Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ബുള്ളറ്റ്‌ ഇന്ത്യക്ക്‌ തുടക്കം

15 SEPTEMBER 2017 10:30 AM IST
മലയാളി വാര്‍ത്ത

ട്രെയിന്‍ ഗതാഗതരംഗത്ത് പുതിയ വിപ്ലവത്തിനു വഴിയൊരുക്കുന്ന ബുള്ളറ്റ് ട്രെയിന്‍ 2022ല്‍ ഇന്ത്യയില്‍ കുതിച്ചുതുടങ്ങും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയിലൂടെ ട്രെയിന്‍ യാത്രയ്ക്കു പുതുയുഗ സുരക്ഷയും ഒരുക്കുന്ന ജപ്പാന്‍റെ ഷിന്‍കാന്‍സെന്‍ മോഡലിന്‍റെ വേഗവും കഴിവും ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആഗോളതലത്തില്‍ ഒന്നാമതെത്താനുള്ള പാതയൊരുക്കും.

മൊത്തം 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ 81 ശതമാനവും ജപ്പാന്‍റെ വിഹിതമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ 0.1 ശതമാനം പലിശയ്ക്ക് 88,000 കോടി രൂപയാണ് ജപ്പാന്‍ ഇന്ത്യക്കു വായ്പ നല്കുന്നത്. 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചു തീര്‍ക്കാനുള്ള ഈ വായ്പാപദ്ധതിക്ക് 15 വര്‍ഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതിയെന്ന ഉടന്പടിയുമുണ്ട്.

മേക്ക് ഇന്‍ ഇന്ത്യ, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയവയും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലുണ്ട്. നിക്ഷേപിക്കുന്ന തുക മുഴുവനും ഇന്ത്യയില്‍ത്തന്നെ ചെലവാക്കാന്‍ ഉദ്ദേശിച്ചാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ബുള്ളറ്റ് റെയില്‍ പദ്ധതിയുടെ ഭാഗമാകുന്നത്. ബുള്ളറ്റ് ട്രെയിനിന്‍റെ നിര്‍മാണം മുഴുവനും ഇന്ത്യയില്‍ത്തന്നെ നടത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. ഇതിന്‍റെ അടിസ്ഥാനത്തില്‍ 20,000 തൊഴിലവസരങ്ങള്‍ നിര്‍മാണമേഖലയില്‍ സൃഷ്ടിക്കപ്പെടും. കൂടാതെ 450 നേരിട്ടുള്ള നിയമനങ്ങളുമുണ്ടാകുമെന്നാണു പ്രതീക്ഷ.

ഷിന്‍കാന്‍സെന്നിലൂടെ സുരക്ഷാ സാങ്കേതികവിദ്യയിലും ഇന്ത്യ മുന്നിലാകും. സുരക്ഷയുടെ കാര്യത്തില്‍ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ കഴിവു തെളിയിച്ചതാണ്. കൂടാതെ അപകടങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും അതു തരണം ചെയ്യാനുമുള്ള സാങ്കേതികവിദ്യകൂടി നടപ്പിലാകുന്നതോടെ സുരക്ഷ കൂടുതല്‍ മികച്ചതാകും.

15 രാജ്യങ്ങളില്‍ അതിവേഗ റെയില്‍വേ സംവിധാനം ഇപ്പോഴുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ പായുന്ന ട്രെയിനുകളാണ് ഈ രാജ്യങ്ങളിലുള്ളത്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും പ്രതീക്ഷയോടെ കടക്കാനൊരുങ്ങുന്നത്.

നിര്‍മാണം 2023 അവസാനം പൂര്‍ത്തിയാകുമെന്നാണ് ഒൗദ്യോഗിക പ്രഖ്യാപനമെങ്കിലും ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കണമെന്നാണ് ജപ്പാനും ഇന്ത്യയും ആലോചിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം തിരിച്ചുവരവിന്‍റെ പടവുകള്‍ കയറിയ ജപ്പാന്‍റെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഷിന്കാന്‍സെന്‍. 1959ല്‍ എന്‍ജിനിയര്‍ ഹിഡിയോ ഷിമയുടെ നേതൃത്വത്തില്‍ നിര്‍മിച്ചതാണിത്. വളവുകള്‍ കുറച്ച്‌ അതിവേഗം കുതിക്കുന്ന ട്രെയിനിന് ചെലവു കുറയണമെന്നായിരുന്നു നിര്‍ദേശമെങ്കിലും അതുണ്ടായില്ല. അതോടെ ഷിമയെ പുറത്താക്കി. പിന്നീട് നിര്‍മാണത്തില്‍ ഷിമയ്ക്ക് പങ്കില്ലെങ്കിലും ഷിന്‍കാന്‍സെന്നിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് അദ്ദേഹമാണ്.

സുരക്ഷാകാര്യത്തില്‍ അതിവേഗം മുന്നില്‍. അതാണ് ഷിന്‍കാന്‍സെന്നിന്‍റെ പ്രത്യേകത. ഒാരോ മൂന്നു മിനിറ്റിലും 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തുന്നു. കൃത്യനിഷ്ഠയും സുരക്ഷയും കാര്യക്ഷമമായി നടപ്പിലാക്കുന്ന ജാപ്പനീസ് റെയില്‍ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണ് ഈ സര്‍വീസുകള്‍ മുഴുവന്‍. 53 വര്‍ഷത്തെ പാരന്പര്യമുള്ള ഷിന്‍കാന്‍സെന്നിന് ഇതുവരെ അപകടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന റിക്കാര്‍ഡുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (8 minutes ago)

തലയോട്ടിക്ക് പരിക്കേറ്റു  (18 minutes ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (24 minutes ago)

ഇന്നും പരിശോധന നടത്തും  (32 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (37 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (42 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (42 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (51 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (52 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (1 hour ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (1 hour ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

Malayali Vartha Recommends