Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ടിബറ്റില്‍ വംശഹത്യക്കൊരുങ്ങി ചൈന; സാംസ്‌കാരിക ഉന്മൂലനം ലക്ഷ്യം; ഇന്ത്യന്‍ സൈന്യത്തിന്റെ ടിബറ്റ് വിമോചനം ഉടന്‍? അമേരിക്ക-ഇന്ത്യ സംയുക്ത സൈന്യം ടിബറ്റിലെത്തും; ഇത് ഇന്ത്യയുടെ ധാര്‍മിക ഉത്തരവാദിത്വം

24 SEPTEMBER 2020 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഉയിഗുര്‍ മുസ്ലിംസിനെ അടിച്ചമര്‍ത്തുന്ന സിന്‍ജിയാങിന് പ്രവിശ്യക്ക് സമാനമായ തരത്തില്‍ പുതിയ രൂപത്തിലേക്ക് ഉയര്‍ന്നുവരുകയാണ് ടിബറ്റ് . അതിനുള്ള കുടില പ്രവൃത്തികളാണ് ചൈന ടിബറ്റില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അനവധി ടിബറ്റുകാരെ നിര്‍ബന്ധിത ജോലിക്കായി പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയാണ് ചൈന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ചൈനീസ് വ്യവസായങ്ങള്‍ക്ക് കീഴില്‍ ചെറിയ വരുമാനത്തിന് നിര്‍ബന്ധിത ജോലി എടുക്കുവാന്‍ വേണ്ടി തങ്ങളുടെ മാതൃ രാജ്യത്തു നിന്നും പലായനം ചെയ്യാന്‍ നിര്ബന്ധിതരാക്കുകയാണ് ടിബറ്റന്‍ ജനതയെ ചൈന. റോയിട്ടേഴ്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തമായ സൈനിക സംഘര്‍ഷങ്ങള്‍ ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ചതിനുശേഷം മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീകരത ടിബറ്റില്‍ അഭൂതപൂര്‍വമായ വേഗതയില്‍ വിപുലീകരിക്കപ്പെട്ടു. ചുരുക്കത്തില്‍ അടുത്ത ഒരു സിന്‍ജിയാങ് പ്രവിശ്യ ആയി ടിബറ്റിനെ മാറ്റുകയാണ് ചൈനയുടെ ഉദ്ദേശം. എന്നാല്‍ പതുക്കെ പതുക്കെ ആണെങ്കിലും ചൈനയുടെ കൈകളില്‍ നിന്നും ടിബറ്റിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ എന്നാണ് അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ നിലപാടുകളില്‍ നിന്നും വ്യക്തമാകുന്നത്.

അതായതു ഇന്ത്യ-ചൈന എന്ന് വിളിക്കപ്പെടുന്ന ഇന്ത്യ- ടിബറ്റ് അതിര്‍ത്തിയില്‍ ഇനി കാര്യങ്ങള്‍ പഴയ പോലെ ആകില്ല. 2020 ഏപ്രിലില്‍ ഉണ്ടായിരുന്നതുപോലെ സ്ഥിതിഗതികള്‍ പുന സ്ഥാപിക്കുന്നതിനായിട്ടല്ല ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . ഇനി ഒരു പിന്‍വാങ്ങല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ സാധ്യതയില്ല, ഇനി മുതല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ നല്‍കില്ല. മാറിയിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ 1950 കളുടെ അവസാനം മുതല്‍ ലഡാക്കില്‍ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററിലധികം ചൈന കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്ന തിന് ആയിരിക്കും ഇനി മുതല്‍ ഊന്നല്‍ കൊടുക്കാന്‍ പോകുന്നത്. കഴിഞ്ഞ മാസം ടിബറ്റിന്റെ പ്രാദേശിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്ത ഒരു അറിയിപ്പില്‍ 2020ന്റെ ആദ്യ ഏഴു മാസങ്ങളില്‍ അരലക്ഷത്തിലധികം ആളുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ചു പ്രദേശത്തെ ജനസംഖ്യയുടെ 15 ശതമാനം. ഇതില്‍ 50,000 ത്തോളം പേരെ ടിബറ്റിനുള്ളില്‍ തന്നെ വിവിധയിനം ജോലിയിലേക്ക് മാറ്റി, ആയിരക്കണക്കിന് ആളുകളെ ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്കും അയച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാണം, നിര്‍മ്മാണം, കൃഷി എന്നിവയുള്‍പ്പെടെ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളിലാണ് പലരും എത്തപ്പെടുന്നതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ പൊതു നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത, സംസ്‌കാരമില്ലാത്ത, അലസരും വൃത്തികെട്ടവരുമായ ഒരു ജനതയായാണ് ചൈനക്കാര്‍ ടിബറ്റന്‍മാരെ കണക്കാക്കുന്നത്. വാസ്തവത്തില്‍, പുതിയ നയം പ്രകാരം പ്രവിശ്യയിലെ മടിയന്മാര്‍ എന്ന് വിളിക്കപ്പെടുന്ന ഇവരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ആണ് ചൈന ഉദ്ദേശിക്കുന്നത്. ചൈനീസ് കുടിലബുദ്ധിയുടെ ഭാഗമായ സൈനിക വല്‍കൃതമായ പരിശീലനങ്ങളും ഇത്തരം കേന്ദ്രങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ചൈനയുടെ സൈനിക ശക്തിയുടെ അടിയില്‍ ഒരുപാടു വര്‍ഷങ്ങളായി അകപ്പെട്ടു പോയ സാധാരണക്കാരും സമാധാന കാംഷികളും ആയ ജനങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യല്‍ ആണ് ചൈനയുടെ ഉദ്ദേശം. ചൈന ഉയിഗര്‍ മുസ്ലിങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും അവരെ നിര്‍ബന്ധിത തൊഴിലാളികളായി ഉപയോഗിക്കുകയും ചെയ്യുകയാണ്. കുറഞ്ഞ വേതനം, അവരുടെ സഞ്ചാര സ്വാതന്ത്രത്തിന്മേല്‍ പോലുമുള്ള നിയന്ത്രണങ്ങള്‍, 'റീഎഡ്യൂക്കേഷന്‍' ക്യാമ്പുകളില്‍ നിന്നുള്ള ബിരുദം എന്നിവയെല്ലാം നിര്‍ബന്ധിത തൊഴിലാളികളുടെ സൂചകങ്ങളാണ്. ഇതൊക്കെ നാസി ജര്‍മ്മനിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ടു എങ്കില്‍ ആരും ആശ്ചര്യപ്പെടുത്തേണ്ടതില്ല, ഹിറ്റ്‌ലറും ഷി ജിന്‍പിംഗും തമ്മില്‍ വളരെ അധികം സാമ്യങ്ങളുണ്ട്. ഹിറ്റ്‌ലര്‍ ജൂതന്മാരെ ലേബര്‍ ക്യാമ്പുകളില്‍ ആണ് ഉപയോഗിച്ചതെങ്കില്‍ ഷി ജിന്‍ പിംഗ് പുനര്‍ വിദ്യാഭാസ കേന്ദ്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ഉയിഗുര്‍ മുസ്ലിങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് ടിബറ്റന്‍ ജനതയ്ക്കും വരാന്‍ പോകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ടിബറ്റ് അധിനിവേശം ഉപയോഗിക്കാന്‍ ഇന്ത്യക്ക് ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ട്, ഒരുപക്ഷേ അമേരിക്കയുള്‍പ്പെടെ ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും അധികം. ഇതിനാലാണ് ഭയാശങ്കയിലായ ചൈന ആസന്നമായ ഒരു കലാപത്തിന്റെ പൊട്ടിപുറപ്പെടല്‍ ഒഴിവാക്കുവാന്‍ ടിബറ്റുകാരെ മറ്റ് ചൈനീസ് പ്രവിശ്യകളിലേക്ക് കയറ്റി അയക്കാന്‍ നോക്കുന്നത്. ടിബറ്റന്‍ ജനതയെ ഇത്തരത്തിലുള്ള വരുമാനം കുറഞ്ഞതും നിര്‍ബന്ധിതവുമായ തൊഴിലുകള്‍ക്കു വേണ്ടി ചൈനയുടെ മറ്റു മേഖലകളിലേക്ക് അയക്കുന്നതിലൂടെ ടിബറ്റന്‍ ജനതയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള ആഗ്രഹങ്ങളെ വിഘടിപ്പിച്ചു നിര്‍ത്താം എന്നാണ് ചൈന കണക്കു കൂട്ടുന്നത്.

എന്നാല്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ സൂക്ഷ്മമായി ടിബറ്റ് കാര്‍ഡ് കളിക്കാന്‍ തുടങ്ങിയെന്ന് ചൈനക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ തങ്ങളുടെ രഹസ്യമായ സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിനെയാണ് ചൈനയ്ക്ക് മേല്‍ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സൈന്യത്തോടൊപ്പം ടിബറ്റുകാര്‍ മാത്രം ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിനെ പാംഗോംഗ് ത്സോ തടാകത്തിലും മറ്റ് ചില സ്ഥലങ്ങളിലും പിടിച്ചെടുക്കാന്‍ ഇന്ത്യ ചുമതലപ്പെടുത്തിയിട്ടുണ്ട്. അധിനിവേശ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഘര്‍ വംശജരെ പീഡിപ്പിക്കുന്നത് തുടരുന്നതുപോലെ ചൈന ടിബറ്റുകാരെ ക്രൂരമായി പീഡിപ്പിക്കാനുള്ള അവരുടെ പദ്ധതികള്‍ ശക്തമാക്കുകയാണ്. പരിശീലന കേന്ദ്രങ്ങളുടെ ആവിര്‍ഭാവം, ടിബറ്റന്‍ തൊഴിലാളികളെ ജോലിക്കാരായി അയയ്ക്കല്‍, കുറഞ്ഞ വേതനം, പ്രത്യയശാസ്ത്രപരമായ പ്രബോധനം എന്നിവ ടിബറ്റിന്റെ സിന്‍ജിയാങ് വത്കരണത്തിന്റെ ചില സൂചകങ്ങള്‍ മാത്രമാണ്. ഇന്ത്യയും ലോക സമൂഹവും ഈ രണ്ട് പ്രവിശ്യകളിലെയും ചൈനീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉണര്‍ന്നു പ്രവൃത്തിക്കേണ്ടത് വളരെയധികം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിനെ കുന്തമുനയായി ഉപയോഗിക്കുന്നതിലൂടെ, ഇന്ത്യ അതിന്റെ ഐതിഹാസികമായ , വീര്യം, ഭൂപ്രദേശത്തെക്കുറിച്ചുള്ള ഗണ്യമായ അറിവ്, ഉയര്‍ന്ന ഉയരങ്ങളില്‍ പോരാടാനുള്ള കഴിവ് എന്നിവ നേടിയിരിക്കുകയാണ്. ഒരുപാടു കാലമായി സ്തംഭനാവസ്ഥയിലായിരുന്ന ടിബറ്റ് ചര്‍ച്ചകളില്‍ ഇപ്പോള്‍ കടന്നു വന്നിരിക്കുന്ന പുതിയ ഉണര്‍വ് അടിവരയിടുന്നത് ടിബറ്റിനെ മോചിപ്പിക്കാനും 1950 കളില്‍ സംഭവിച്ച ചരിത്രപരമായ ഒരു തെറ്റ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് സാവധാനത്തിലെങ്കിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. എന്നാണ് അമേരിക്കയുടെ പൂര്‍ണ നയതന്ത്ര പിന്തുണയുള്ള ഒരു പ്രക്രിയ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ടിബറ്റിനെ ഇന്ത്യയുടെ പിന്തുണയോടു കൂടിയുള്ള ഒരു സൈന്യം സ്വാതന്ത്രമാക്കുന്ന ഒരു കാലം അതിവിദൂരമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (12 minutes ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (2 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (2 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (3 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (3 hours ago)

ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (3 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (3 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (5 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (5 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (6 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (6 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (6 hours ago)

Malayali Vartha Recommends