കൈ വെക്കാം എന്ന അവരുടെ മോഹങ്ങള്‍ക്ക് ഇന്ത്യയുടെ സാമീപ്യ തീര്‍ച്ചയായും വിലങ്ങു തടി ആകും എന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല.

കഴിഞ്ഞ ജൂലൈ മുതല്‍ അങ്ങേയറ്റം പ്രകോപന പരവും തെമ്മാടിത്തരവുമായ നടപടികളാണ് ചൈന തെക്കന്‍ ചൈനാ കടലില്‍ കൈ കൊള്ളുന്നത്. വലിയ സാമ്പത്തിക സൈനിക ശക്തി ആണെന്ന ധാര്‍ഷ്ട്യമാണ് അവരെ മുന്നോട്ടു നയിക്കുന്നതും ചെറുരാജ്യങ്ങളുടെ മേല്‍ കുതിര കയറാന്‍ പ്രേരിപ്പിക്കുന്നതും. കഴിഞ്ഞ ജൂലൈ മുതല്‍ മേഖലയില്‍ സൈനിക അഭ്യാസങ്ങളാണ് ചൈന കാഴ്ച വയ്ക്കുന്നത്. എയര്‍ ക്രാഫ്റ്റ് വിമാനങ്ങളും ബോംബറുകളും ആണ് നിലവില്‍ തെക്കന്‍ ചൈനാ കടലില്‍ ചൈന വിന്യസിച്ചിരിക്കുന്നത് . ഇവയുടെ അഭ്യാസം നടക്കുന്ന സമയത്തു ആര്‍ക്കും ഈ മേഖലയില്‍ കൂടെ നാവിക പര്യടനത്തിന് അനുമതി ചൈന കൊടുക്കുന്നില്ല. ഏതെങ്കിലും തരത്തില്‍ നാവിക പര്യടനത്തിന് അനുമതി വേണമെങ്കില്‍ ചൈനയുടെ കപ്പലിനോട് അനുമതി ചോദിക്കണം എന്ന തിട്ടൂരമാണ് മേഖലയിലെ സമാധാന കാംഷികളായ വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ കുഞ്ഞു രാജ്യങ്ങള്‍ക്ക് ചൈന നല്‍കിയിരിക്കുന്നത് . ഐക്യ രാഷ്ട്ര സംഘടനയുടെ വിധി തങ്ങള്‍ക്കു എതിരായിരുന്നിട്ടു പോലും അതിനൊന്നും പുല്ലു വില പോലും കല്‍പ്പിക്കാതെ തെക്കന്‍ ചൈനാ കടല്‍ മുഴുവനായും തങ്ങളുടേതാണെന്ന വിചിത്ര വാദമാണ് ചൈന പുറത്തെടുക്കുന്നത്.

മേഖലയിലെ അമേരിക്കന്‍ സാന്നിധ്യത്തിന് തടയിടുക എന്ന വ്യാജേനെ എച്ച് 6 ജെ ബോംബര്‍ വിമാനത്തെ ഈ മാസം ആദ്യം തര്‍ക്ക മേഖലയിലെ ഏറ്റവും വലുതായ വൂഡി ദ്വീപില്‍ ചൈന വിന്യസിക്കുക ഉണ്ടായി .ചൈനയുടെ ഈ ഏകാധിപത്യ പരമായ ദാര്‍ഷ്ട്യത്തില്‍ നിന്നും രക്ഷ നേടുവാന്‍ ആണ് ഇപ്പോള്‍ ണ് നിലവില്‍ വിയറ്റ്‌നാം ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത് . എന്നാല്‍ പാരസെല്‍ ദ്വീപുകളില്‍ യഥാര്‍ത്ഥത്തില്‍ അവകാശം ഉള്ള വിയറ്റ്‌നാം പറയുന്നത് ചൈന തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നു കയറുക മാത്രമല്ല മേഖലയിലെ സമാധാന അന്തരീക്ഷത്തിനു തന്നെ തുരങ്കം വയ്ക്കുക ആണെന്നാണ് .ഇപ്പൊ ചൈന കൈവശം വച്ചിരിക്കുന്ന വൂഡി ദ്വീപുകള്‍ ചൈനയുടെ ഏതെങ്കിലും തരത്തിലുള്ള പരമാധികാര പ്രദേശത്തു നിന്നും 180 കിലോമീറ്റര് അകലെയാണ് സ്ഥിതി ചെയ്യുന്നത് .

ഈ ലോകം മുഴുവന്‍ തങ്ങളുടേത് ആകണം , ലോകത്തു ചൈനീസ് സര്‍വാധിപത്യം വരണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അവരുടെ ഭ്രാന്തന്‍ പ്രെസിഡെന്റ് ഷി ജിന്‍ പിങ്ങിന്റെ നേതൃത്വത്തില്‍ അവര്‍ മുഴുവന്‍ ലോക രാജ്യങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കുഞ്ഞു രാജ്യങ്ങളെ ഭയപ്പെടുത്തി കാര്യം നേടാം എന്നാണ് ചൈന കരുതുന്നത് . എന്നാല്‍ ഇന്ത്യയുടെ മേഖലയിലെ സാനിധ്യം ചൈനീസ് മോഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുക തന്നെ ചെയ്യും .മേഖലയില്‍ നിലവില്‍ തന്നെ ഇടപെടലുകള്‍ നടത്തുന്ന അമേരിക്കയ്ക്ക് ഇന്ത്യ ഈ വിഷയത്തില്‍ ഇടപെടുന്നതു കരുത്തു പകരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (10 minutes ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (18 minutes ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (37 minutes ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (1 hour ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (1 hour ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (3 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (3 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (3 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (3 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (4 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (4 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (4 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (4 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (4 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (4 hours ago)

Malayali Vartha Recommends