Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ബുള്ളറ്റ്‌ ഇന്ത്യക്ക്‌ തുടക്കം

15 SEPTEMBER 2017 10:30 AM IST
മലയാളി വാര്‍ത്ത

ട്രെയിന്‍ ഗതാഗതരംഗത്ത് പുതിയ വിപ്ലവത്തിനു വഴിയൊരുക്കുന്ന ബുള്ളറ്റ് ട്രെയിന്‍ 2022ല്‍ ഇന്ത്യയില്‍ കുതിച്ചുതുടങ്ങും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയിലൂടെ ട്രെയിന്‍ യാത്രയ്ക്കു പുതുയുഗ സുരക്ഷയും ഒരുക്കുന്ന ജപ്പാന്‍റെ ഷിന്‍കാന്‍സെന്‍ മോഡലിന്‍റെ വേഗവും കഴിവും ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആഗോളതലത്തില്‍ ഒന്നാമതെത്താനുള്ള പാതയൊരുക്കും.

മൊത്തം 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ 81 ശതമാനവും ജപ്പാന്‍റെ വിഹിതമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ 0.1 ശതമാനം പലിശയ്ക്ക് 88,000 കോടി രൂപയാണ് ജപ്പാന്‍ ഇന്ത്യക്കു വായ്പ നല്കുന്നത്. 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചു തീര്‍ക്കാനുള്ള ഈ വായ്പാപദ്ധതിക്ക് 15 വര്‍ഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതിയെന്ന ഉടന്പടിയുമുണ്ട്.

മേക്ക് ഇന്‍ ഇന്ത്യ, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയവയും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലുണ്ട്. നിക്ഷേപിക്കുന്ന തുക മുഴുവനും ഇന്ത്യയില്‍ത്തന്നെ ചെലവാക്കാന്‍ ഉദ്ദേശിച്ചാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ബുള്ളറ്റ് റെയില്‍ പദ്ധതിയുടെ ഭാഗമാകുന്നത്. ബുള്ളറ്റ് ട്രെയിനിന്‍റെ നിര്‍മാണം മുഴുവനും ഇന്ത്യയില്‍ത്തന്നെ നടത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. ഇതിന്‍റെ അടിസ്ഥാനത്തില്‍ 20,000 തൊഴിലവസരങ്ങള്‍ നിര്‍മാണമേഖലയില്‍ സൃഷ്ടിക്കപ്പെടും. കൂടാതെ 450 നേരിട്ടുള്ള നിയമനങ്ങളുമുണ്ടാകുമെന്നാണു പ്രതീക്ഷ.

ഷിന്‍കാന്‍സെന്നിലൂടെ സുരക്ഷാ സാങ്കേതികവിദ്യയിലും ഇന്ത്യ മുന്നിലാകും. സുരക്ഷയുടെ കാര്യത്തില്‍ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ കഴിവു തെളിയിച്ചതാണ്. കൂടാതെ അപകടങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും അതു തരണം ചെയ്യാനുമുള്ള സാങ്കേതികവിദ്യകൂടി നടപ്പിലാകുന്നതോടെ സുരക്ഷ കൂടുതല്‍ മികച്ചതാകും.

15 രാജ്യങ്ങളില്‍ അതിവേഗ റെയില്‍വേ സംവിധാനം ഇപ്പോഴുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ പായുന്ന ട്രെയിനുകളാണ് ഈ രാജ്യങ്ങളിലുള്ളത്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും പ്രതീക്ഷയോടെ കടക്കാനൊരുങ്ങുന്നത്.

നിര്‍മാണം 2023 അവസാനം പൂര്‍ത്തിയാകുമെന്നാണ് ഒൗദ്യോഗിക പ്രഖ്യാപനമെങ്കിലും ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കണമെന്നാണ് ജപ്പാനും ഇന്ത്യയും ആലോചിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം തിരിച്ചുവരവിന്‍റെ പടവുകള്‍ കയറിയ ജപ്പാന്‍റെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഷിന്കാന്‍സെന്‍. 1959ല്‍ എന്‍ജിനിയര്‍ ഹിഡിയോ ഷിമയുടെ നേതൃത്വത്തില്‍ നിര്‍മിച്ചതാണിത്. വളവുകള്‍ കുറച്ച്‌ അതിവേഗം കുതിക്കുന്ന ട്രെയിനിന് ചെലവു കുറയണമെന്നായിരുന്നു നിര്‍ദേശമെങ്കിലും അതുണ്ടായില്ല. അതോടെ ഷിമയെ പുറത്താക്കി. പിന്നീട് നിര്‍മാണത്തില്‍ ഷിമയ്ക്ക് പങ്കില്ലെങ്കിലും ഷിന്‍കാന്‍സെന്നിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് അദ്ദേഹമാണ്.

സുരക്ഷാകാര്യത്തില്‍ അതിവേഗം മുന്നില്‍. അതാണ് ഷിന്‍കാന്‍സെന്നിന്‍റെ പ്രത്യേകത. ഒാരോ മൂന്നു മിനിറ്റിലും 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തുന്നു. കൃത്യനിഷ്ഠയും സുരക്ഷയും കാര്യക്ഷമമായി നടപ്പിലാക്കുന്ന ജാപ്പനീസ് റെയില്‍ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണ് ഈ സര്‍വീസുകള്‍ മുഴുവന്‍. 53 വര്‍ഷത്തെ പാരന്പര്യമുള്ള ഷിന്‍കാന്‍സെന്നിന് ഇതുവരെ അപകടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന റിക്കാര്‍ഡുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends